Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാവുകള്‍ വിശുദ്ധവനങ്ങള്‍…

ഹരി by ഹരി
Jan 18, 2020, 04:19 am IST
in Samskriti

പ്രകൃതിയിലെ ചരാചരങ്ങളെ ഈശ്വരചൈതന്യമായി അവരോധിക്കുമ്പോള്‍ സുവ്യക്തമായൊരു ലക്ഷ്യമുണ്ടായിരുന്നു ഋഷിവര്യന്മാര്‍ക്കും നമ്മുടെ പൂര്‍വികര്‍ക്കും. മനുഷ്യകുലത്തെ കാത്തുപോരാന്‍ പ്രകൃതിയെ പോറലേല്‍ക്കാതെ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യത അവര്‍ മുന്‍കൂട്ടികണ്ടു. ഇൗശ്വരനോടുള്ള ആരാധനയും പ്രതിബദ്ധതയും പ്രകൃതിയോടും ഉണ്ടാവണമെന്ന നിഷ്‌കര്‍ഷ. കാലാന്തരത്തില്‍ അത് ആചാരനുഷ്ഠാനങ്ങളായി രൂപാന്തരപ്പെട്ടു. തരുക്കളിലും താരകളിലും നദിയിലും മലമേടുകളിലുമെല്ലാം ഈശ്വരചൈതന്യത്തെ കാണാന്‍ അവര്‍ പഠിപ്പിച്ചു. 

ഒരു കാലത്ത് വീടിനോട് ചേര്‍ന്നൊരു കാവും കുളവും നമ്മുടെ ആവാസവ്യവസ്ഥയുടെ ഭാഗമായിരുന്നു. നാഗവും തേവരും കാവിന് കാവലാളായി. വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മളതിനെ അനാചാരങ്ങളുടെ പട്ടികയില്‍ പെടുത്തി. അപ്പോഴും, വിശ്വാസത്തോളം പ്രധാന്യമുള്ള കാവിന്റെ ശാസ്ത്രീയത അടുത്തറിയാന്‍ ആരും ശ്രമിച്ചിരുന്നില്ല. ഇന്ന് ലോകമെങ്ങുമുള്ള ശാസ്ത്രജ്ഞര്‍ പ്രകൃതി സംരക്ഷണത്തിന് ഉദാഹരിക്കുകയാണ് കാവുകളെ.

നിറഞ്ഞു തിങ്ങിയ വൃക്ഷങ്ങളും നാഗങ്ങളും പക്ഷികളും പരാഗങ്ങളുമെല്ലാം ഒന്നിനൊന്ന് തുണയായി നിന്ന കാവുകള്‍ കാലഹരണപ്പെട്ടു. അപൂര്‍വം ക്ഷേത്രങ്ങളില്‍ മാത്രം കാവെന്ന സംരക്ഷിത ‘മൈക്രോഫോറസ്റ്റുകള്‍’ ബാക്കിയായി. 

മനുഷ്യനന്മയ്‌ക്ക് ആധുനികശാസ്ത്രം മുന്നോട്ടു വെയ്‌ക്കുന്ന ഒട്ടേറെ ധര്‍മങ്ങള്‍ കാടുകള്‍  നിര്‍വഹിച്ചു. കാവുകളിലെ ചിതല്‍പ്പുറ്റുകള്‍ നല്ലൊരു ഇടിമിന്നല്‍ പ്രതിരോധകമായിരുന്നു. ഔഷധസസ്യങ്ങളുടെ കേദാരമായിരുന്നു കാവ്. വയലുകളോട് ചേര്‍ന്നുള്ള കാവുകള്‍ക്കുമുണ്ടായിരുന്നു തനതായൊരു ധര്‍മം. വയലുകളിലേക്ക് ജലം അരിച്ചിറങ്ങുന്ന പ്രക്രിയ ത്വരിതപ്പെടുത്താന്‍ കാവുകള്‍ക്ക് കഴിഞ്ഞു. കാവിലെ വൃക്ഷവൈവിധ്യങ്ങള്‍ പാഴ്മരങ്ങളെന്ന പേരില്‍ വെട്ടിമാറ്റിപ്പോഴും പിഴവു പറ്റിയത് മനുഷ്യനാണ്. ആല്‍മരവും മറ്റും ക്ഷേത്രങ്ങളില്‍ മതിയെന്ന് അവര്‍ തീരുമാനിച്ചു. അശോകവും ആര്യവേപ്പുമൊക്കെ വേണ്ടെന്നു വച്ചു. 

വിഷവാതകങ്ങളുടെ പട്ടികയിലുള്ള ഓസോണ്‍ വാതകം ചെറിയ അളവില്‍  ലഭ്യമായാലത് നല്ലൊരു അണുനാശിനിയാണ്. ആരോഗ്യത്തിനും നല്ലത്. അവശ്യമായ തോതില്‍ ഓസോണ്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന വൃക്ഷങ്ങളാണ് ആല്‍മരവും തുളസിയും. പുലര്‍വേളകളില്‍ ഇത് ശ്വസിക്കാന്‍ കൂടിയാണ് ആല്‍മരത്തെ ഏഴുതവണ വലം വെയ്‌ക്കണമെന്നു പറയുന്നത്. 

ഗ്രാമങ്ങളിലെ ഭൂഗര്‍ഭ ജലനിരപ്പ് താഴ്ന്നു പോകാതെ കാത്തിരുന്നത് കാവുകളോട് ചേര്‍ന്നുള്ള കുളങ്ങളായിരുന്നു. ‘കാവുതീണ്ടിയാല്‍ കുളം വറ്റും’  എന്ന പഴമൊഴിയൊന്നു മതി പ്രകൃതിയെ കാക്കുന്നതില്‍ പൂര്‍വികര്‍ എത്ര ശ്രദ്ധാലുക്കളായിരുന്നു എന്നതറിയാന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍രാജിനെ ജാതീയമായി അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് കോടതി, വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

India

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

Kerala

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

Kerala

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

India

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

പുതിയ വാര്‍ത്തകള്‍

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

ഇറാന്‍ വീഴുന്നതോടെ അടുത്ത ഇറാനാകാന്‍ തുര്‍ക്കി, ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴിയെ തകര്‍ത്ത് സ്വന്തം വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കി

പാമ്പ് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കടിയേറ്റാലോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല,ലൈസന്‍സിക്കെതിരായ കേസ് പൂരം തകര്‍ക്കാനുള്ള നീക്കമെന്ന് ആക്ഷേപം

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

വേനല്‍ച്ചൂട് വര്‍ദ്ധിച്ചു: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.