Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അവിടെ ഹിന്ദുക്കള്‍ ശത്രുക്കളെപ്പോലെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2020, 05:12 am IST
in Vicharam

പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഹിന്ദുക്കളെ ശത്രുക്കളെപ്പോലെയാണ് പരിഗണിക്കുന്നത്. അവിടങ്ങളില്‍ ഹിന്ദു വംശജരുടെ വസതികള്‍ എനിമി പ്രോപ്പര്‍ട്ടി ആക്ട് പ്രകാരം ഏറ്റെടുക്കുന്നു. ആരും അപ്പോള്‍ എന്തുകൊണ്ടാണ് പ്രതികരിക്കാതിരിക്കുന്നത്.  പ്രാദേശികവാദവും നവ കോളനിവത്കരണവും വംശീയാധിക്ഷേപവും ആരാലും ചോദ്യം ചെയ്യപ്പെടുന്നില്ല

പൗരത്വ നിയമ ഭേദഗതിക്കെതിരെ മുറവിളികൂട്ടുന്നവരും തെരുവിലിറങ്ങുന്നവരും കേള്‍ക്കാതെ പോകരുത് ഡോ. സച്ചി.ജി. ദസ്തിദറിന്റെ വാക്കുകള്‍. ബംഗ്ലാദേശിലും പാക്കിസ്ഥാനിലുമുള്ള ഹിന്ദു വംശജര്‍ക്ക് അവിടെ എന്തു സംഭവിക്കുന്നു എന്നതിന് വ്യക്തമായ ഉത്തരം അദ്ദേഹത്തിന്റെ പക്കലുണ്ട്. ഇന്ത്യന്‍ സബ്‌കോണ്ടിനെന്റ് പാര്‍ട്ടീഷ്യന്‍ ഡോക്യുമെന്റേഷന്‍ പ്രൊജക്ടിന്റെ ചെയര്‍മാനായ ഡോ. സച്ചിയുടെ വെളിപ്പെടുത്തല്‍ സ്വജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ്.  

പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഹിന്ദുക്കളെ ശത്രുക്കളെപ്പോലെയാണ് പരിഗണിക്കുന്നത്. അവിടങ്ങളില്‍ ഹിന്ദു വംശജരുടെ വസതികള്‍ എനിമി പ്രോപ്പര്‍ട്ടി ആക്ട് പ്രകാരം ഏറ്റെടുക്കുന്നു. ആരും അപ്പോള്‍ എന്തുകൊണ്ടാണ് പ്രതികരിക്കാതിരിക്കുന്നത്. പ്രാദേശികവാദവും നവ കോളനിവത്കരണവും വംശീയാധിക്ഷേപവും ആരാലും ചോദ്യം ചെയ്യപ്പെടുന്നില്ല. പാക്കിസ്ഥാനില്‍ 25 ശതമാനമായിരുന്ന മുസ്ലിം ഇതര വിഭാഗത്തിന്റെ ജനസംഖ്യ ഇപ്പോള്‍ കേവലം രണ്ട് ശതമാനമാണ്. ബംഗ്ലാദേശിലും സ്ഥിതി വ്യത്യസ്തമല്ല. 30 ശതമാനം എന്നത് ഇപ്പോള്‍ ഇവിടെ എട്ട് ശതമാനമാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഇന്ത്യയിലേക്ക് അഭയം തേടി പോയത്. ഇന്ത്യയില്‍ അവര്‍ക്ക് അഭയം കിട്ടുക എന്നത് അവരുടെ അവകാശമാണ്. അല്ലാതെ ദയയല്ല. 

1946ലെ നൊഖാലി കലാപത്തിലും 1971 ല്‍ പാക്കിസ്ഥാനില്‍ നടന്ന കൂട്ടക്കൊലയിലും ഇരകളാക്കപ്പെട്ടത് ഹിന്ദുക്കളാണ്. ലക്ഷക്കണക്കിന് പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്. അവര്‍ അവരുടെ ജീവിതം ത്യജിച്ചത് ഇന്ത്യക്കുവേണ്ടിയാണ്. 1950 ഏപ്രില്‍ എട്ടിന് പാസാക്കിയ നെഹ്‌റു-ലിഖായത്ത് ഉടമ്പടി പ്രകാരം പാക്കിസ്ഥാന്‍ അഭയാര്‍ത്ഥികളോട് ധാര്‍മികമായി  പെരുമാറിയിട്ടുണ്ടെന്ന എല്ലാ അവകാശവാദങ്ങളേയും ആ ജനത നിഷേധിക്കും. 

ഇസ്ലാമിക ഭരണകൂടം വീടുകളും വയലുകളും ആരാധനാലയങ്ങളും അങ്ങനെ എല്ലാം കണ്ടുകെട്ടുമ്പോള്‍ ഹിന്ദു-ബുദ്ധ-സിഖ്-ക്രിസ്ത്യന്‍ വിഭാഗക്കാര്‍ എവിടെയാണ് പോകേണ്ടത്. ഇന്ത്യയിലെ അവസരവാദികളായ രാഷ്‌ട്രീയക്കാരും ആക്ടിവിസ്റ്റുകളും മതേതരത്വത്തിന്റെ പേരില്‍ ട്രെയിനുകള്‍ കത്തിക്കുകയാണ് ചെയ്യുന്നത്. അവരില്‍ പലരും ഇന്ത്യയിലേക്ക് പലായനം ചെയ്തിട്ടുള്ളവരുമാണ്. അഭയാര്‍ത്ഥികളെ അവരുടെ മാതൃരാജ്യത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളല്ല അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇതില്‍ പശ്ചിമ ബംഗാള്‍ ഭരണകൂടമാണ് കൂടുതല്‍ വഞ്ചനാപരമായ നിലപാടുകള്‍ എടുത്തിട്ടുള്ളത്. 

1941 മുതല്‍ 2001 വരെയുള്ള സെന്‍സസ് പ്രകാരം 49 ദശലക്ഷത്തോളം ഹിന്ദുക്കളെബംഗ്ലാദേശ്-പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നായി കാണാതായിട്ടുണ്ട്. നിരവധി പേര്‍ കൊല്ലപ്പെട്ടു. മാധ്യമപ്രവര്‍ത്തകരും വിദ്യാസമ്പന്നരായവരും എല്ലാം ഇക്കാര്യങ്ങള്‍ തമസ്‌കരിക്കുന്നു എന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

Kerala

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

Environment

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

Kerala

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

Food

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

പുതിയ വാര്‍ത്തകള്‍

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

അടുക്കള ഈ ഭാഗത്താണോ , രോഗദുരിതം ഒഴിയില്ല

നിങ്ങൾ ജനിച്ചത് തിങ്കളാഴ്‌ച്ചയാണോ ? എങ്കിൽ ഈ സ്വഭാവം ഉടൻ മാറ്റണം

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.