Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എരുമേലി പേട്ട തുള്ളല്‍

കെ.എസ്. വിജയനാഥ് by കെ.എസ്. വിജയനാഥ്
Jan 3, 2020, 04:38 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

‘അയ്യപ്പന്‍ തിന്തകത്തോം….

സ്വാമി തിന്തകത്തോം….’

പാണ്ടിമേളം പകര്‍ന്ന ആവേശത്തില്‍ മുഖരിതമാണ് എരുമേലി. ലോകനന്മയ്‌ക്കായി ദുഷ്ടനിഗ്രഹം നടത്തിയ മഹിഷീമര്‍ദകന് പ്രണാമം അര്‍പ്പിച്ച് ആനന്ദനൃത്തം ചവിട്ടും അയ്യപ്പഭക്തന്മാര്‍. 

ദേഹമാസകലം ചായംതേച്ച് മനസ്സും ശരീരവും നിറയെ അയ്യപ്പന് സമര്‍പ്പിച്ച് തിന്മയുടെമേല്‍ നന്മയുടെ വിജയത്തിന് ഓര്‍മ പുതുക്കിയുള്ളതാണ് പേട്ടതുള്ളല്‍. മണികണ്ഠസ്വാമി എരുമേലിയില്‍ എത്തിയപ്പോഴാണ് മഹിഷി നാട്ടില്‍ സംഹാരതാണ്ഡവമാടി ജനങ്ങളെ ഉപദ്രവിക്കുന്ന കഥയറിയുന്നത്. തന്റെ അവതാരലക്ഷ്യം നേടേണ്ടതിന് സമയമായതായി മനസ്സിലാക്കിയ മണികണ്ഠന്‍ മഹിഷിയെ തേടി ദേവലോകത്തെത്തി. പ്രതികാരദാഹിയായ മഹിഷി മണികണ്ഠനു നേരെ  ആഞ്ഞടുത്തു. മണികണ്ഠന്‍ മഹിഷിയെ കൊമ്പില്‍ പിടിച്ച് ഭൂമിയിലേക്ക് എറിഞ്ഞു. അതു വീണത് അഴുതാനദിക്കരയില്‍. മഹിഷിയെ നിഗ്രഹിച്ചതിന്റെ സന്തോഷം പങ്കിട്ടാണ് പേട്ടതുള്ളല്‍ നടക്കുന്നതെന്നാണ് ഒരു കഥ.

മറ്റൊരു കഥ ഉദയനനുമായി ബന്ധപ്പെട്ടതാണ്. കരിമലക്കോട്ടയുടെ അധിപനായിരുന്ന ഉദയനന്റെ മറവപ്പടയെ തോല്‍പ്പിക്കുന്നതിന് അയ്യപ്പനും സൈന്യങ്ങളും എരുമേലിയില്‍ എത്തിച്ചേര്‍ന്നുവെന്നാണ് വിശ്വാസം. കലിയുഗവരദനായ അയ്യപ്പനെ യുദ്ധത്തില്‍ സഹായിക്കാന്‍ നാടിന്റെ പല ഭാഗത്തുനിന്നും ആളുകള്‍ എരുമേലിയിലെത്തി. തെക്കുനിന്നുള്ളവര്‍ വാവരുടെ നേതൃത്വത്തില്‍ അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തില്‍നിന്നും വടക്കുനിന്നുള്ളവര്‍ കൊച്ചുകടുത്തയുടെ നേതൃത്വത്തില്‍ ആലങ്ങാട് ശിവക്ഷേത്രത്തില്‍നിന്നും പുറപ്പെട്ടുവെന്നാണ് വിശ്വാസം. ജാതിഭേദങ്ങള്‍ മറന്ന് ഒറ്റമനസ്സോടെ ദുഷ്ടശക്തികളോട് പൊരുതി ജയിച്ചതിന്റെ ആനന്ദത്തില്‍ ഭക്തന്മാര്‍ ദേഹമാസകലം ചായം

പൂശി കാട്ടുകമ്പുകളും മറ്റും കയ്യിലേന്തി ആനന്ദനൃത്തം ചവിട്ടിയതിന്റെ ഓര്‍മയ്‌ക്കായാണ് ഇന്നും പേട്ടതുള്ളല്‍ നടത്തുന്നതെന്നാണ് വിശ്വാസം. തന്റെ അവതാരലക്ഷ്യം പൂര്‍ത്തിയാക്കിയ അയ്യപ്പന്‍ സ്വന്തം ആഗ്രഹപ്രകാരം ശബരിമലയില്‍ കാനനവാസം ആരംഭിച്ചു. പിന്നീട് അയ്യപ്പദര്‍ശനത്തിനെത്തിയ ഭക്തന്മാര്‍ എരുമേലിയിലെ പേട്ടതുള്ളല്‍ മുടങ്ങാതെ നടത്തിവരികയും ചെയ്യുന്നു. കൊച്ചമ്പലത്തില്‍ കാണിക്കയിട്ട് തൊഴുതുനീങ്ങുന്ന പേട്ടസംഘങ്ങള്‍ നേരെ കയറുന്നത് വാവരുപള്ളിയില്‍. അവിടെ പ്രദക്ഷിണംവച്ച് കാണിക്കയിട്ട് തൊഴുമ്പോള്‍ അമ്പലവും പള്ളിയും തമ്മിലുളള അന്തരമില്ലാതാകുന്നു.

9447261963

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഗുകേഷ് വീണു, മാഗ്സന് കാള്‍സന്‍ നോര്‍വ്വെ ചെസ് ചാമ്പ്യന്‍

Kerala

മലപ്പുറത്ത് 25 കാട്ടുപന്നികളെ വെടിവച്ച് കൊന്നു

മുംബൈ കോര്‍പറേഷന്‍ വേണ്ടെന്ന് വെച്ച തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് (ഇടത്ത്)
India

തുര്‍ക്കി കമ്പനിയോട് നോ പറഞ്ഞ് മുംബൈ കോര്‍പറേഷന്‍; തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് വേണ്ട, തുര്‍ക്കി കമ്പനിക്ക് 64 ലക്ഷം നഷ്ടം

Kerala

കൊഴിഞ്ഞാമ്പാറയില്‍ സ്‌കൂട്ടര്‍ കുഴിയില്‍ വീണ് മറിഞ്ഞ് യുവതി മരിച്ചു

Kerala

പാലക്കാട് തെരുവുനായ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ബസിന്റെ എയര്‍ലീക്ക് പരിശോധിക്കവെ തല കുടുങ്ങി മെക്കാനിക് മരിച്ചു

ചെന്നിര്‍ക്കര പ്രക്കാനത്ത് മാലിന്യം തള്ളാന്‍ ശ്രമിച്ച ലോറി നാട്ടുകാര്‍ തടഞ്ഞു

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) പഴയ കമ്പനിയായ മൈക്രോമാക്സ് മൊബൈല്‍ ലോഗോ (വലത്ത് മുകളില്‍) പുതിയ കമ്പനി ഭഗവതി പ്രൊഡക്ട്സ് ലിമിറ്റഡ് (വലത്ത് താഴെ)

നടി അസിന്റെ ഭര്‍ത്താവിന്റെ 10,400 കോടി വിറ്റുവരവുള്ള മൊബൈല്‍ കമ്പനി തകര്‍ന്നു; തളരാതെ തിരിച്ചു വരവ്, പുതിയ കമ്പനിക്ക് 6200 കോടി വിറ്റുവരവ്

ഇസ്രയേലുമായുള്ള മുഴുവൻ ബന്ധവും ഇന്ത്യ ഉടൻ അവസാനിപ്പിക്കണം ; ഇനി ഇസ്രായേലിന് ആയുധം നൽകരുതെന്നും എം എ ബേബി

ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ ശസ്ത്രക്രിയകള്‍ മാത്രമാണ് മാറ്റിയതെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി

മെസിയും അര്‍ജന്റീന ഫുട്ബാള്‍ ടീമും കേരളത്തിലെത്തും: മന്ത്രി വി അബ്ദുറഹിമാന്‍

പാകിസ്ഥാന്‍ ജനക്ഷേമപദ്ധതികള്‍ റദ്ദാക്കുന്നു, ആ തുക കൂടി ആയുധങ്ങള്‍ക്ക് ; അടുത്ത ബജറ്റില്‍ 2.5 ലക്ഷം കോടി രൂപ ആയുധങ്ങള്‍ക്ക് ; ലക്ഷ്യം ഇന്ത്യ

വിഴിഞ്ഞത്ത് കടലില്‍ താഴ്ന്ന മത്സ്യബന്ധനബോട്ട് കരയിലേക്കെടുക്കാനുള്ള ശ്രമം വിജയിച്ചില്ല

ഗുരുവായൂരിലെ ദർശനത്തിന് പോലും കോടിഫലം ; കണ്ണന് ഈ വഴിപാടുകൾ നൽകിയാൽ സർവ്വപാപങ്ങളും അകറ്റി ധനസമൃദ്ധി സാധ്യമാകും

എന്തെഴുതിയാലും സ്പെല്ലിങ് മിസ്റ്റേക്ക് ; ടാറ്റയെ ബഹിഷ്ക്കരിക്കാൻ നടക്കുന്ന നേരത്തിന് പള്ളിക്കൂടത്തിൽ പോയി രണ്ടക്ഷരം പഠിക്കാൻ നോക്കെടാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies