Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അവിടെ ഹിന്ദുക്കള്‍ ശത്രുക്കളെപ്പോലെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2020, 05:12 am IST
in Vicharam

പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഹിന്ദുക്കളെ ശത്രുക്കളെപ്പോലെയാണ് പരിഗണിക്കുന്നത്. അവിടങ്ങളില്‍ ഹിന്ദു വംശജരുടെ വസതികള്‍ എനിമി പ്രോപ്പര്‍ട്ടി ആക്ട് പ്രകാരം ഏറ്റെടുക്കുന്നു. ആരും അപ്പോള്‍ എന്തുകൊണ്ടാണ് പ്രതികരിക്കാതിരിക്കുന്നത്.  പ്രാദേശികവാദവും നവ കോളനിവത്കരണവും വംശീയാധിക്ഷേപവും ആരാലും ചോദ്യം ചെയ്യപ്പെടുന്നില്ല

പൗരത്വ നിയമ ഭേദഗതിക്കെതിരെ മുറവിളികൂട്ടുന്നവരും തെരുവിലിറങ്ങുന്നവരും കേള്‍ക്കാതെ പോകരുത് ഡോ. സച്ചി.ജി. ദസ്തിദറിന്റെ വാക്കുകള്‍. ബംഗ്ലാദേശിലും പാക്കിസ്ഥാനിലുമുള്ള ഹിന്ദു വംശജര്‍ക്ക് അവിടെ എന്തു സംഭവിക്കുന്നു എന്നതിന് വ്യക്തമായ ഉത്തരം അദ്ദേഹത്തിന്റെ പക്കലുണ്ട്. ഇന്ത്യന്‍ സബ്‌കോണ്ടിനെന്റ് പാര്‍ട്ടീഷ്യന്‍ ഡോക്യുമെന്റേഷന്‍ പ്രൊജക്ടിന്റെ ചെയര്‍മാനായ ഡോ. സച്ചിയുടെ വെളിപ്പെടുത്തല്‍ സ്വജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ്.  

പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഹിന്ദുക്കളെ ശത്രുക്കളെപ്പോലെയാണ് പരിഗണിക്കുന്നത്. അവിടങ്ങളില്‍ ഹിന്ദു വംശജരുടെ വസതികള്‍ എനിമി പ്രോപ്പര്‍ട്ടി ആക്ട് പ്രകാരം ഏറ്റെടുക്കുന്നു. ആരും അപ്പോള്‍ എന്തുകൊണ്ടാണ് പ്രതികരിക്കാതിരിക്കുന്നത്. പ്രാദേശികവാദവും നവ കോളനിവത്കരണവും വംശീയാധിക്ഷേപവും ആരാലും ചോദ്യം ചെയ്യപ്പെടുന്നില്ല. പാക്കിസ്ഥാനില്‍ 25 ശതമാനമായിരുന്ന മുസ്ലിം ഇതര വിഭാഗത്തിന്റെ ജനസംഖ്യ ഇപ്പോള്‍ കേവലം രണ്ട് ശതമാനമാണ്. ബംഗ്ലാദേശിലും സ്ഥിതി വ്യത്യസ്തമല്ല. 30 ശതമാനം എന്നത് ഇപ്പോള്‍ ഇവിടെ എട്ട് ശതമാനമാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഇന്ത്യയിലേക്ക് അഭയം തേടി പോയത്. ഇന്ത്യയില്‍ അവര്‍ക്ക് അഭയം കിട്ടുക എന്നത് അവരുടെ അവകാശമാണ്. അല്ലാതെ ദയയല്ല. 

1946ലെ നൊഖാലി കലാപത്തിലും 1971 ല്‍ പാക്കിസ്ഥാനില്‍ നടന്ന കൂട്ടക്കൊലയിലും ഇരകളാക്കപ്പെട്ടത് ഹിന്ദുക്കളാണ്. ലക്ഷക്കണക്കിന് പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്. അവര്‍ അവരുടെ ജീവിതം ത്യജിച്ചത് ഇന്ത്യക്കുവേണ്ടിയാണ്. 1950 ഏപ്രില്‍ എട്ടിന് പാസാക്കിയ നെഹ്‌റു-ലിഖായത്ത് ഉടമ്പടി പ്രകാരം പാക്കിസ്ഥാന്‍ അഭയാര്‍ത്ഥികളോട് ധാര്‍മികമായി  പെരുമാറിയിട്ടുണ്ടെന്ന എല്ലാ അവകാശവാദങ്ങളേയും ആ ജനത നിഷേധിക്കും. 

ഇസ്ലാമിക ഭരണകൂടം വീടുകളും വയലുകളും ആരാധനാലയങ്ങളും അങ്ങനെ എല്ലാം കണ്ടുകെട്ടുമ്പോള്‍ ഹിന്ദു-ബുദ്ധ-സിഖ്-ക്രിസ്ത്യന്‍ വിഭാഗക്കാര്‍ എവിടെയാണ് പോകേണ്ടത്. ഇന്ത്യയിലെ അവസരവാദികളായ രാഷ്‌ട്രീയക്കാരും ആക്ടിവിസ്റ്റുകളും മതേതരത്വത്തിന്റെ പേരില്‍ ട്രെയിനുകള്‍ കത്തിക്കുകയാണ് ചെയ്യുന്നത്. അവരില്‍ പലരും ഇന്ത്യയിലേക്ക് പലായനം ചെയ്തിട്ടുള്ളവരുമാണ്. അഭയാര്‍ത്ഥികളെ അവരുടെ മാതൃരാജ്യത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളല്ല അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇതില്‍ പശ്ചിമ ബംഗാള്‍ ഭരണകൂടമാണ് കൂടുതല്‍ വഞ്ചനാപരമായ നിലപാടുകള്‍ എടുത്തിട്ടുള്ളത്. 

1941 മുതല്‍ 2001 വരെയുള്ള സെന്‍സസ് പ്രകാരം 49 ദശലക്ഷത്തോളം ഹിന്ദുക്കളെബംഗ്ലാദേശ്-പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നായി കാണാതായിട്ടുണ്ട്. നിരവധി പേര്‍ കൊല്ലപ്പെട്ടു. മാധ്യമപ്രവര്‍ത്തകരും വിദ്യാസമ്പന്നരായവരും എല്ലാം ഇക്കാര്യങ്ങള്‍ തമസ്‌കരിക്കുന്നു എന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

Kerala

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

Article

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

Main Article

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

World

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

പുതിയ വാര്‍ത്തകള്‍

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.