Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അവിടെ ഹിന്ദുക്കള്‍ ശത്രുക്കളെപ്പോലെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2020, 05:12 am IST
inVicharam

പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഹിന്ദുക്കളെ ശത്രുക്കളെപ്പോലെയാണ് പരിഗണിക്കുന്നത്. അവിടങ്ങളില്‍ ഹിന്ദു വംശജരുടെ വസതികള്‍ എനിമി പ്രോപ്പര്‍ട്ടി ആക്ട് പ്രകാരം ഏറ്റെടുക്കുന്നു. ആരും അപ്പോള്‍ എന്തുകൊണ്ടാണ് പ്രതികരിക്കാതിരിക്കുന്നത്.  പ്രാദേശികവാദവും നവ കോളനിവത്കരണവും വംശീയാധിക്ഷേപവും ആരാലും ചോദ്യം ചെയ്യപ്പെടുന്നില്ല

പൗരത്വ നിയമ ഭേദഗതിക്കെതിരെ മുറവിളികൂട്ടുന്നവരും തെരുവിലിറങ്ങുന്നവരും കേള്‍ക്കാതെ പോകരുത് ഡോ. സച്ചി.ജി. ദസ്തിദറിന്റെ വാക്കുകള്‍. ബംഗ്ലാദേശിലും പാക്കിസ്ഥാനിലുമുള്ള ഹിന്ദു വംശജര്‍ക്ക് അവിടെ എന്തു സംഭവിക്കുന്നു എന്നതിന് വ്യക്തമായ ഉത്തരം അദ്ദേഹത്തിന്റെ പക്കലുണ്ട്. ഇന്ത്യന്‍ സബ്‌കോണ്ടിനെന്റ് പാര്‍ട്ടീഷ്യന്‍ ഡോക്യുമെന്റേഷന്‍ പ്രൊജക്ടിന്റെ ചെയര്‍മാനായ ഡോ. സച്ചിയുടെ വെളിപ്പെടുത്തല്‍ സ്വജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ്.  

പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഹിന്ദുക്കളെ ശത്രുക്കളെപ്പോലെയാണ് പരിഗണിക്കുന്നത്. അവിടങ്ങളില്‍ ഹിന്ദു വംശജരുടെ വസതികള്‍ എനിമി പ്രോപ്പര്‍ട്ടി ആക്ട് പ്രകാരം ഏറ്റെടുക്കുന്നു. ആരും അപ്പോള്‍ എന്തുകൊണ്ടാണ് പ്രതികരിക്കാതിരിക്കുന്നത്. പ്രാദേശികവാദവും നവ കോളനിവത്കരണവും വംശീയാധിക്ഷേപവും ആരാലും ചോദ്യം ചെയ്യപ്പെടുന്നില്ല. പാക്കിസ്ഥാനില്‍ 25 ശതമാനമായിരുന്ന മുസ്ലിം ഇതര വിഭാഗത്തിന്റെ ജനസംഖ്യ ഇപ്പോള്‍ കേവലം രണ്ട് ശതമാനമാണ്. ബംഗ്ലാദേശിലും സ്ഥിതി വ്യത്യസ്തമല്ല. 30 ശതമാനം എന്നത് ഇപ്പോള്‍ ഇവിടെ എട്ട് ശതമാനമാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഇന്ത്യയിലേക്ക് അഭയം തേടി പോയത്. ഇന്ത്യയില്‍ അവര്‍ക്ക് അഭയം കിട്ടുക എന്നത് അവരുടെ അവകാശമാണ്. അല്ലാതെ ദയയല്ല. 

1946ലെ നൊഖാലി കലാപത്തിലും 1971 ല്‍ പാക്കിസ്ഥാനില്‍ നടന്ന കൂട്ടക്കൊലയിലും ഇരകളാക്കപ്പെട്ടത് ഹിന്ദുക്കളാണ്. ലക്ഷക്കണക്കിന് പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്. അവര്‍ അവരുടെ ജീവിതം ത്യജിച്ചത് ഇന്ത്യക്കുവേണ്ടിയാണ്. 1950 ഏപ്രില്‍ എട്ടിന് പാസാക്കിയ നെഹ്‌റു-ലിഖായത്ത് ഉടമ്പടി പ്രകാരം പാക്കിസ്ഥാന്‍ അഭയാര്‍ത്ഥികളോട് ധാര്‍മികമായി  പെരുമാറിയിട്ടുണ്ടെന്ന എല്ലാ അവകാശവാദങ്ങളേയും ആ ജനത നിഷേധിക്കും. 

ഇസ്ലാമിക ഭരണകൂടം വീടുകളും വയലുകളും ആരാധനാലയങ്ങളും അങ്ങനെ എല്ലാം കണ്ടുകെട്ടുമ്പോള്‍ ഹിന്ദു-ബുദ്ധ-സിഖ്-ക്രിസ്ത്യന്‍ വിഭാഗക്കാര്‍ എവിടെയാണ് പോകേണ്ടത്. ഇന്ത്യയിലെ അവസരവാദികളായ രാഷ്‌ട്രീയക്കാരും ആക്ടിവിസ്റ്റുകളും മതേതരത്വത്തിന്റെ പേരില്‍ ട്രെയിനുകള്‍ കത്തിക്കുകയാണ് ചെയ്യുന്നത്. അവരില്‍ പലരും ഇന്ത്യയിലേക്ക് പലായനം ചെയ്തിട്ടുള്ളവരുമാണ്. അഭയാര്‍ത്ഥികളെ അവരുടെ മാതൃരാജ്യത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളല്ല അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇതില്‍ പശ്ചിമ ബംഗാള്‍ ഭരണകൂടമാണ് കൂടുതല്‍ വഞ്ചനാപരമായ നിലപാടുകള്‍ എടുത്തിട്ടുള്ളത്. 

1941 മുതല്‍ 2001 വരെയുള്ള സെന്‍സസ് പ്രകാരം 49 ദശലക്ഷത്തോളം ഹിന്ദുക്കളെബംഗ്ലാദേശ്-പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നായി കാണാതായിട്ടുണ്ട്. നിരവധി പേര്‍ കൊല്ലപ്പെട്ടു. മാധ്യമപ്രവര്‍ത്തകരും വിദ്യാസമ്പന്നരായവരും എല്ലാം ഇക്കാര്യങ്ങള്‍ തമസ്‌കരിക്കുന്നു എന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഐ രംഗത്ത് വന്‍ കുതിച്ചുചാട്ടവുമായി ഭാരതം; ഡാറ്റാ സെന്റര്‍ ശേഷി 2020 നേക്കാള്‍ നാലിരട്ടി വര്‍ധന

Kerala

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

India

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

Kerala

സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കും ; രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി അഖില്‍ മാരാർ

India

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

പുതിയ വാര്‍ത്തകള്‍

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.