Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസ് പരിശോധന പ്രഹസനമായി; ഭൂരിപക്ഷം ഹൗസ്‌ബോട്ടുകളും പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2020, 08:41 am IST
inKerala

ആലപ്പുഴ: മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കിയ ശേഷം ഹൗസ്‌ബോട്ടുകളില്‍ പോലീസ് നടത്തിയ സുരക്ഷാ പരിശോധന പ്രഹസനമായി. പാതിരാമണലിന് സമീപം വ്യാഴാഴ്ച ഹൗസ് ബോട്ടില്‍ തീപിടിച്ച് അപകടം ഉണ്ടായ സാഹചര്യത്തിലാണ് ഇന്നലെ പോലീസ് പരിശോധന നടത്തിയത്.  വെള്ളിയാഴ്ച മുതല്‍ പോലീസ് പരിശോധന നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കിയിരുന്നു. അപകടത്തില്‍ നിന്ന് കൈക്കുഞ്ഞുങ്ങളടക്കം പതിമൂന്നു പേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കാണ്.  ജില്ലയില്‍ ആയിരത്തഞ്ഞൂറോളം ഹൗസ്‌ബോട്ടുകളാണുള്ളത്, ഇതില്‍ എഴുന്നുറോളം ഹൗസ്‌ബോട്ടുകള്‍ മാത്രമാണ് ലൈസന്‍സ് ഉള്‍പ്പടെ നിയമപരമായി പ്രവര്‍ത്തിക്കുന്നത്. പോലീസ് പരിശോധന നടത്തുമെന്ന് അറിഞ്ഞതോടെ അനധികൃത ബോട്ടുകള്‍ ഭൂരിഭാഗവും സ്ഥലം വിട്ടു.  

അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും സുരക്ഷാസംവിധാനങ്ങളോ വിദഗ്ധരായ ജീവനക്കാരോ ബോട്ടുകളിലില്ല.  എല്ലാവര്‍ഷവും ഹൗസ് ബോട്ടുകളുടെ ലൈസന്‍സ് പുതുക്കണം. സുരക്ഷാകാര്യങ്ങളിലടക്കം പരിശീലനം നേടിയ ജീവനക്കാര്‍ മിക്ക ബോട്ടുകളിലുമില്ല. വിനോദസഞ്ചാരികളുടെ സുരക്ഷയ്‌ക്ക് വേണ്ടിയാണ് ബോട്ടുകളില്‍ ജിപിഎസ് സംവിധാനം കൊണ്ടുവന്നത്. ലൈസന്‍സുള്ള ബോട്ടുകള്‍ക്ക് മാത്രമാണ് അവ അനുവദിക്കുക. എന്നാല്‍ അനധികൃത ബോട്ടുകള്‍ക്ക് പിടിവീഴുമെന്ന് കണ്ടതോടെ ജിപിഎസ് സംവിധാനം  അട്ടിമറിച്ചു. ബോട്ടുകള്‍ ഇന്‍ഷ്വര്‍ ചെയ്യണമെന്ന നിയമവും പാലിക്കപ്പെടുന്നില്ല. 

 പ്രളയകാലത്തെ പ്രതിസന്ധികള്‍ക്കുശേഷം ഹൗസ്‌ബോട്ട് മേഖലയിലെ അപകടങ്ങള്‍ ടൂറിസം രംഗത്ത് ആശങ്ക സൃഷ്ടിക്കുന്നു.  തീപ്പിടിത്തം,  കൂട്ടിയിടി, സഞ്ചാരികള്‍ കായലില്‍ വീഴുന്ന അപകടം എന്നിവയാണ് സാധാരണ ഉണ്ടാകാറുള്ളത്. ഹൗസ്‌ബോട്ടുകകളുടെ വലിപ്പവും മുറികളുടെ എണ്ണവും അനുസരിച്ചുള്ള ലൈഫ് ബോയകളും ലൈഫ് ജാക്കറ്റുകളും ഇല്ലെന്നും പരാതികളുണ്ട്. അഗ്‌നിസുരക്ഷാ ഉപകരണങ്ങള്‍ നിര്‍ബന്ധമായി സ്ഥാപിക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും പാലിക്കാറില്ല. ടൂറിസത്തെ ബാധിക്കുമെന്ന ആശങ്കയുള്ളതിനാല്‍ പരിശോധന നടത്താന്‍ അധികൃതര്‍ തയാറാകുന്നില്ല. ഹൗസ്‌ബോട്ട് അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും മൊബൈല്‍ ഫയര്‍ റസ്‌ക്യൂ യൂണിറ്റ് ജില്ലയ്‌ക്ക് അനുവദിക്കാന്‍ നടപടിയില്ല. 

വേമ്പനാട്ട് കായലിലും മറ്റും ബോട്ടുകകള്‍ കത്തുകയോ അപകടത്തില്‍പ്പെടുകയോ ചെയ്താല്‍ ആലപ്പുഴയില്‍നിന്നും മറ്റും ഫയര്‍ഫോഴ്‌സ് എത്തിവേണം രക്ഷാപ്രവര്‍ത്തനം നടത്താന്‍. 

ഉള്‍പ്രദേശങ്ങളിലെത്താന്‍ ഏറെ സമയമെടുക്കുകയും ചെയ്യും. കായലില്‍ അപകടമുണ്ടാകുമ്പോള്‍ ഫയര്‍ഫോഴ്‌സിന് രക്ഷാപ്രവര്‍ത്തനത്തിന് പ്രത്യേക സൗകര്യങ്ങളുമില്ല.  മൊബൈല്‍ ഫയര്‍ റസ്‌ക്യൂ യൂണിറ്റ് തുടങ്ങിയാല്‍ ഏറെ പ്രയോജനമുണ്ടാകുമെന്നാണ് വിനോദസഞ്ചായര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

India

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

Local News

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

India

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

India

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

ഓരോ 100 സെക്കൻഡിലും ഒരു AK-203 റൈഫിൾ നിർമ്മിക്കും , എല്ലാ നിർമാണ ഭാഗങ്ങളും ഇന്ത്യയുടേത് : സൈനിക പരീക്ഷണങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി സുഹൃത്ത് റഷ്യ

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; കണ്ണൂരിലും തീവ്ര മഴ മുന്നറിയിപ്പ്

ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി;  രണ്ടുലക്ഷം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത :  സെപ്റ്റംബർ 1 മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ സ്റ്റാമ്പ് ചെയ്യേണ്ടതില്ല

കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ നഗ്‌നത ഒളിഞ്ഞു നോക്കി ആസ്വദിച്ചുവെന്ന കുറ്റത്തിന് യുവാവിന് തടവും പിഴയും

ഇന്ത്യയില്‍ നിന്നും 9 ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ്, ചൈനയുടെ 144 യുദ്ധക്കപ്പലുകളെ മുക്കാന്‍ ശേഷിയാകും, 150 കോടി ഡോളര്‍ ഇടപാട്

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.