Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയോട് ഗവര്‍ണര്‍;വിരട്ടല്‍ വേണ്ട

തന്നെ വിമര്‍ശിക്കുന്ന ജനപ്രതിനിധികള്‍ തിരിക്കിനിടെയില്‍ ഭരണഘടന വായിക്കണം. ഈ കേരളത്തില്‍ താന്‍ സ്വതന്ത്രനായി നടക്കും. നിയമ ലംഘനം നടന്നാല്‍ പ്രതിരോധിക്കുക തന്റെ കടമയാണ്.

സ്വന്തം ലേഖകര്‍ by സ്വന്തം ലേഖകര്‍
Jan 4, 2020, 06:42 am IST
in Kerala

തൃശൂര്‍/കോട്ടയം: ഭീഷണിയും വിരട്ടലും തന്നോടു വേണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തൃശൂരിലും കോട്ടയത്തും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വത്തിനും മറുപടി നല്‍കിയത്. ഭരണഘടനാപരമായി താന്‍ സംസ്ഥാനത്തിന്റെ ഭരണത്തലവനാണ്. ജനങ്ങളെ ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങളിലും ഇടപെടും. അഭിപ്രായം പറയും. അതിന്റെ പേരില്‍ വിരട്ടാന്‍ വന്നാല്‍ അംഗീകരിക്കില്ല. നിയമസഭയുടെ നടപടിക്രമങ്ങളില്‍ താന്‍ ഇടപെട്ടിട്ടില്ല. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ഉപയോഗിക്കേണ്ട നികുതിപ്പണം പാഴാക്കുന്നതിനെയാണ് വിമര്‍ശിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം പാഴ്‌വേലയാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും ഗവര്‍ണര്‍ തൃശൂരില്‍ പറഞ്ഞു. 

സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ തലവന്‍ എന്ന നിലയില്‍ ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കും. അനാവശ്യമായ കാര്യത്തിന്റെ പേരില്‍ സമയവും കേരളത്തിന്റെ പണവും പാഴാക്കാന്‍ താന്‍ അനുവദിക്കില്ല. ലോക്സഭയില്‍ പാസാക്കി നിയമമായി മാറിയ കാര്യത്തില്‍ ഒരു സംസ്ഥാനത്തിനും റോളില്ല. അത് പൂര്‍ണമായും കേന്ദ്രത്തിന്റെ അധികാരത്തിലുള്ളതാണ്. ഈ നിയമത്തിനെതിരെ സംസ്ഥാനം  പ്രമേയം പാസാക്കുന്നത് അമേരിക്ക വടക്കന്‍ കൊറിയയില്‍ അധിനിവേശം നടത്തുന്നതിനെതിരെ ഇവിടെ പ്രമേയം പാസാക്കുന്നതിന് തുല്യമാണ്. 

ഇപ്പോള്‍ തനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ  ഗൗരവത്തോടെ കാണുന്നില്ല. തന്നെ വഴി നടക്കാന്‍ അനുവദിക്കില്ലെന്നാണ് ചിലര്‍ പറയുന്നത്. 15 ദിവസമായി എന്നും പൊതുവേദികളിലുണ്ട്. താന്‍ ഒരു സ്ഥലത്തും ഇരുന്നിട്ടില്ല. പ്രതിഷേധിക്കുന്നവര്‍ ആരും ചര്‍ച്ചയ്‌ക്ക് തയാറാകുന്നില്ല. അവര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. പക്ഷേ പരിഹരിക്കാന്‍ പരസ്പരം ഇരുന്നുള്ള ചര്‍ച്ച വേണം. രാജ്ഭവന് പുറത്ത് പ്രതിഷേധിക്കുന്നവരെ ചര്‍ച്ചയ്‌ക്കായി അകത്തേക്ക് വിളിച്ചു. ആരും വരുന്നില്ല. കോഴിക്കോട് താമസിക്കുമ്പോള്‍ അതിന് മുന്നില്‍ പ്രതിഷേധിച്ചവരേയും വിളിച്ചു. ആരും വരാതിരുന്നപ്പോള്‍ അവരുടെ അടുത്തേക്ക് ചെന്നു. അപ്പോള്‍ അവരെല്ലാം ഓടിപ്പോയി. ഈ നിയമം ലോകത്തും രാജ്യത്തുമുള്ള ഒരു മലയാളിക്കും പ്രശ്നമാകില്ലെന്ന് ഉറപ്പുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

കേരള നിയമസഭ പാസാക്കിയ പ്രമേയം ചരിത്ര കോണ്‍ഗ്രസ്സിന്റെ നിര്‍ദേശ പ്രകാരമാണെന്ന് കോട്ടയത്ത് ഗവര്‍ണര്‍ പറഞ്ഞു. നിയമസഭയെ ഉപയോഗിച്ച് കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കുന്നത് ശരിയല്ല. നിയമം സംബന്ധിച്ച എതിര്‍പ്പ് സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തെ അറിയിക്കാം. നിയമസഭയെ അതിന് ഉപയോഗിക്കരുത്. നിയമം വിട്ട് പ്രവര്‍ത്തിച്ചാല്‍ അത് ചട്ടലംഘനമാണ്. നിയമം വിട്ട് ഒന്നും പാസാക്കാന്‍ സഭകള്‍ക്ക് അധികാരമില്ല. ഒരു രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിക്കണം എന്ന പ്രമേയം പാസാക്കാന്‍ നിയമസഭയ്‌ക്ക് കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു. 

തന്നെ വിമര്‍ശിക്കുന്ന ജനപ്രതിനിധികള്‍ തിരിക്കിനിടെയില്‍ ഭരണഘടന വായിക്കണം. ഈ കേരളത്തില്‍ താന്‍ സ്വതന്ത്രനായി നടക്കും. നിയമ ലംഘനം നടന്നാല്‍ പ്രതിരോധിക്കുക തന്റെ കടമയാണ്. രാഷ്ടപതിയേയും ഗവര്‍ണറേയും എതിര്‍ക്കുന്നത് ക്രിമനല്‍ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

News

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

News

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

Kerala

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

പുതിയ വാര്‍ത്തകള്‍

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.