Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഴുക്കുചാലിലെ ജീവിതവുമായി സംസ്ഥാനത്തെ കോളനികള്‍

അജി ബുധനൂര്‍ by അജി ബുധനൂര്‍
Dec 4, 2019, 07:08 am IST
in Kerala

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ നോവല്‍ ആടുജീവിതത്തിലെ കഥയില്‍ ഗള്‍ഫ് നാടുകളില്‍    അടിമകളെ പോലെ പണിയെടുക്കാന്‍ വിധിക്കപ്പെട്ടവരുടെ ജീവിതാനുഭവങ്ങളാണെങ്കില്‍  അതിനെക്കാള്‍ ഗതികെട്ട ജീവിതമാണ് സംസ്ഥാനത്തെ കോളനി നിവാസികളുടേത്. 

ആടു ജീവിതത്തില്‍ മരുഭൂമിയിലെ ജീവിതമാണെങ്കില്‍ സംസ്ഥാനത്തെ കോളനി നിവാസികളുടേത് അഴുക്കുചാലിലെ ജീവതവും. തിങ്ങി നിറഞ്ഞ വീടുകള്‍, മലിനജലത്തിനരികെ തലചായ്‌ക്കേണ്ട അവസ്ഥ, പോഷകാഹാരം ലഭിക്കാത്ത കുഞ്ഞുങ്ങള്‍, ഒട്ടു മുക്കാല്‍ ദിവസവും അക്രമം കണ്ടുണരേണ്ട അവസ്ഥ ഇങ്ങനെ പോകുന്നു കോളനികളുടെ ദുരവസ്ഥ. ഒട്ടു മിക്ക കോളനികളും പുറമ്പോക്കിലായതിനാല്‍ പലപ്പോഴും സര്‍ക്കാരും ഇവര്‍ക്ക് മാന്യമായ പരിഗണന നല്‍കാറില്ല. 

 സംസ്ഥാനത്ത് എണ്ണായിരത്തിലധികം കോളനികള്‍ ഉണ്ടെന്നാണ് സര്‍ക്കാരിന്റെ ഏകദേശ കണക്ക്. ഇതില്‍ കൂടുതലും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരാണ് താമസിക്കുന്നത്. കോളനികളെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ കാലാകാലങ്ങളില്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും സ്വാതന്ത്ര്യം കിട്ടി  ഏഴു പതിറ്റാണ്ടായിട്ടും കോളനി നിവാസികളുടെ ജീവിതം ഇന്നും അഴുക്ക് ചാലിനരികെ ടാര്‍പോളിനു കീഴിലാണെന്നു മാത്രം. 

പാര്‍ട്ടി തിരിച്ചാണ് കോളനികളെ വേര്‍തിരിച്ചിരിക്കുന്നത്. എഴുപത് ശതമാനം കോളനികള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കൈവശവും ബാക്കിയുള്ളവയില്‍ അധികവും കോണ്‍ഗ്രസ്സിന്റെ കൈയിലും. കോളനി നിവാസികളെ  മുഖ്യധാരയില്‍ എത്തിക്കാത്തതിനു പിന്നിലുമുണ്ട് പാര്‍ട്ടി അജണ്ട. സമരങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും ആളെ കൂട്ടാനും കൊടി പിടിക്കാനും എന്നുവേണ്ട അക്രമങ്ങള്‍ക്ക് വരെ കോളനി നിവാസികളെ ഇരു കൂട്ടരും ഉപയോഗിക്കുന്നു. മുഖ്യധാരയിലേക്ക് ഇവര്‍ വന്നാല്‍ അണികള്‍ക്ക് ക്ഷാമം നേരിടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇവര്‍ അഴുക്ക് ചാലിനരികില്‍ കിടന്നാല്‍ മതിയെന്നാണ് പാര്‍ട്ടി നിലപാട്. 

കോളനി നിവാസികള്‍ വാസയോഗ്യമായ സ്ഥലത്താണോ താമസിക്കുന്നത് എന്ന നിയമസഭയിലെ ചോദ്യത്തിന്  പ്രോജക്ട് ഓഫീസര്‍മാരുടെയും ട്രൈബല്‍ ഓഫീസര്‍മാരുടെയും സേവനം ഉപയോഗിച്ച് വാസയോഗ്യമായ വീടുകളിലാണോ താമസിക്കുന്നതെന്ന് ഉറപ്പ് വരുത്തുന്നു എന്ന് മന്ത്രി നല്‍കിയ മറുപടിയില്‍ പറയുന്നു. 

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ മക്കളെ ശിശുക്ഷേമ   സമിതിക്ക് നല്‍കിയ കുടുംബം താമസിച്ചിരുന്നത് ടാര്‍പോളിന്‍ കുത്തി മറച്ച വീട്ടില്‍. ഒരു പതിറ്റാണ്ടായി ഇവിടെ പത്തിലധികം കുടുംബങ്ങള്‍ താമസിക്കുന്നു. ഇവരുടെ ദുരവസ്ഥ മനസ്സിലാക്കുന്നു എന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. എന്നാല്‍, ഈ കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാന്‍ ഏഴു വര്‍ഷം മുമ്പ് നഗരസഭ തീരുമാനം എടുത്തിരുന്നു. 

സിപിഎം തടഞ്ഞതിനെ തുടര്‍ന്ന് പദ്ധതി പാളി. സംസ്ഥാനത്തെ നിരവധി കോളനികളുടെയും അവസ്ഥ ഇതു തന്നെയാണ്.  കോളനി നിവാസികളുടെ ക്ഷേമത്തിന് പ്രത്യേകിച്ച് പട്ടികജാതി വിഭാഗക്കാരെ പുനരുദ്ധരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ വിവിധ ഇനത്തില്‍ കഴിഞ്ഞവര്‍ഷം നല്‍കിയതില്‍ 230 കോടി രൂപ ചെലവഴിച്ചില്ലെന്നാണ് കണക്ക്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Kerala

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

പുതിയ വാര്‍ത്തകള്‍

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.