Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാവുകള്‍ വിശുദ്ധവനങ്ങള്‍…

ഹരി by ഹരി
Jan 18, 2020, 04:19 am IST
in Samskriti

പ്രകൃതിയിലെ ചരാചരങ്ങളെ ഈശ്വരചൈതന്യമായി അവരോധിക്കുമ്പോള്‍ സുവ്യക്തമായൊരു ലക്ഷ്യമുണ്ടായിരുന്നു ഋഷിവര്യന്മാര്‍ക്കും നമ്മുടെ പൂര്‍വികര്‍ക്കും. മനുഷ്യകുലത്തെ കാത്തുപോരാന്‍ പ്രകൃതിയെ പോറലേല്‍ക്കാതെ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യത അവര്‍ മുന്‍കൂട്ടികണ്ടു. ഇൗശ്വരനോടുള്ള ആരാധനയും പ്രതിബദ്ധതയും പ്രകൃതിയോടും ഉണ്ടാവണമെന്ന നിഷ്‌കര്‍ഷ. കാലാന്തരത്തില്‍ അത് ആചാരനുഷ്ഠാനങ്ങളായി രൂപാന്തരപ്പെട്ടു. തരുക്കളിലും താരകളിലും നദിയിലും മലമേടുകളിലുമെല്ലാം ഈശ്വരചൈതന്യത്തെ കാണാന്‍ അവര്‍ പഠിപ്പിച്ചു. 

ഒരു കാലത്ത് വീടിനോട് ചേര്‍ന്നൊരു കാവും കുളവും നമ്മുടെ ആവാസവ്യവസ്ഥയുടെ ഭാഗമായിരുന്നു. നാഗവും തേവരും കാവിന് കാവലാളായി. വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മളതിനെ അനാചാരങ്ങളുടെ പട്ടികയില്‍ പെടുത്തി. അപ്പോഴും, വിശ്വാസത്തോളം പ്രധാന്യമുള്ള കാവിന്റെ ശാസ്ത്രീയത അടുത്തറിയാന്‍ ആരും ശ്രമിച്ചിരുന്നില്ല. ഇന്ന് ലോകമെങ്ങുമുള്ള ശാസ്ത്രജ്ഞര്‍ പ്രകൃതി സംരക്ഷണത്തിന് ഉദാഹരിക്കുകയാണ് കാവുകളെ.

നിറഞ്ഞു തിങ്ങിയ വൃക്ഷങ്ങളും നാഗങ്ങളും പക്ഷികളും പരാഗങ്ങളുമെല്ലാം ഒന്നിനൊന്ന് തുണയായി നിന്ന കാവുകള്‍ കാലഹരണപ്പെട്ടു. അപൂര്‍വം ക്ഷേത്രങ്ങളില്‍ മാത്രം കാവെന്ന സംരക്ഷിത ‘മൈക്രോഫോറസ്റ്റുകള്‍’ ബാക്കിയായി. 

മനുഷ്യനന്മയ്‌ക്ക് ആധുനികശാസ്ത്രം മുന്നോട്ടു വെയ്‌ക്കുന്ന ഒട്ടേറെ ധര്‍മങ്ങള്‍ കാടുകള്‍  നിര്‍വഹിച്ചു. കാവുകളിലെ ചിതല്‍പ്പുറ്റുകള്‍ നല്ലൊരു ഇടിമിന്നല്‍ പ്രതിരോധകമായിരുന്നു. ഔഷധസസ്യങ്ങളുടെ കേദാരമായിരുന്നു കാവ്. വയലുകളോട് ചേര്‍ന്നുള്ള കാവുകള്‍ക്കുമുണ്ടായിരുന്നു തനതായൊരു ധര്‍മം. വയലുകളിലേക്ക് ജലം അരിച്ചിറങ്ങുന്ന പ്രക്രിയ ത്വരിതപ്പെടുത്താന്‍ കാവുകള്‍ക്ക് കഴിഞ്ഞു. കാവിലെ വൃക്ഷവൈവിധ്യങ്ങള്‍ പാഴ്മരങ്ങളെന്ന പേരില്‍ വെട്ടിമാറ്റിപ്പോഴും പിഴവു പറ്റിയത് മനുഷ്യനാണ്. ആല്‍മരവും മറ്റും ക്ഷേത്രങ്ങളില്‍ മതിയെന്ന് അവര്‍ തീരുമാനിച്ചു. അശോകവും ആര്യവേപ്പുമൊക്കെ വേണ്ടെന്നു വച്ചു. 

വിഷവാതകങ്ങളുടെ പട്ടികയിലുള്ള ഓസോണ്‍ വാതകം ചെറിയ അളവില്‍  ലഭ്യമായാലത് നല്ലൊരു അണുനാശിനിയാണ്. ആരോഗ്യത്തിനും നല്ലത്. അവശ്യമായ തോതില്‍ ഓസോണ്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന വൃക്ഷങ്ങളാണ് ആല്‍മരവും തുളസിയും. പുലര്‍വേളകളില്‍ ഇത് ശ്വസിക്കാന്‍ കൂടിയാണ് ആല്‍മരത്തെ ഏഴുതവണ വലം വെയ്‌ക്കണമെന്നു പറയുന്നത്. 

ഗ്രാമങ്ങളിലെ ഭൂഗര്‍ഭ ജലനിരപ്പ് താഴ്ന്നു പോകാതെ കാത്തിരുന്നത് കാവുകളോട് ചേര്‍ന്നുള്ള കുളങ്ങളായിരുന്നു. ‘കാവുതീണ്ടിയാല്‍ കുളം വറ്റും’  എന്ന പഴമൊഴിയൊന്നു മതി പ്രകൃതിയെ കാക്കുന്നതില്‍ പൂര്‍വികര്‍ എത്ര ശ്രദ്ധാലുക്കളായിരുന്നു എന്നതറിയാന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

India

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

Kerala

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

India

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

Kerala

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

പുതിയ വാര്‍ത്തകള്‍

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.