Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭങ്ങളിലൂടെ അയിഷ റെന്നയെ പ്രശസ്തയാക്കാന്‍ ഭര്‍ത്താവ് അഫ്‌സല്‍ റഹ്മാന്‍; സോഷ്യല്‍ മീഡിയ പൊളിച്ചടുക്കുന്നത് ഗൂഢാലോചനയുടെ പുതിയ രീതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2019, 05:40 pm IST
in India

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്കിടെ ഏറ്റവും അധികം മാധ്യമശ്രദ്ധ കിട്ടിയത് ആര്‍ക്കെന്നു ചോദിച്ചാല്‍ നിസംശയം പറയാം, ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയും മലയാളിയുമായ അയിഷ റെന്ന. പോലീസിനെ കല്ലെറിഞ്ഞ് വീടിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ച സുഹൃത്തിനെ പോലീസ് പിടികൂടി തല്ലിയപ്പോള്‍ അവര്‍ക്കു നേരേ വിരല്‍ചൂണ്ടി നില്‍ക്കുന്ന അയിഷയുയെ ചിത്രവും കാരിക്കേച്ചറുകളുമാണ് ഇപ്പോള്‍ പ്രക്ഷോഭത്തെ പിന്തുണയ്‌ക്കുന്നവരുടെ സോഷ്യല്‍ മീഡിയയിലെ പ്രധാന ആയുധം. എന്നാല്‍, ആരാണ് ഈ അയിഷ റെന്ന എന്ന് അറിയുമ്പോഴാണ് പ്രക്ഷോഭങ്ങള്‍ക്കു പിന്നിലെ കൂടുതല്‍ ഗൂഢാലോചനകള്‍ വ്യക്തമാകുന്നത്. 

ജാമിയ മിലിയ ഇസ്ലാമിയയിലെ മൂന്ന് വ്യദ്യാര്‍ഥികളെ പോലീസ് വെടിവച്ച് കൊന്നെന്ന് വ്യാജ പ്രചരണം നടത്തിയ ജിഹാദി മാധ്യമപ്രവര്‍ത്തകന്‍ അഫ്‌സല്‍ റഹ്മാന്റെ ഭാര്യയാണ് അയിഷ റെന്ന. കേരളത്തില്‍ കലാപം അഴിച്ചുവിടുകയെന്ന ബോധപൂര്‍വ്വമായ ഉദ്ദേശത്തോടെയായിരുന്നു ഈ പ്രചരണം. ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ ജിഹാദികള്‍ നടത്തിയ അക്രമങ്ങള്‍ മൂടിവെച്ചാണ് ഇവര്‍ വാര്‍ത്ത നല്‍കിയത്. മാധ്യമത്തിലെയും മീഡിയാവണ്ണിലെയും മാധ്യമ പ്രവര്‍ത്തകരും ഏഷ്യാനെറ്റിനും മനോരമയ്‌ക്കും വാര്‍ത്ത നല്‍കുന്ന അഫ്‌സല്‍ റഹ്മാനുമാണ് വ്യാജവാര്‍ത്തകള്‍ പടര്‍ത്തി കേരളത്തില്‍ കലാപത്തിന് ശ്രമിച്ചത്. 

ദല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചാണ് കേരളത്തില്‍ കലാപം നടത്താന്‍ ആഹ്വാനം നല്‍കിയത്. വ്യാജവാര്‍ത്തകള്‍ അടക്കം ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ച് എല്ലാ മാധ്യമ പ്രവര്‍ത്തകരെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ജാമില മില്ലിയ ഇസ്ലാമിയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ പോലീസിന്റെ വെടിയേറ്റു മരിച്ചുവെന്നുള്ളതടക്കമുള്ള വ്യാജവാര്‍ത്തകള്‍ ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചു. 

എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വ്യക്തമാക്കുന്നതു പ്രകാരം കേന്ദ്രസര്‍ക്കാരിനെതിരേ എവിടെ വിദ്യാര്‍ത്ഥി പ്രക്ഷോഭം നടന്നാലും അയിഷയും കൂട്ടുകാരും മുന്‍പന്തിയില്‍ ഉണ്ടാകുമത്രെ. മാധ്യമങ്ങളില്‍ വാര്‍ത്തയും ചിത്രവും നല്‍കാന്‍ ഭര്‍ത്താവ് അഫ്‌സലിന്റെ സഹായവും. ഡിസംബര്‍ 13, 14, 15 തീയതികളിലായി നടന്ന പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളിലെല്ലാം അയിഷ റെന്ന എന്ന മലയാളി പെണ്‍കുട്ടിയെ കാണാം. ഇവരുടെ കൂട്ടത്തില്‍ മറ്റൊരു പെണ്‍കുട്ടിയുമുണ്ട്. വ്യത്യസ്തമായ സ്ഥലങ്ങളില്‍, വ്യത്യസ്തമായ സമയങ്ങളിലായിട്ടാണ് ഇവര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് യാദൃശ്ചികമായി സംഭവിച്ചതാണോ, മാധ്യമങ്ങള്‍ കെട്ടചമച്ചതാണോ എന്ന പോസ്‌റ്റോടു കൂടിയാണ് ചിത്രങ്ങള്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. വളരെ ആസൂത്രിതമായാണ് പ്രക്ഷോഭങ്ങള്‍ക്കു മുന്നിലേക്ക് അയിഷയും സംഘവും എത്തുക. ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ അഫ്‌സലോ അദ്ദേഹത്തിന്റെ സുഹൃത്തുക്കളോ ഉണ്ടാകും. മാധ്യമപ്രവര്‍ത്തകരുമായുള്ള ബന്ധം വച്ച് ഈ ചിത്രത്തില്‍ ദേശീയ മാധ്യമങ്ങളില്‍ അടക്കം പ്രസിദ്ധീകരിക്കപ്പെടും. ഇത്തരത്തിലുള്ള പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ് ഭര്‍ത്താവും ഭാര്യയും ചേര്‍ന്ന് നടത്തുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ ചിലരുടെ ആരോപണം. 

ഇതുസംബന്ധിച്ച ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റ് ഇത്തരത്തിലാണ്- 

1.സ്വന്തം ഭാര്യയെ എല്ലാ സമര സ്ഥലത്തും കൊണ്ടു പോയി പല പോസില്‍ കുറച്ച് ഫോട്ടോസും വീഡിയോസും എടുക്കുക. 2 അന്നു തന്നെ കുറേ കാര്‍ട്ടൂണും സമരത്തിന്റെ മുന്നണിയി പോരാളിയെന്നും ഒക്കെ തള്ളി സോഷ്യല്‍ മീഡിയയില്‍ ഫെയ്‌മസാക്കുക. 3 എല്ലാ പ്രമുഖ ചാനലുകളുടേയും പ്രധാനപ്പെട്ട ‘കോന്‍ഡ്രിബ്യൂട്ടര്‍’ ഭര്‍ത്താവ് പത്ര പ്രവര്‍ത്തകന്‍ ഇതെല്ലാം എല്ലാ ചാനലുകാര്‍ക്കും എത്തിച്ചു കൊടുക്കുക. 4 പിന്നീട് ഇതേയാള്‍ രാത്രിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ഗ്രൂപ്പില്‍ ദില്ലിയില്‍ പോലീസ് വെടി വെപ്പില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു എന്ന് ആധികാരികമായി കള്ളം പ്രചരിപ്പിക്കുക. 5 ഈ വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി രാത്രി തന്നെ മാക്‌സിമം പ്രചരിപ്പിച്ച് രാത്രി തന്നെ തീവ്രവാദ ഗ്രൂപ്പുകള്‍ വഴി കേരളത്തിലെ റോഡില്‍ മയ്യത്ത് നിസ്‌കാരവും കലാപവും അഴിച്ചു വിടുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുവേന്ദു അധികാരി
India

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

India

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

Kerala

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

India

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

India

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

പുതിയ വാര്‍ത്തകള്‍

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

അഖിൽ മാരാർ ആശുപത്രിയിൽ: നിങ്ങൾ ആഘോഷിക്കൂ എന്ന് കുറിപ്പ്

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖ് (ഇടത്ത്) സന്ദേശ് ഖലിയിലെ ഗ്രാമീണ സ്ത്രീകള്‍ ഷാജഹാന്‍ ഷെയ്ഖിനെതിരെ സമരം ചെയ്യുന്നു (നടുവില്‍)

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖിന്റെ കോട്ടയായ സന്ദേശ് ഖലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സനത് സര്‍ദാര്‍ വിജയത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.