Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

1716 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ; കണക്കുകള്‍ പുറത്ത് വിട്ട് ചൈന

ചൈനയില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന 1716 പേര്‍ക്ക് ഇതുവരെ കൊറോണ ബാധിച്ചെന്ന് സ്ഥിരീകരിച്ച് ചൈന. രോഗികളെ ചികിത്സിച്ച ആറ് ആശുപത്രി ജീവനക്കാരാണ് ചൊവ്വാഴ്ച വരെ ചൈനയില്‍ മരിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2020, 10:09 am IST
in World

ബീജിങ്: ചൈനയില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന 1716 പേര്‍ക്ക് ഇതുവരെ കൊറോണ ബാധിച്ചെന്ന് സ്ഥിരീകരിച്ച് ചൈന. രോഗികളെ ചികിത്സിച്ച ആറ് ആശുപത്രി ജീവനക്കാരാണ് ചൊവ്വാഴ്ച വരെ ചൈനയില്‍ മരിച്ചത്. ചൈനയിലെ പകര്‍ച്ചവ്യാധി കൊറോണയാണെന്ന് ആദ്യം കണ്ടെത്തിയ ഡോക്ടര്‍ ലി വെന്‍ലിയാങ്ങും ഇതില്‍ പെടുന്നു. ചൈന ആദ്യമായാണ് ഇതുസംബന്ധിച്ച വിശദീകരണം നല്‍കുന്നത്.  

87 ശതമാനം പേരും വുഹാനിലെ ആശുപത്രികളിലെ ജീവനക്കാരാണ്. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമിടയില്‍ രോഗബാധ വര്‍ധിച്ചുവരികയാണെന്ന് ചൈനയിലെ മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

ആരോഗ്യ പ്രവര്‍ത്തകരിലെ രോഗബാധ സംബന്ധിച്ച് മാധ്യമ വാര്‍ത്തകള്‍ വന്നതോടെയാണ് ദേശീയ ആരോഗ്യ കമ്മീഷന്‍, വൈസ് മിനിസ്റ്റര്‍ സെങ് യീഷിന്‍ വെള്ളിയാഴ്ച പത്രസമ്മേളനത്തിലൂടെ ഔദ്യോഗിക കണക്ക് പുറത്ത് വിട്ടത്. കൊറോണ രോഗികളെ ചികിത്സിക്കുന്നവരുടെ നിലവിലെ ചുമതലകള്‍ അതി കഠിനമാണ്. ജോലിചെയ്യാനും  വിശ്രമിക്കാനും പരിമിതമായ സൗകര്യങ്ങളാണുള്ളത്. വലിയ മാനസിക പിരിമുറുക്കത്തിലാണവര്‍. രോഗം പകരാനുള്ള സാധ്യതയും കൂടുതലാണ്, സെങ് പറഞ്ഞു.  

അതേസമയം, പുറത്ത് നിന്നുള്ള ഡോക്ടര്‍മാരടക്കം നിരവധി പേര്‍ കൊറോണയെ ചെറുക്കാനുള്ള സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തെത്തിയാതായി അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിര്‍ണായകമായ ഈ ഘട്ടത്തില്‍ രോഗികളെ നേരിട്ട് കൈകാര്യം ചെയ്യുന്ന ആശുപത്രി ജീവനക്കാര്‍ക്ക് ചൈന കൂടുതല്‍ പ്രതിഫലവും നല്‍കുന്നുണ്ട്.

മരണനിരക്ക് കുറഞ്ഞു; കഴിഞ്ഞ ദിവസത്തെ കണക്കില്‍ അപാകം

ബീജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധയില്‍ മരിച്ചവരുടേതായി കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകളില്‍ അപാകമെന്ന് റിപ്പോര്‍ട്ട്. മരണനിരക്ക് ക്രമാതീതമായി ഉയര്‍ന്നുവെന്ന വാര്‍ത്ത തെറ്റാണെന്നും ചിലരെ രണ്ട് വട്ടം കണക്കില്‍പ്പെടുത്തിയതാണ് ഇതിന് കാരണമെന്നുമാണ് വിവരം. ഇതോടെ മരണസംഖ്യ 1,380ല്‍ തന്നെ തുടരുകയാണ്.  

ഹുബയ് പ്രവിശ്യയില്‍ മരിച്ചവരുടെ പട്ടികയില്‍ നിന്ന് 108 പേരെ ദേശീയ ആരോഗ്യ കമ്മീഷന്‍ നീക്കി. രോഗം സ്ഥിരീകരിച്ചവരില്‍ 1,043 പേരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച മാത്രം ഹുബയ് പ്രവിശ്യയില്‍ 116 പേരും മറ്റിടങ്ങളില്‍ അഞ്ച് പേരും മരിച്ചു. ഇതുവരെ 63,851 പേര്‍ക്കാണ് നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.  

വ്യാഴാഴ്ച മാത്രം 15,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. മുന്‍പ് രോഗം സ്ഥിരീകരിച്ചവര്‍ പുതിയ രോഗ നിര്‍ണയ രീതിയായ സിടി സ്‌കാനിങ്ങിന് വിധേയരായപ്പോള്‍ അബദ്ധത്തില്‍ വീണ്ടും പട്ടികയില്‍ ഉള്‍പ്പെട്ടതാണെന്നാണ് അധികൃതരുടെ വിശദീകരണം.  

അതേസമയം, കൊറോണ കൈകാര്യം ചെയ്യുന്നതില്‍ ചൈന കൂടുതല്‍ സുതാര്യമാകണമെന്ന നിര്‍ദേശവുമായി അമേരിക്ക രംഗത്തെത്തി. കൊറോണയുമായി ബന്ധപ്പെട്ട് ചൈന പുറത്ത് വിടുന്ന വിവരങ്ങളില്‍ അവ്യക്തത ഉണ്ടെന്നും  വിഷയത്തില്‍ ഇടപെടാന്‍ ക്ഷണം ലഭിക്കാത്തതില്‍ നിരാശയുണ്ടെന്നും യുഎസ് ദേശീയ സാമ്പത്തിക കൗണ്‍സില്‍ ഡയറക്ടര്‍ ലാരി കുഡ്‌ലോ കൂട്ടിച്ചേര്‍ത്തു.  

കപ്പലിലെ  ഒരു ഇന്ത്യക്കാരന് കൂടി  കൊറോണ

യൊക്കോഹാമ: ജപ്പാനിലെ യൊക്കോഹാമയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് നിരീക്ഷണത്തിലുള്ള ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ ഒരു ഇന്ത്യക്കാരനു കൂടി രോഗം സ്ഥിരീകരിച്ചു. ജപ്പാനിലെ ഇന്ത്യന്‍ എംബസ്സിയാണ് ട്വിറ്ററിലൂടെ വിവരം പുറത്ത് വിട്ടത്. ഇതോടെ ഫെബ്രുവരി 14 വരെ കപ്പലില്‍ രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം മൂന്നായി. 

ഇതുവരെ ലഭിച്ച വിവരമനുസരിച്ച് കപ്പലില്‍ ഇന്ത്യക്കാരില്‍ മറ്റാര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നാണ് ഇന്ത്യന്‍ എംബസി അറിയിച്ചിരിക്കുന്നത്. കൊറോണ ബാധിച്ച മൂന്ന് ഇന്ത്യക്കാരുമായി ബന്ധപ്പെട്ടെന്നും ഇവര്‍ ചികിത്സയിലാണെന്നും ആരോഗ്യ നില മെച്ചപ്പെടുത്തുന്നുണ്ടെന്നും എംബസി അറിയിച്ചു.  കപ്പലിലുള്ള ഇന്ത്യക്കാരുടെ നില അറിയാന്‍ നിരന്തരം ജാപ്പനീസ് ഉദ്യോഗസ്ഥരോട് എംബസി ബന്ധപ്പെടുന്നുണ്ട്.  

ജീവനക്കാരും യാത്രക്കാരുമടക്കം 3,711 പേരടങ്ങിയ കപ്പലില്‍ 218 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ചൈനയ്‌ക്ക് പുറത്ത് ഏറ്റവുമധികം പേരില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത് ഡയമണ്ട് പ്രിന്‍സസിലാണ്. ആറ് യാത്രക്കാരും 132 ജീവനക്കാരുമടക്കം 138 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്.  

നിരീക്ഷണത്തിലുള്ള 406 പേരെ  വിട്ടയച്ചേക്കും

ന്യൂദല്‍ഹി: ചൗള മേഖലയില്‍ നിരീക്ഷണത്തിലുള്ള ചൈനയില്‍ നിന്ന് വന്ന 406 പേരുടെ പരിശോധനാഫലം തൃപ്തികരമാണെങ്കില്‍ അടുത്തയാഴ്ച വിട്ടയയ്‌ക്കുമെന്ന് ഇന്‍ഡോ-തിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി) അറിയിച്ചു. ഐടിബിപി വക്താവ് വിവേക് പാണ്ഡേയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.  

ഈ മാസം ആദ്യം ചൈനയിലെ വുഹാനില്‍ നിന്നു മടങ്ങിയ ഇവരുടെ അവസാനവട്ട പരിശോധന നടക്കുകയാണ്. രണ്ടോ മൂന്നോ ദിവസത്തിനകം മുഴുവന്‍ പേരുടെയും റിപ്പോര്‍ട്ട് ലഭ്യമാകും. പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെങ്കില്‍ പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കി ഇവരെ അടുത്ത ആഴ്ച വിട്ടയയ്‌ക്കും, വിവേക് പാണ്ഡേ പറഞ്ഞു.

Tags: china
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

Kerala

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)
India

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)
Spiritual

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

പുതിയ വാര്‍ത്തകള്‍

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെത്തി; മുംബൈ സർവീസ് ഉടന്‍

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.