Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എന്റേതും ഞാനും ഭഗവാന്‍ തന്നെ

എ പി ജയശങ്കര് by എ പി ജയശങ്കര്
Jan 16, 2020, 04:29 am IST
in Samskriti

മഹാബലിയെ സംബന്ധിച്ചേടത്തോളം തന്റെ മുന്നില്‍ ഭിക്ഷാംദേഹിയായി വന്നിരിക്കുന്ന വടുരൂപിക്ക് സര്‍വസ്വം സമര്‍പ്പിക്കുന്നത് ഏറെ സന്തോഷകരമാണ്. 

ഈ വന്നിരിക്കുന്നത് സാക്ഷാല്‍ മഹാവിഷ്ണു തന്നെയാണെന്ന് ഗുരു ശുക്രാചാര്യര്‍ പറഞ്ഞത് വലിയ കാര്യമാണ്. ശുക്രാചാര്യര്‍ ഇവിടെ ഉത്തമഗുരുവായിരിക്കുന്നു. ശിഷ്യന് വിഷ്ണുദര്‍ശനം നല്‍കുന്നവന്‍ യഥാര്‍ഥ ഗുരുവാണ്. വിഷ്ണുവിനെ കാണിച്ചു കൊടുക്കാന്‍ തയാറാകാത്ത ഗുരു ഒരിക്കലും ഗുരുവല്ല, ശത്രുവാണ് എന്നാണ് ദേവീഭാഗവതത്തില്‍ പറഞ്ഞിരിക്കുന്നത്. അങ്ങനെ ഉത്തമഗുരുവിനെയും ലഭിച്ചു എന്നതില്‍ മഹാബലി സന്തുഷടനാണ്. ഈ ഗുരു, ശിഷ്യന് വിഷ്ണുവിനെ കാട്ടിക്കൊടുത്തിരിക്കുന്നു. 

വിഷ്ണു ഭിക്ഷാംദേഹിയായി വന്ന് എന്നെ ബന്ധനസ്ഥനാക്കിയാലും ഞാന്‍ സന്തുഷ്ടനാണ്. വിഷ്ണു തീര്‍ച്ചയായും എന്റെ സത്കീര്‍ത്തി വര്‍ധിപ്പിക്കും. അതോടെ ഞാന്‍ യശസ്വിയും ശ്രേയസ്സിയുമാകും. 

എല്ലാ എതിര്‍പ്പുകളേയും അവഗണിച്ചു കൊണ്ട് മഹാദാനത്തിന് ഒരുങ്ങി നില്‍ക്കുന്ന മഹാബലിക്ക്  പ്രേരണാശക്തിയായി ഭാര്യ വിന്ധ്യാവലിയും മുന്നിലേക്ക് വന്നു. ദാനകര്‍മങ്ങളുടെ പൂര്‍ത്തീകരണത്തിനായി വിന്ധ്യാവലി ജലപാത്രവുമായെത്തി. മഹാബലി തന്നെ ആ ജലം ഏറ്റുവാങ്ങി ഭഗവാന്‍ വാമനമൂര്‍ത്തിയെ (വടുവിനെ) പാദങ്ങള്‍ കഴുകി സ്വീകരിച്ചു. ആ പാദം കഴുകിയ ജലത്തെ പുണ്യതീര്‍ഥമായി കരുതി ശിരസിലും മറ്റും ധരിച്ചു. 

ദാനം സ്വീരിച്ചുകൊണ്ട് വാമനമൂര്‍ത്തി ത്രിലോകങ്ങളിലും നിറഞ്ഞു നില്‍ക്കുന്നവനായി വളര്‍ന്നു. 

‘തദ് വാമനം രൂപമ-

വര്‍ധതാത്ഭുതം

ഹരേരനന്തസ്യ

ഗുണത്രയാത്മകം’

സത്വ, രജ, തമോ ഗുണങ്ങളെയും അതിജീവിച്ച് നിര്‍ഗുണനായി, പരബ്രഹ്മമായി വാമനന്‍ നിറഞ്ഞു നിന്നു. 

‘കായേ ബലിസ്തസ്യ 

മഹാവിഭൂതേഃ

സഹര്‍ത്വിഗാചാര്യ 

സദസ്യ ഏതത്

ദദര്‍ശ വിശ്വം 

ത്രിഗുണം ഗുണാത്മകേ

ഭൂതേന്ദ്രിയാര്‍ഥാശയ 

ജീവയുക്തം’

വിശ്വം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ആ ചൈതന്യത്തെ ദര്‍ശിക്കാന്‍ മഹാബലിക്ക് ഭാഗ്യമുണ്ടായി. 

മണ്ണും വിണ്ണുമെല്ലാം ആ ഭഗവത് ചൈതന്യം തന്നെയെന്ന് മഹാബലി തിരിച്ചറിഞ്ഞു. സര്‍വത്തിലും വിളങ്ങി നിന്ന് അവയെല്ലാം പ്രകാശിപ്പിച്ചു നില്‍ക്കുന്ന ആ മഹാചൈതന്യത്തെ കണ്ട് മഹാബലിയും മഹാഋത്വിക്കുകളും ആചാര്യന്മാരും എല്ലാം അത്ഭുതപ്പെട്ടു.

താന്‍ തന്റേതെന്നു കരുതിയിരുന്നതെല്ലാം ഭഗവാന്‍ തന്നെയെന്ന കാര്യം പ്രത്യക്ഷത്തില്‍ തിരിച്ചറിയാന്‍ മഹാബലിക്ക് സാധിച്ചു. വാസ്തവത്തില്‍ തന്റേതായി ഒന്നും തന്നെ ബാക്കിയില്ലെന്നും മഹാബലി മനസ്സിലാക്കി. എന്നിട്ടും ഞാന്‍ എന്ന അഹന്ത ബാക്കി നില്‍ക്കുന്നുണ്ടല്ലോ എന്ന ഭാരം മഹാബലിക്ക് അനുഭവപ്പെട്ടു. എന്റേതു മാത്രമല്ല, ഞാനും ആ ഭഗവാന്റെ തന്നെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞ് സമര്‍പിക്കാന്‍, തന്നെത്തന്നെ സമര്‍പിക്കാന്‍ നിശ്ചയിച്ച് മഹാബലി വാമനമൂര്‍ത്തിയുടെ മുന്നില്‍ തൊഴുകൈയുമായി കുനിഞ്ഞിരുന്നു.

9447213643

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

Kerala

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

India

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

India

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

India

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

പുതിയ വാര്‍ത്തകള്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

എട്ടുവര്‍ഷം മുന്‍പ് ദത്തെടുത്ത ഇരട്ടക്കുഞ്ഞുങ്ങളോടൊപ്പം അവിവാഹിതയായ ഡോ. കോമള്‍ യാദവ് (ഇടത്ത്) ഡോ. കോമള്‍ യാവദ് (നടുവില്‍) ദത്തെടുത്ത കുഞ്ഞുങ്ങള്‍ ഇന്ന് (വലത്ത്)

പ്രസവിച്ച ശേഷം കടന്നുകളഞ്ഞ സ്ത്രീയുടെ രണ്ടുമക്കളെയും ദത്തെടുത്ത അവിവാഹിതയായ 29കാരിയായ ഡോക്ടര്‍; മാതൃകയായ ഡോ. കോമള്‍ യാദവ് ഇവിടെയുണ്ട്

ഏതെങ്കിലും അഭിഭാഷകന്‍ തന്റെ വരുമാനം വെളിപ്പെടുത്താറുണ്ടോ? കോടതി മുറിയില്‍ ചിരി പടര്‍ത്തി ജസ്റ്റിസ് ബി.വി. നാഗരത്‌ന

പഴനി ക്ഷേത്രത്തിന്റെ 100 കോടി വിലമതിക്കുന്ന 1.4 ഏക്കർ ഭൂമി 2 കോടി രൂപയ്‌ക്ക് മറിച്ച് വിറ്റു : വെളിപ്പെട്ടത് പുതിയ ഉദ്യോഗസ്ഥൻ ചുമതയേറ്റതോടെ

യുപിയിൽ കുറ്റവാളികൾക്ക് സ്ഥാനമില്ല, കർശന നടപടി സ്വീകരിക്കുക : കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കൊല്ലത്ത് ഐസ്‌ക്രീമിനെ ചൊല്ലി വിവാഹ വിരുന്നില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.