Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വര്‍ണവും വെള്ളിയും ബോണ്ടുകളാക്കും പിത്തളയും ഓടും ലേലത്തിന്

നടവരവായും കാണിക്കയായും ലഭിച്ച സ്വര്‍ണം, വെള്ളി എന്നിവയില്‍ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് ആവശ്യമുള്ളവ ഒഴിച്ച് ബാക്കിയെല്ലാം റിസര്‍വ്ബാങ്ക് മുഖേന പ്രഖ്യാപിച്ച ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിക്കാനാണ് നീക്കം

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Feb 18, 2020, 03:06 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിവിധ ക്ഷേത്രങ്ങളിലെ അധിക സ്വര്‍ണവും  വെള്ളിയും ബോണ്ടുകളാക്കുന്നു. ഇതിനൊപ്പം പിത്തള, ഓട്,  ചെമ്പ് സാമഗ്രികളുടെ കണക്കെടുത്ത് അടിയന്തരമായി ലേലം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.  

നടവരവായും കാണിക്കയായും ലഭിച്ച സ്വര്‍ണം, വെള്ളി എന്നിവയില്‍ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് ആവശ്യമുള്ളവ ഒഴിച്ച് ബാക്കിയെല്ലാം റിസര്‍വ്ബാങ്ക് മുഖേന പ്രഖ്യാപിച്ച ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിക്കാനാണ് നീക്കം. സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ബോണ്ടില്‍ നിക്ഷേപിക്കുന്നതോടെ ഉരുപ്പടികള്‍ സുരക്ഷിതമാകുമെന്നും ബോര്‍ഡിന് വരുമാനം ഉറപ്പാണെന്നും പറയുന്നു. നടപടികളുടെ ഭാഗമായി ശബരിമല ദേവസ്വത്തിലെ മുദ്രപ്പൊതികള്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറും തിരുവാഭരണം കമ്മീഷണറും ചേര്‍ന്നും ബാക്കി ദേവസ്വങ്ങളിലെ സ്‌ട്രോങ്‌റൂമില്‍ സൂക്ഷിച്ചിട്ടുള്ളവ അതാത് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍മാരും അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍മാരും ചേര്‍ന്നും തരംതിരിച്ച് രജിസ്റ്ററുകളില്‍ രേഖപ്പെടുത്തി റിപ്പോര്‍ട്ട് ചെയ്യാനാണ് ബോര്‍ഡ് സെക്രട്ടറി പുറപ്പെടുവിച്ച നിര്‍ദേശം. ക്ഷേത്രവരുമാന പഠനസമിതിയുടെ ഡിസംബര്‍ 30ലെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വിവിധ ദേവസ്വങ്ങളില്‍ നടവരവായി ലഭിച്ചിട്ടുള്ള ചെമ്പ്, പിത്തള, ഓട് സാമഗ്രികള്‍ ശരിയായി സംരക്ഷിക്കാന്‍പോലും കഴിയാതെ പലയിടങ്ങളിലായി ഉപേക്ഷിച്ച നിലയിലാണ്. ഇതു ലേലം ചെയ്തുനല്‍കാന്‍ നേരത്തേ നടപടിയെടുത്തെങ്കിലും ഫലമുണ്ടായില്ല. ചെട്ടികുളങ്ങര, മലയാലപ്പുഴ, ശാര്‍ക്കര ദേവസ്വങ്ങളില്‍ ഊട്ടുപുരകളിലും ക്യാമ്പ് ഷെഡിലെ മുറികളിലുമാണ് ഇവ സൂക്ഷിച്ചിട്ടുള്ളത്. ഇതുകാരണം ഭക്തര്‍ക്കായി നിര്‍മിച്ച ഊട്ടുപുരകളും മുറികളും വാടകയ്‌ക്ക് നല്‍കാന്‍ കഴിയുന്നില്ല. വന്‍തുകയാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. ഉപയോഗമില്ലാത്ത ഇത്തരം വസ്തുക്കള്‍ ലേലം ചെയ്ത് മുതല്‍ കൂട്ടേണ്ട സാഹചര്യം അതിക്രമിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആദ്യഘട്ടത്തില്‍ നിത്യോപയോഗത്തിനും ഉത്സവത്തിനും ആട്ടവിശേഷത്തിനും ഉപയോഗിക്കുന്ന പിത്തള, ഓട്, ചെമ്പു വകകള്‍ ഒഴിവാക്കി ബാക്കിയുള്ളവയുടെ കണക്കെടുക്കണം. ഇവ അതത് ഡെപ്യൂട്ടി ദേവസ്വംകമ്മീഷണര്‍മാരുടെ ചുമതലയില്‍ വരവുചെലവ് കണക്ക് അടിസ്ഥാനത്തില്‍ തൂക്കി ബലമുള്ള ചാക്കിലാക്കി ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ സീല്‍ ചെയ്ത് പ്രത്യേകം സൂക്ഷിക്കേണ്ടതാണ്. ഈ മാസം തന്നെ ഓരോ വകകളുടെയും വിശദവിവരം അറിയിക്കണമെന്ന് ദേവസ്വംബോര്‍ഡ് സെക്രട്ടറി നിര്‍ദേശിച്ചു.  

ഓരോ ഗ്രൂപ്പിലുമുള്ള നടവരവ് സാധനങ്ങള്‍ പ്രത്യേകമായി ഫിനാന്‍സ് കമ്മീഷണര്‍, തിരുവാഭരണം കമ്മീഷണര്‍, ദേവസ്വം വിജിലന്‍സ് എന്നിവരുടെ സാന്നിധ്യത്തില്‍ അടിയന്തര ലേലം ചെയ്താകണം മുതല്‍കൂട്ടേണ്ടത്. ഓരോ ആഴ്ചയും നടവരവ് സാധനങ്ങള്‍ തരംതിരിച്ച് ഉപയോഗമില്ലാത്തവ അപ്പപ്പോള്‍ ലേലം ചെയ്യാനും നിര്‍ദേശിക്കുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരുവ് നായ കുറുകെ ചാടി: ഇരുചക്ര വാഹനത്തില്‍ നിന്നും വീണ മധ്യവയസ്‌കന് ഗുരുതര പരിക്ക്.

India

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണവിതരണ-എണ്ണസംസ്കരണ കമ്പനിയാകാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്

India

മുംബൈ നഗരത്തില്‍ ആരാധനാലയങ്ങളുടേത് ഉള്‍പ്പെടെ എല്ലാ ലൗഡ് സ്പീക്കറുകളും നീക്കി പൊലീസ്; നിവൃത്തിയില്ലാതെ ആപുകളെ ആശ്രയിച്ച് മുസ്ലിം പള്ളികള്‍

Kerala

ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

India

ഇന്ത്യയുടെ തുറമുഖ വിലക്കില്‍ നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍; പാക് കപ്പലുകള്‍ക്ക് കോടികളുടെ നഷ്ടം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനെ അത്രയ്‌ക്ക് ഇഷ്ടമാണെങ്കിൽ താങ്കൾ ഇന്ന് തന്നെ പാകിസ്ഥാനിലേയ്‌ക്ക് പോകൂ ; ഗത്യന്തരമില്ലാതെ പോസ്റ്റ് മുക്കി നസീറുദ്ദീൻ ഷാ

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം തടസപ്പെട്ടു

രാ​ഹുൽ ​ഗാന്ധി ഇപ്പോഴും ചോദ്യങ്ങൾ ഉന്നയിക്കുകയാണ് ; പാകിസ്ഥാനിലേയ്‌ക്ക് നോക്കിയാൽ നിങ്ങൾക്ക് അതിനുള്ള ഉത്തരം ലഭിക്കും ; അമിത് ഷാ

ഡാര്‍ക്ക് വെബ് വഴി ലഹരി കച്ചവടം: മൂവാറ്റുപുഴ സ്വദേശിയെ എന്‍സിബി പിടികൂടി

ഇന്ത്യൻ മണ്ണിൽ ഒന്നിച്ചു ജീവിക്കാൻ കൊതിച്ചു : പാക് ഹിന്ദുക്കളായ യുവാവും, യുവതിയും വെള്ളം ലഭിക്കാതെ മരുഭൂമിയിൽ വീണു മരിച്ചു

പാക് നടി ഹാനിയ അമീര്‍ (ഇടത്ത്) ദില്‍ജിത് ദോസാഞ്ചും ഹാനിയ അമീറും സര്‍ദാര്‍ജി 3 എന്ന സിനിമയില്‍ നിന്നും (വലത്ത്)

പാകിസ്ഥാന്‍കാരുടെ ഇന്ത്യയോടുള്ള വെറുപ്പ് കണ്ടോ? ദില്‍ജിത് ദോസാഞ്ചിന്റെ സര്‍ദാര്‍ജി 3 തകര്‍ത്തോടുന്നു

പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യമുള്ള ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു : അൻസാർ അഹമ്മദ് സിദ്ദിഖിന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി

ലവ് ജിഹാദിലൂടെ കേരളത്തിലെ പെണ്‍കുട്ടികളെ സിറിയയിലെ ഐഎസ്ഐഎസ് ക്യാമ്പില്‍ എത്തിക്കുന്നുവെന്ന് വിമര്‍ശിക്കുന്ന കേരള സ്റ്റോറി എന്ന സിനിമയെ ആധാരമാക്കി എഴുതിയ ദ അണ്‍ടോള്‍ഡ് കേരള സ്റ്റോറി എന്ന ഹിന്ദി, ഇംഗ്ലീഷ്  പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്ന ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (നടുവില്‍) സുധാംശു ചതുര്‍വേദി (വലത്ത്)

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ ‘കേരള സ്റ്റോറി’യിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണമെന്ന് രേഖാ ഗുപ്ത

മെഡിക്കല്‍ കോളേജിലെ അപര്യാപ്തത തുറന്നുകാട്ടിയ ഡോ ഹാരിസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മരിച്ചത് മിനിട്ടുകളുടെ വ്യത്യാസത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies