Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചിപ്പി മത്സ്യങ്ങളുടെ നാശം: വെള്ളത്തിന്റെ ഗുണം കുറയ്‌ക്കുന്നു

കടലില്‍ വ്യാപകമായി കണ്ടുവരുന്ന ചിപ്പി മത്സ്യങ്ങള്‍ക്ക് വന്‍തോതില്‍ നാശം സംഭവിക്കുന്നെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് (ഐസിഎആര്‍) മുന്‍ ശാസ്ത്രജ്ഞന്‍ രാമചന്ദ്ര ഭട്ട. നിതി ആയോഗിനു വേണ്ടി കര്‍ണാടക പ്ലാനിങ് ഡിപ്പാര്‍ട്ട്‌മെന്റ് കടല്‍ത്തീരങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നടത്തിയ പഠന സമിതിയിലെ അംഗമായിരുന്നു രാമചന്ദ്ര ഭട്ട.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2020, 11:51 am IST
in Kerala

ബെംഗളൂരു: കടലില്‍ വ്യാപകമായി കണ്ടുവരുന്ന ചിപ്പി മത്സ്യങ്ങള്‍ക്ക് വന്‍തോതില്‍ നാശം സംഭവിക്കുന്നെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് (ഐസിഎആര്‍) മുന്‍ ശാസ്ത്രജ്ഞന്‍ രാമചന്ദ്ര ഭട്ട. നിതി ആയോഗിനു വേണ്ടി കര്‍ണാടക പ്ലാനിങ് ഡിപ്പാര്‍ട്ട്‌മെന്റ് കടല്‍ത്തീരങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നടത്തിയ പഠന സമിതിയിലെ അംഗമായിരുന്നു രാമചന്ദ്ര ഭട്ട.  

ചിപ്പി മത്സ്യങ്ങളുടെ നാശം മൂലം കടല്‍വെള്ളത്തിന്റെ ഗുണമേന്മ ദിനംപ്രതി നഷ്ടപ്പെടുന്നു.  കഴിഞ്ഞ 15 വര്‍ത്തിനുള്ളില്‍ 71 ശതമാനമാണ് ചിപ്പി മത്സ്യങ്ങളില്‍ കുറവുവന്നത്. കക്ക, മുരു, കല്ലുമ്മക്കായ എന്നിങ്ങനെ പലതരം ചിപ്പി മത്സ്യങ്ങളുണ്ട്. നിലവില്‍ ഇവയുടെ ഉത്പാദനം പലയിടങ്ങളിലായി ഉണ്ടെങ്കില്‍ പോലും വളരെ ചുരുക്കം. പോഷകധാതുക്കളുടെ കുറവ്, മണല്‍ ഖനനം, അമിതമായി ചിപ്പി മത്സ്യങ്ങളുടെ പറിച്ചെടുക്കല്‍ എന്നിവ കൂടാതെ ഭൂഗര്‍ഭജലത്തിലുണ്ടാകുന്ന താപനില വ്യതിയാനങ്ങളും ഇവയുടെ നാശത്തിനു വലിയൊരു കാരണമാണ് അദ്ദേഹം പറഞ്ഞു.

വെള്ളം അരിച്ച് അതിലുള്ള പ്ലവകമെടുത്താണ് പല ചിപ്പി മത്സ്യങ്ങളും കടലില്‍ ജീവിക്കുന്നത്. ഒരു പരിധി വരെ കടല്‍ വെള്ളം ശുദ്ധീകരിക്കാന്‍ ഇവര്‍ സഹായിക്കുന്നു. ഏറ്റവുമധികം ചിപ്പി മത്സ്യങ്ങളുള്ള സ്ഥലങ്ങള്‍ ശുദ്ധജലമുള്ളതിന്റെ അടയാളമാണ്.  

നദികളിലും പുഴകളിലും അണ കെട്ടി ജലത്തിന്റെ കടലിലേക്കുള്ള ഒഴുക്ക് തടയുന്നത് കടല്‍ ജീവികളുടെ വാസത്തെ വളരെയധികം ബാധിക്കുന്നുണ്ട്. 2002-ല്‍ ചിപ്പി മത്സ്യങ്ങളുടെ കൃഷി 12,952 ടണ്ണായിരുന്നെങ്കില്‍ 2015 കഴിഞ്ഞപ്പോഴേക്കും അത്  3845 ടണ്ണിലേക്ക്  ചുരുങ്ങി.  

ചിപ്പി മത്സ്യക്കൃഷിയുടെ സാധ്യതകളെക്കുറിച്ചും അതിന്റെ നല്ല വശങ്ങളെക്കുറിച്ചും പലയിടങ്ങളിലായി ജനങ്ങള്‍ക്ക് ക്ലാസ്സുകള്‍ നല്‍കുന്നുണ്ട്. അതിന്റെ ഫലമായി പലയിടത്തും ചിപ്പി മത്സ്യക്കൃഷി ആരംഭിച്ചു. ഇതിനായി ആവശ്യമെങ്കില്‍ മറ്റു രാജ്യങ്ങളുടെ സഹായം തേടണമെന്നും ഭട്ട കൂട്ടിച്ചേര്‍ത്തു.

Tags: health
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ദിവസവും സവാള കഴിക്കാം

Health

ചൂട് ചായ കുടിക്കുന്നവർ ശ്രദ്ധിക്കുക, ക്യാൻസർ സാധ്യത അധികം, പുകയില ഉപയോഗിക്കുന്നത് പോലെ തന്നെ അനാരോഗ്യത്തിലേക്ക് നയിച്ചേക്കാം

Health

പാൻക്രിയാസിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ ഈ 7 ഭക്ഷണ വിഭവങ്ങൾ ശീലമാക്കണം

Health

പൊട്ടാസ്യത്തിന്റെ അളവ് കൂടിയാൽ ഹൃദയാഘാതം വരെ, കുറഞ്ഞാൽ മസിലുകളുടെ പ്രവർത്തനത്തെ വരെ ബാധിക്കും

Health

പ്രമേഹം മൂലം ശരീരം ശോഷിക്കുന്നവർ ശ്രദ്ധിക്കുക, മസിലിന്റെ ആരോഗ്യത്തിനും ഷുഗർ നിയന്ത്രിക്കാനും ഇത് ഒരാഴ്‌ച്ച രാവിലെ കഴിച്ചാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക ഭദ്രതയും മികച്ച ശത്രുജയവും! സമ്പൂർണ്ണ രാശിഫലം (31 മെയ് 2026) – AI ജ്യോതിഷം

തപസ്യ കലാസാഹിത്യ വേദിയുടെ അഭിമുഖ്യത്തില്‍ തോന്നയ്ക്കല്‍ ആശാന്‍സ്മാരകത്തില്‍ നിന്ന് കായിക്കരയിലേക്ക് നടത്തിയ കുമാരനാശാന്‍ സ്മൃതി യാത്രയുടെ സമാപനത്തില്‍ കവിയുടെ ജന്മസ്ഥലം സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കുന്ന യാത്രാംഗങ്ങള്‍. നടുവട്ടം ഗോപാലകൃഷ്ണന്‍, ദര്‍ശന്‍ രാമന്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, പ്രൊഫ. പി.ജി ഹരിദാസ്, കല്ലറ അജയന്‍, ഭാവന രാധാകൃഷ്ണന്‍, കാവാലം ശശികുമാര്‍, ജി.എം. മഹേഷ്, സുജിത് ഭവാനന്ദന്‍, കെ.വി. രാജേന്ദ്രന്‍,
മുക്കം പാലമൂട് രാധാകൃഷ്ണന്‍, അശോകന്‍ കായിക്കര, വക്കം അജിത് തുടങ്ങിയര്‍

കുമാരനാശാന്റെ ജന്മസ്ഥലം സംരക്ഷിക്കാന്‍ തപസ്യയുടെ സ്മൃതിയാത്ര

താജ്‌മഹൽ സന്ദർശിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ടിഫാനി ട്രംപും ഭർത്താവും

അതിവേഗം സുരക്ഷിതം; ഭാരതത്തിലെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയില്‍ ബോട്ട് മുംബൈയില്‍

ഡിപിആര്‍ കൈമാറാന്‍ ഡിഎംആര്‍സി മുന്‍ ഉപദേഷ്ടാവ്
ഇ. ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ചപ്പോള്‍

അതിവേഗ റെയില്‍വേ: തിരുവനന്തപുരം-കണ്ണൂര്‍ യാത്ര 3.30 മണിക്കൂറില്‍

ന്യൂദല്‍ഹിയില്‍ സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന്‍ വിരമിക്കല്‍ ചടങ്ങിന്റെ ഭാഗമായി ലഭിച്ച ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങുന്നു

സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ വിരമിച്ചു

സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ സുപ്രീംകോടതി

വ്യാപാരക്കരാര്‍ അന്തിമഘട്ടത്തിലെന്ന് യുഎസ്; ഉന്നതതല സംഘം ഭാരതത്തിലേക്ക്

യുപിയില്‍ കനത്ത മഴയും കൊടുങ്കാറ്റും: 31 മരണം

സംരംഭകരും യുവാക്കളും തമ്മിലുള്ള സഹകരണം അനിവാര്യം: ഡോ. വീരേന്ദ്ര സിങ് സോളങ്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.