Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് നാഥനില്ലാക്കളരി കാര്യങ്ങളെല്ലാം ഇപ്പോഴും പഴയപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2020, 10:36 am IST
in Local News

കണ്ണൂര്‍: പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് നാഥനില്ലാക്കളരിയായി മാറി. കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും കാര്യങ്ങളെല്ലാം ഇപ്പോഴും പഴയപടി. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എന്ന പ്രഖ്യാപനം കടലാസില്‍ മാത്രമായി ഒതുങ്ങുകയാണ്. സൗജന്യ ചികിത്സയും മരുന്നുകളും ലഭ്യമല്ലാത്തതും ആവശ്യത്തിന് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഇല്ലാത്തതും ഗുരുതരമായ പ്രശ്‌നങ്ങളാണ് മെഡിക്കല്‍ കോളേജില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഉള്ള ഡോക്ടര്‍മാര്‍ തന്നെ സ്വകാര്യ ചികിത്സ നടത്തുന്നു എന്ന ആരോപണവും ശക്തമാണ്. ഇത് കാരണം ചികിത്സയ്‌ക്കെത്തുന്ന രോഗികള്‍ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് എന്ന നിലയിലേക്ക് ആശുപത്രിയെ മാറ്റാന്‍ യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാവുകയാണ്. ആശുപത്രിയിലെ ഉപകരണങ്ങള്‍ ഗുണനിലവാരമില്ലാത്ത രൂപത്തില്‍ പഴകിയിട്ടും അത് മാറ്റാന്‍ നടപടിയില്ല. 

സാധാരണ ജനങ്ങള്‍ക്ക് കിട്ടേണ്ടുന്ന ചികിത്സാ ആനുകൂല്യങ്ങളും സഹായങ്ങളും ലഭ്യമാക്കാതെ പണം കൊടുത്താല്‍ മാത്രം ചികിത്സ കിട്ടുന്ന വിധത്തിലാണ് ഇപ്പോഴും കാര്യങ്ങളുടെ അവസ്ഥയെന്നും ജനങ്ങള്‍ പരാതിപ്പെടുന്നു. ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ ലഭ്യമാവുന്ന കാരുണ്യ ഫാര്‍മസി കൃത്യമായി തുറന്ന് പ്രവര്‍ത്തിപ്പിക്കാതെ നിരുത്തരവാദപരമായ സമീപനമാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ സ്വീകരിക്കുന്നത്. കേരളത്തിലെ മറ്റ് മെഡിക്കല്‍ കോളേജുകളില്‍ ആശുപത്രി വികസനസമിതിയുടെ പേരില്‍ ഫാര്‍മസി പ്രവര്‍ത്തിപ്പിച്ച് കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ സാധാരണക്കാരായ പാവപ്പെട്ട രോഗികള്‍ക്ക് നല്‍കുകയും ഫാര്‍മസിയുടെ വരുമാനം ആശുപത്രിയുമായി ബന്ധപ്പെട്ട മറ്റ് ഭരണപരമായ കാര്യങ്ങള്‍ക്ക് വിനിയോഗിക്കുകയുമാണ്. ഇതൊഴിവാക്കി രാഷ്‌ട്രീയ താല്‍പ്പര്യത്തിന്റെ പേരില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ സ്വകാര്യസംരംഭങ്ങള്‍ തുടങ്ങുകയാണ് ചെയ്തിട്ടുള്ളത്. 

തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം പോലും നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുളളത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എന്ന നിലയില്‍ ജനങ്ങള്‍ക്ക് ആശുപത്രി സേവനങ്ങള്‍ പൂര്‍ണ്ണമായും സൗജന്യമായി ലഭിക്കാത്ത സ്ഥിതിയാണ്. ഭരണപരമായ കെടുകാര്യസ്ഥത സിപിഎം ഭരണസമിതിയുടെ കാലത്തേതിന് സമാനമായി ഇപ്പോഴും നിലനില്‍ക്കുകയാണ്. ഉത്തര മലബാറിലെ പാവപ്പെട്ട ജനങ്ങളുടെ ആരോഗ്യ മേഖലയിലെ ആശ്രയ കേന്ദ്രമായ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിനെ പേരിന് മാത്രം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്നും ജനങ്ങള്‍ക്ക് എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും ലഭ്യമാവുന്ന സേവനങ്ങള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും അടിയന്തിരമായി ലഭ്യമാക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കേരളം തീരുമാനിക്കട്ടെ

Editorial

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

Kerala

വെള്ളറടയിൽ വീട്ടിലെ പ്രസവത്തെത്തുടർന്ന് നവജാത ശിശു മരിച്ചു, ഭാര്യ ഗർഭിണിയാണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്ന് ഭർത്താവ് അൽത്താഫ്

India

യുദ്ധം രൂക്ഷം: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് മേയ് 31 വരെ റദ്ദാക്കി എയര്‍ഇന്ത്യ

Samskriti

പിതൃപ്രീതിക്കായി അമാവാസി വ്രതം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

ശിവന് മുഴുപ്രദക്ഷിണമരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.