Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൗരത്വ നിയമം കത്തിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് 77 ലക്ഷം വാങ്ങി; ഇസ്ലാമിക തീവ്രവാദികളില്‍ നിന്ന് കപില്‍ സിബല്‍ കൈപറ്റിയ പണത്തിന്റെ രേഖകള്‍ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2020, 03:48 pm IST
in India

ന്യൂദല്‍ഹി:  പ്രമുഖ കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബലിന് 77 ലക്ഷം രൂപ, ഇന്ദിര ജയ്‌സിങ്ങിന് നാലു ലക്ഷം രൂപ, ദുഷ്യന്ത് ദവെയ്‌ക്ക് 11 ലക്ഷം രൂപ എന്നിങ്ങനെ പോപ്പുലര്‍ ഫ്രണ്ട് നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്.

ഇതിനു പുറമേ എന്‍ഐഎയുടെ കുറ്റപത്രത്തിലുള്ള അബ്ദുള്‍ സമദിന് പോപ്പുലര്‍ ഫ്രണ്ട് 3.10 ലക്ഷം നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ കേസുകള്‍ കൈകാര്യം ചെയ്തതിനാണ് സിബല്‍ അടക്കമുള്ളവര്‍ക്ക് പണം നല്‍കിയത്. കേസുകള്‍ക്ക് താന്‍ ചെക്കായി പണം വാങ്ങിയിരുന്നതായി സിബല്‍ വ്യക്തമാക്കിയിട്ടുണ്ട്. ലവ് ജിഹാദുമായി ബന്ധപ്പെട്ട അഖിലക്കേസ് കൈകാര്യം ചെയ്തതിനാണ് പണം നല്‍കിയതെന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രസ്താവനയില്‍ അറിയിച്ചു. കലാപം നടത്താന്‍ പണമൊഴുക്കിയെന്ന എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തല്‍ പോപ്പുലര്‍ ഫ്രണ്ട് നിഷേധിച്ചു.

അതേസമയം പൗരത്വ നിയമ ഭേദഗതിയുടെ മറവില്‍ യുപിയില്‍ കലാപം അഴിച്ചുവിടാന്‍ പോപ്പുലര്‍ ഫ്രണ്ട് 73 അക്കൗണ്ടുകള്‍ വഴി 120 കോടി രൂപ ഒഴുക്കിയതായി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിട്ടുണ്ട്. പണം വന്ന വഴികള്‍ വ്യക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

യുപിയിലും മംഗലാപുരത്തും ആസാമിലുമുണ്ടായ, ഇരുപതിലേറെപ്പേരുടെ ജീവനെടുത്ത കലാപത്തിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് ഐബി അടക്കമുള്ള രഹസ്യാന്വേഷണ ഏജന്‍സികളും പോലീസും കണ്ടെത്തിയിരുന്നു. പലയിടങ്ങളിലും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ്  സംഘര്‍ഷങ്ങള്‍ അഴിച്ചുവിടാന്‍ അവര്‍ വന്‍തോതില്‍ പണം ഉപയോഗിച്ചെന്ന് കണ്ടെത്തിയത്.

പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ച ഡിസംബര്‍ നാലു മുതല്‍ ജനുവരി ആറു വരെ ഒരു മാസം കൊണ്ട് പോപ്പുലര്‍ ഫ്രണ്ട് വന്‍തോതില്‍ പണം സംഭരിച്ചു. ഈ ഒരു മാസം കൊണ്ട് 73 അക്കൗണ്ടുകള്‍ വഴി, യുപിയിലെ ബിജ്‌നോര്‍, ഹാപ്പൂര്‍, ബഹ്‌റൈച്ച്, ഷാമിലി, ദസ്‌ന എന്നിവിടങ്ങളിലുള്ള ചിലര്‍ക്ക്, കലാപമഴിച്ചുവിടാന്‍ പണം നല്‍കിയെന്നും മൊത്തത്തില്‍ ഇത് 120 കോടി വരുമെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ റിപ്പോര്‍ട്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ കശ്മീര്‍ വിഭാഗത്തിന് 1.65 കോടി നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്.

ചെറിയ തുകകളായി നല്‍കിയതിന്റെ വിശദാംശവും റിപ്പോര്‍ട്ടിലുണ്ട്. 2019 ഡിസംബര്‍ നാലു മുതല്‍ ജനുവരി ആറു വരെയായി പോപ്പുലര്‍ ഫ്രണ്ടിന്റെ പത്ത് അക്കൗണ്ടുകളിലും റിഹാബ് ഫൗണ്ടേഷന്റെ അഞ്ച് അക്കൗണ്ടുകളിലുമായി 1.04 കോടി രൂപ നിക്ഷേപിച്ചു. 50,000 രൂപ മുതല്‍ മുകളിലോട്ടുള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് കാണിക്കണമെന്നതിനാല്‍ അയ്യായിരം രൂപ മുതല്‍ 49,000 രൂപ വരെയുള്ള തുകകളായാണ് നല്‍കിയത്. പണം നിക്ഷേപിച്ചതും പിന്‍വലിച്ചതും ഇതേ രീതിയിലുള്ള തുകകളായാണ്. അതിനാല്‍, ഒരു നിക്ഷേപകനും പിന്‍വലിച്ചയാള്‍ക്കും തങ്ങളുടെ പാന്‍ കാര്‍ഡ് കാണിക്കേണ്ടിവന്നിട്ടില്ല. നിരവധി അക്കൗണ്ടുകളില്‍ ഒന്ന്  സിന്‍ഡിക്കേറ്റ് ബാങ്കിന്റെ കോഴിക്കോട്ടെ മാവൂര്‍ റോഡ് ശാഖയിലേതാണ്. (നമ്പര്‍ 44051010004277) 

ദുബായ്‌യില്‍ നിന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതായും റിപ്പോട്ടില്‍ പറയുന്നു. വലിയ കലാപങ്ങളും സംഘര്‍ഷങ്ങളുമുണ്ടായതിന് അടുത്ത ദിവസങ്ങളിലാണ് പണം പിന്‍വലിച്ചത്. പണം നിക്ഷേപിച്ചതിനും  പിന്‍വലിച്ചതിനും  കലാപങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. പണം പിന്‍വലിച്ച ദിവസങ്ങളും കലാപം ശക്തമായ ദിവസങ്ങളും റിപ്പോര്‍ട്ടില്‍ പ്രത്യേക ഗ്രാഫായി കാണിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

Mollywood

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

India

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

India

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

പുതിയ വാര്‍ത്തകള്‍

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.