Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മാറ്റത്തിന്റെ മന്ത്ര ദ്രഷ്ടാവ്

കെ. കൃഷ്ണകുമാര്‍ by കെ. കൃഷ്ണകുമാര്‍
Jan 3, 2020, 04:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

കേരളത്തിലെ ആധ്യാത്മിക സാംസ്‌കാരിക നവോത്ഥാന ചരിത്രത്തെ പരാമര്‍ശിക്കുമ്പോള്‍ സാമൂഹ്യ രാഷ്‌ട്രീയ ചരിത്രകാരന്‍മാര്‍ മറന്നു പോകുന്ന പേരാണ് അയ്യാഗുരുസ്വാമികളുടേത്. ആധ്യാത്മിക ഗുരുവും നവോത്ഥാന പരിഷ്‌കര്‍ത്താവുമായിരുന്ന അയ്യാഗുരുസ്വാമികള്‍ കേരളത്തിലെ നവോത്ഥാന നായകരില്‍ മുന്‍നിരക്കാരനായിരുന്നു. 1814-ല്‍  (മാര്‍ഗഴിമാസത്തിലെ അശ്വതി നക്ഷത്രം) മദ്രാസിലായിരുന്നു അയ്യാഗുരുക്കളുടെ ജനനം. അദ്ദേഹത്തിന്റെ പൂര്‍വാശ്രമനാമം സുബ്ബരായ്യര്‍. 

 തമിഴിലും ഇംഗ്ലീഷിലും വിദ്യാഭ്യാസം നേടിയ ശേഷം  12ാം വയസില്‍  മന്ത്രോപദേശം സ്വീകരിച്ചു. 16ാം വയസില്‍ ഗുരുവിനോടൊപ്പം  ഭാരതത്തിനകത്തും, പുറത്തും (ബര്‍മ്മ, സിംഗപ്പൂര്‍, പെനാംഗ്, ആഫ്രിക്ക) ദേശാടനം നടത്തി. ഇതിനിടെ  മറ്റ് വൈദേശിക ഭാഷകളും സ്വായത്തമാക്കി. സ്വാതിതിരുനാളിന്റെ ആത്മീയ ഗുരുവായിരുന്നു  അയ്യാഗുരുസ്വാമികള്‍. ആയില്യംതിരുനാള്‍ മഹാരാജാവിന്റെയും  (1875) ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെയും (1909)  ഭരണകാലത്ത്  അദ്ദേഹം തിരുവിതാംകൂറിന്റെ റസിഡന്‍ഷ്യല്‍ മാനേജരായിരുന്നു. 

അക്കാലത്ത് തിരുവനന്തപുരം തൈയ്‌ക്കാട്ട് ദേവിക്ഷേത്രത്തില്‍നിന്നും ദര്‍ശനം ലഭിച്ച വേളയില്‍  അദ്ദേഹം ദേവിയെ സ്തുതിച്ച് പാടിയ കീര്‍ത്തനമായിരുന്നു വിഖ്യാതമായ  ‘പഞ്ചരത്‌നം’ എന്ന കൃതി. കൂടാതെ തമിഴില്‍ പത്തോളം കൃതികള്‍ രചിച്ചു. വജ്രസൂചികോപനിഷത്ത് തമിഴിലേയ്‌ക്ക് പരിഭാഷപ്പെടുത്തിക്കൊണ്ട് ‘ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതിതാന്‍, ഒരേ ഒരു മതം താന്‍, ഒരേ ഒരു കടവുള്‍ താന്‍’ എന്ന്  അയ്യാഗുരു ശിഷ്യന്‍മാരെ പഠിപ്പിച്ചിരുന്നു. 

പുലയമഹാസഭയുടെ ആചാര്യനായിതീര്‍ന്ന അയ്യന്‍കാളിയെയും ഇതര മതസ്ഥരെയും ഒപ്പമിരുത്തി സ്വഗൃഹത്തില്‍വച്ച് നൂറ്റിനാല്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പേ (1875) തൊട്ടുകൂടായ്മ, തീണ്ടികൂടായ്മ തുടങ്ങിയ ദുരാചാരങ്ങള്‍ക്കെതിരെ അയ്യാഗുരുസ്വാമികള്‍ നടത്തിയ പന്തിഭോജനം ഒരു വിപ്ലവാത്മക സന്ദേശമായിരുന്നു.  ചാതുര്‍വര്‍ണ്യത്തെ എതിര്‍ത്തുകൊണ്ട് അയിത്തം പാപമാണെന്നും, ബ്രഹ്മജ്ഞാനിയും, യോഗിയുമായ ആര്‍ക്കും വിഗ്രഹപ്രതിഷ്ഠയും താന്ത്രിക കര്‍മ്മങ്ങളും നടത്താമെന്നും സ്വാമികള്‍ ശിഷ്യരെ  പഠിപ്പിച്ചു. യോഗയിലൂടെ സ്വജീവിതം ക്രമീകരിച്ച് സാമൂഹ്യമുന്നേറ്റങ്ങള്‍ക്ക് യുവയോഗീവര്യന്മാരെ വാര്‍ത്തെടുത്ത് നേതൃത്വം കൊടുത്ത യോഗാചാര്യന്‍ കൂടിയായിരുന്നു  അയ്യാഗുരു സ്വാമികള്‍.

അയ്യാവൈകുണ്ഠ നാഥന്‍, തീര്‍ത്ഥപാദസമ്പ്രദായം, അയ്യാമിഷന്‍, സ്വയം പ്രകാശയോഗം സമ്പ്രദായം, സ്‌കൂള്‍ ഓഫ് ശാന്തി തുടങ്ങിയ സംന്യാസപരമ്പരകള്‍ക്ക് കാരണഭൂതനായിത്തീര്‍ന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ജ്ഞാന പ്രജാഗാരസഭയും ശൈവപ്രകാശസഭയും  സ്ഥാപിച്ചു. ശ്രീമൂലം തിരുനാള്‍ മഹാരാജാവിന് അയ്യാഗുരുസ്വാമികളുടെ പ്രവചനങ്ങളില്‍ വലിയ വിശ്വാസമായിരുന്നു. ശ്രീ ചിത്തിരതിരുനാളിന്റെ ജനനം, രാജവാഴ്ചയുടെ അന്ത്യം, ഭാരത വിഭജനം, അയ്യന്‍കാളിയുടെ ശ്രീമൂലം സഭാപ്രവേശനം തുടങ്ങിയവ കൃത്യമായ പ്രവചനങ്ങളായിരുന്നു. മുന്‍ പ്രവചിച്ച പ്രകാരം 1909-ല്‍ കര്‍ക്കിടകമാസത്തിലെ മകം നക്ഷത്രത്തില്‍ അദ്ദേഹം സമാധിയായി.

(അയ്യാഗുരുസ്വാമി ധര്‍മ്മപരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

8089246716

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ സിന്ദൂറിനെതിരെ അധിക്ഷേപ പോസ്റ്റ് : റിജാസിന്റെ വീട്ടില്‍ നിന്നും ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു

India

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത് ലഷ്കർ ഭീകരനല്ല ; പാവപ്പെട്ട കുടുംബത്തിലെ മതപ്രഭാഷകനെന്ന് പാകിസ്ഥാൻ സൈന്യം

India

രാജ്യസുരക്ഷക്കായി 24 മണിക്കൂറും 10 ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തിക്കുന്നു ; ഐഎസ്ആര്‍ഒയുടെ പ്രവർത്തന മികവ്  എടുത്ത് പറഞ്ഞ് വി നാരായണന്‍ 

Kerala

എം ആര്‍ അജിത് കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു

India

പാകിസ്ഥാനിൽ നിന്നും ബുള്ളറ്റുകള്‍ വന്നാല്‍ തിരിച്ച് ഷെല്ലുകള്‍ അയക്കണം ; സൈന്യത്തിന് കർശന നിർദ്ദേശം നൽകി പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് കോതമംഗലം ഖണ്ഡ് കാര്യാലയം അഖില ഭാരതീയ കുടുംബപ്രബോധന്‍ സംയോജക് പ്രൊഫ. രവീന്ദ്ര ജോഷി ഉദ്ഘാടനം ചെയ്യുന്നു. ഖണ്ഡ് സംഘചാലക് ഇ.എന്‍. നാരായണന്‍, മൂവാറ്റുപുഴ സംഘ ജില്ല സംഘചാലക് ഇ.വി. നാരായണന്‍, വി. വിശ്വരാജ് എന്നിവര്‍ സമീപം

കുടുംബ സങ്കല്‍പ്പത്തിലാണ് ഭാരത സംസ്‌കൃതിയുടെ നിലനില്‍പ്പ്: പ്രൊഫ.രവീന്ദ്ര ജോഷി

കേണല്‍ സോഫിയ ഖുറേഷിയും വിംഗ് കമാന്‍ഡര്‍ വ്യോമിക സിങ്ങും

വ്യോമിക സിങ്ങിന്റേയും സോഫിയ ഖുറേഷിയുടെയും പേരില്‍ വ്യാജ എക്‌സ് അക്കൗണ്ടുകള്‍

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ പതാക,  വേള്‍ഡ് ബലൂച് വിമന്‍സ് ഫോറം പ്രസിഡന്റ് പ്രൊഫ. നൈല ഖാദ്രി ബലോച്

മലയാളിയുടെയും സ്വപ്നമല്ലേ ബലൂചിന്റെ സ്വാതന്ത്ര്യം?

ആണവോര്‍ജ്ജവും വികസിത ഭാരതവും

പാകിസ്ഥാന്‍ അക്രമികളുടെ ആള്‍ക്കൂട്ടം

വിഴിഞ്ഞത്ത് തുരങ്കപാത പുരോഗമിക്കുന്നു: എസ്. അനന്തരാമന്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍ സീ എയര്‍ കാര്‍ഗോ പദ്ധതി: രാഹുല്‍ ഭട്‌കോട്ടി

നടപ്പാതകളില്ലാത്തത് അപകടങ്ങള്‍ കൂട്ടും: വി.എസ്. സഞ്ജയ്കുമാര്‍

ആ ഓട്ടോഗ്രാഫ് ഇനിയും കിട്ടിയില്ല

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സെമിനാറില്‍ സോഹന്‍ റോയ് സംസാരിക്കുന്നു. കിഷോര്‍കുമാര്‍ സമീപം

വിഴിഞ്ഞം വരയ്‌ക്കുന്ന സാമ്പത്തിക ഭൂപടം; നമുക്കൊരുമിച്ച് ഈ തുറമുഖത്തെ ലോകോത്തരമാക്കാം: സോഹന്‍ റോയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies