Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാറ്റത്തിന്റെ മന്ത്ര ദ്രഷ്ടാവ്

കെ. കൃഷ്ണകുമാര്‍byകെ. കൃഷ്ണകുമാര്‍
Jan 3, 2020, 04:00 am IST
inSamskriti

കേരളത്തിലെ ആധ്യാത്മിക സാംസ്‌കാരിക നവോത്ഥാന ചരിത്രത്തെ പരാമര്‍ശിക്കുമ്പോള്‍ സാമൂഹ്യ രാഷ്‌ട്രീയ ചരിത്രകാരന്‍മാര്‍ മറന്നു പോകുന്ന പേരാണ് അയ്യാഗുരുസ്വാമികളുടേത്. ആധ്യാത്മിക ഗുരുവും നവോത്ഥാന പരിഷ്‌കര്‍ത്താവുമായിരുന്ന അയ്യാഗുരുസ്വാമികള്‍ കേരളത്തിലെ നവോത്ഥാന നായകരില്‍ മുന്‍നിരക്കാരനായിരുന്നു. 1814-ല്‍  (മാര്‍ഗഴിമാസത്തിലെ അശ്വതി നക്ഷത്രം) മദ്രാസിലായിരുന്നു അയ്യാഗുരുക്കളുടെ ജനനം. അദ്ദേഹത്തിന്റെ പൂര്‍വാശ്രമനാമം സുബ്ബരായ്യര്‍. 

 തമിഴിലും ഇംഗ്ലീഷിലും വിദ്യാഭ്യാസം നേടിയ ശേഷം  12ാം വയസില്‍  മന്ത്രോപദേശം സ്വീകരിച്ചു. 16ാം വയസില്‍ ഗുരുവിനോടൊപ്പം  ഭാരതത്തിനകത്തും, പുറത്തും (ബര്‍മ്മ, സിംഗപ്പൂര്‍, പെനാംഗ്, ആഫ്രിക്ക) ദേശാടനം നടത്തി. ഇതിനിടെ  മറ്റ് വൈദേശിക ഭാഷകളും സ്വായത്തമാക്കി. സ്വാതിതിരുനാളിന്റെ ആത്മീയ ഗുരുവായിരുന്നു  അയ്യാഗുരുസ്വാമികള്‍. ആയില്യംതിരുനാള്‍ മഹാരാജാവിന്റെയും  (1875) ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെയും (1909)  ഭരണകാലത്ത്  അദ്ദേഹം തിരുവിതാംകൂറിന്റെ റസിഡന്‍ഷ്യല്‍ മാനേജരായിരുന്നു. 

അക്കാലത്ത് തിരുവനന്തപുരം തൈയ്‌ക്കാട്ട് ദേവിക്ഷേത്രത്തില്‍നിന്നും ദര്‍ശനം ലഭിച്ച വേളയില്‍  അദ്ദേഹം ദേവിയെ സ്തുതിച്ച് പാടിയ കീര്‍ത്തനമായിരുന്നു വിഖ്യാതമായ  ‘പഞ്ചരത്‌നം’ എന്ന കൃതി. കൂടാതെ തമിഴില്‍ പത്തോളം കൃതികള്‍ രചിച്ചു. വജ്രസൂചികോപനിഷത്ത് തമിഴിലേയ്‌ക്ക് പരിഭാഷപ്പെടുത്തിക്കൊണ്ട് ‘ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതിതാന്‍, ഒരേ ഒരു മതം താന്‍, ഒരേ ഒരു കടവുള്‍ താന്‍’ എന്ന്  അയ്യാഗുരു ശിഷ്യന്‍മാരെ പഠിപ്പിച്ചിരുന്നു. 

പുലയമഹാസഭയുടെ ആചാര്യനായിതീര്‍ന്ന അയ്യന്‍കാളിയെയും ഇതര മതസ്ഥരെയും ഒപ്പമിരുത്തി സ്വഗൃഹത്തില്‍വച്ച് നൂറ്റിനാല്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പേ (1875) തൊട്ടുകൂടായ്‌മ, തീണ്ടികൂടായ്‌മ തുടങ്ങിയ ദുരാചാരങ്ങള്‍ക്കെതിരെ അയ്യാഗുരുസ്വാമികള്‍ നടത്തിയ പന്തിഭോജനം ഒരു വിപ്ലവാത്മക സന്ദേശമായിരുന്നു.  ചാതുര്‍വര്‍ണ്യത്തെ എതിര്‍ത്തുകൊണ്ട് അയിത്തം പാപമാണെന്നും, ബ്രഹ്മജ്ഞാനിയും, യോഗിയുമായ ആര്‍ക്കും വിഗ്രഹപ്രതിഷ്ഠയും താന്ത്രിക കര്‍മ്മങ്ങളും നടത്താമെന്നും സ്വാമികള്‍ ശിഷ്യരെ  പഠിപ്പിച്ചു. യോഗയിലൂടെ സ്വജീവിതം ക്രമീകരിച്ച് സാമൂഹ്യമുന്നേറ്റങ്ങള്‍ക്ക് യുവയോഗീവര്യന്മാരെ വാര്‍ത്തെടുത്ത് നേതൃത്വം കൊടുത്ത യോഗാചാര്യന്‍ കൂടിയായിരുന്നു  അയ്യാഗുരു സ്വാമികള്‍.

അയ്യാവൈകുണ്ഠ നാഥന്‍, തീര്‍ത്ഥപാദസമ്പ്രദായം, അയ്യാമിഷന്‍, സ്വയം പ്രകാശയോഗം സമ്പ്രദായം, സ്‌കൂള്‍ ഓഫ് ശാന്തി തുടങ്ങിയ സംന്യാസപരമ്പരകള്‍ക്ക് കാരണഭൂതനായിത്തീര്‍ന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ജ്ഞാന പ്രജാഗാരസഭയും ശൈവപ്രകാശസഭയും  സ്ഥാപിച്ചു. ശ്രീമൂലം തിരുനാള്‍ മഹാരാജാവിന് അയ്യാഗുരുസ്വാമികളുടെ പ്രവചനങ്ങളില്‍ വലിയ വിശ്വാസമായിരുന്നു. ശ്രീ ചിത്തിരതിരുനാളിന്റെ ജനനം, രാജവാഴ്ചയുടെ അന്ത്യം, ഭാരത വിഭജനം, അയ്യന്‍കാളിയുടെ ശ്രീമൂലം സഭാപ്രവേശനം തുടങ്ങിയവ കൃത്യമായ പ്രവചനങ്ങളായിരുന്നു. മുന്‍ പ്രവചിച്ച പ്രകാരം 1909-ല്‍ കര്‍ക്കിടകമാസത്തിലെ മകം നക്ഷത്രത്തില്‍ അദ്ദേഹം സമാധിയായി.

(അയ്യാഗുരുസ്വാമി ധര്‍മ്മപരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

8089246716

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

പുതിയ വാര്‍ത്തകള്‍

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.