Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി, അലിഗഡ് അക്രമങ്ങള്‍ക്കു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടും ഭീം ആര്‍മിയും

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനിടെ സംഘര്‍ഷമുണ്ടാക്കി ഇന്ത്യയുടെ പ്രതിഛായ കഴിയുന്നത്ര തകര്‍ക്കുകയെന്നതാണ് പോപ്പുലര്‍ഫ്രണ്ടിന്റെയും ഭീം ആര്‍മിയുടെയും ലക്ഷ്യമെന്നും ഐബി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് തയാറായിട്ടാണ് കലാപക്കാര്‍ വന്നതും. കല്ലുകളും പിസ്റ്റളുകളും വരെ അവര്‍ കരുതിയിരുന്നു. ചില മൊബൈല്‍ നമ്പറുകളുടെ കോള്‍ വിശദാംശങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2020, 10:52 am IST
in India

ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍  രണ്ടു ദിവസമായി ദല്‍ഹിയിലുംഅലിഗഡിലും നടന്ന അക്രമങ്ങള്‍ക്കു  

പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടും ചന്ദ്ര ശേഖര്‍ ആസാദിന്റെ ഭീം ആര്‍മിയുമാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ദല്‍ഹിയുടെ വടക്ക് കിഴക്കന്‍ മേഖലകളില്‍ നിരവധി അക്രമ സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. തിങ്കളാഴ്ച വൈകിട്ടുണ്ടായ അക്രമങ്ങളില്‍ ഇതിനകം ഏഴു പേരാണ് കൊല്ലപ്പെട്ടത്.  

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനിടെ സംഘര്‍ഷമുണ്ടാക്കി ഇന്ത്യയുടെ പ്രതിഛായ കഴിയുന്നത്ര തകര്‍ക്കുകയെന്നതാണ് പോപ്പുലര്‍ഫ്രണ്ടിന്റെയും ഭീം ആര്‍മിയുടെയും ലക്ഷ്യമെന്നും ഐബി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് തയാറായിട്ടാണ് കലാപക്കാര്‍ വന്നതും. കല്ലുകളും പിസ്റ്റളുകളും വരെ അവര്‍ കരുതിയിരുന്നു. ചില മൊബൈല്‍ നമ്പറുകളുടെ കോള്‍ വിശദാംശങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിരുന്നു.  

പോപ്പുലര്‍ഫ്രണ്ടും ഭീം ആര്‍മിയുമാണ് സംഘര്‍ഷങ്ങള്‍ക്കു പിന്നിലെന്ന് കോളുകളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്നു. ഞായറാഴ്ച സിറ്റി മജിസ്‌ട്രേറ്റിന് നിവേദനം സമര്‍പ്പിച്ച ഭീം ആര്‍മിക്കാര്‍ അലിഗഡില്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കുകയും  ചെയ്തിരുന്നു. അതിനു ശേഷം അവര്‍ ചില പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ സന്ദര്‍ശിച്ചതായി ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായി അലിഗഡിലെ ചില വിദ്യാര്‍ഥി നേതാക്കള്‍ ഭീം ആര്‍മി, പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയും സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തി. അതിനു ശേഷം ഭീം ആര്‍മിയുടെ നേതൃത്വത്തില്‍  വലിയ സംഘം അലിഗഡിലെ ഒരു മസ്ജിദില്‍ എത്തി. തുടര്‍ന്ന് നഗരത്തിലെ പല സ്ഥലങ്ങളിലും പതിച്ചിരുന്ന പോസ്റ്ററുകള്‍ കീറിക്കളയുകയും  കേന്ദ്രസര്‍ക്കാരിന് എതിരെ മുദ്രവാക്യം മുഴക്കുകയും ചെയ്തിരുന്നു. പോലീസ് ഇടപെട്ടതോടെ അവര്‍ക്കെതിരെ കല്ലേറ് തുടങ്ങി.  

അലിഗഡിലെ സംഘര്‍ഷം കോടതി, ജമാല്‍പ്പൂര്‍ മേഖലകളിലേക്കും പടര്‍ന്നു. തുടര്‍ന്ന് നിരവധി മേഖലകളില്‍ പൊടുന്നനെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയാണ് കിഴക്കന്‍ ദല്‍ഹിയില്‍ ഉണ്ടായതും. അലിഗഡ് സിഐ പറഞ്ഞു. ദല്‍ഹിയിലും അലിഗഡിലും കല്ലേറിലാണ് അക്രമം തുടങ്ങിയത്. ഇതോടെ കൂടുതല്‍ പേര്‍ എത്തി  കൊള്ളിവയ്‌പ്പും കൊള്ളയടിയും ആരംഭിക്കുകയായിരുന്നു. ഇതിന്റെ പിന്നാലെയാണ് ഖാഹിര്‍ റോഡില്‍ കടകള്‍ കുത്തിക്കവര്‍ന്നതും ദല്‍ഹിയിലെ ജഫ്രാബാദില്‍ പെട്രോള്‍ പമ്പ് കത്തിച്ചതും . അക്രമികള്‍ പോലീസിനു നേരെയാണ് അക്രമം അഴിച്ചുവിട്ടത്. അലിഗഡ് എസ്‌ഐ രവീന്ദ്ര കുമാര്‍ സിങ്ങിനെയും കോണ്‍സ്റ്റബിള്‍മാരെയും അവര്‍ ആക്രമിച്ചു. പോലീസ് വാഹനങ്ങള്‍ കത്തിച്ചു.

Tags: delhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

India

ബിജെപിയിൽ നിന്നും ആർഎസ്എസിൽ നിന്നുമാണ് എഎപി ജനിച്ചതെന്ന് ഷമ മുഹമ്മദ് : എഎപി എംപിമാർ ബിജെപിയിൽ ചേർന്നതിൽ ഷമയ്‌ക്ക് ഹാലിളകി

India

എഎപിയുടെ അന്ത്യം കുറിച്ച ദിവസം , ഉപരിസഭയിലും പാർട്ടിക്ക് അടിതെറ്റി : കരുത്താർജിച്ച് എൻഡിഎ ; രാജ്യസഭയിലെ കണക്കുകൾ പരിശോധിക്കാം

India

അരവിന്ദ് കെജ്‌രിവാൾ അഴിമതിയുടെ പര്യായമായി മാറിയിരിക്കുന്നു: വീരേന്ദ്ര സച്ച്‌ദേവ

India

ആം ആദ്മി പാർട്ടി അതിന്റെ ആദർശങ്ങളിൽ നിന്ന് വ്യതിചലിച്ചു : രാജി പ്രഖ്യാപിച്ചതിന് ശേഷമുള്ള സ്വാതി മാലിവാളിന്റെ ആദ്യ പ്രതികരണം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു; ഗർഭിണിയടക്കമുള്ളവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ഒമ്പത് പേർക്ക് പരിക്ക്

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.