Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഴുക്കുചാലിലെ ജീവിതവുമായി സംസ്ഥാനത്തെ കോളനികള്‍

അജി ബുധനൂര്‍ by അജി ബുധനൂര്‍
Dec 4, 2019, 07:08 am IST
in Kerala

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ നോവല്‍ ആടുജീവിതത്തിലെ കഥയില്‍ ഗള്‍ഫ് നാടുകളില്‍    അടിമകളെ പോലെ പണിയെടുക്കാന്‍ വിധിക്കപ്പെട്ടവരുടെ ജീവിതാനുഭവങ്ങളാണെങ്കില്‍  അതിനെക്കാള്‍ ഗതികെട്ട ജീവിതമാണ് സംസ്ഥാനത്തെ കോളനി നിവാസികളുടേത്. 

ആടു ജീവിതത്തില്‍ മരുഭൂമിയിലെ ജീവിതമാണെങ്കില്‍ സംസ്ഥാനത്തെ കോളനി നിവാസികളുടേത് അഴുക്കുചാലിലെ ജീവതവും. തിങ്ങി നിറഞ്ഞ വീടുകള്‍, മലിനജലത്തിനരികെ തലചായ്‌ക്കേണ്ട അവസ്ഥ, പോഷകാഹാരം ലഭിക്കാത്ത കുഞ്ഞുങ്ങള്‍, ഒട്ടു മുക്കാല്‍ ദിവസവും അക്രമം കണ്ടുണരേണ്ട അവസ്ഥ ഇങ്ങനെ പോകുന്നു കോളനികളുടെ ദുരവസ്ഥ. ഒട്ടു മിക്ക കോളനികളും പുറമ്പോക്കിലായതിനാല്‍ പലപ്പോഴും സര്‍ക്കാരും ഇവര്‍ക്ക് മാന്യമായ പരിഗണന നല്‍കാറില്ല. 

 സംസ്ഥാനത്ത് എണ്ണായിരത്തിലധികം കോളനികള്‍ ഉണ്ടെന്നാണ് സര്‍ക്കാരിന്റെ ഏകദേശ കണക്ക്. ഇതില്‍ കൂടുതലും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരാണ് താമസിക്കുന്നത്. കോളനികളെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ കാലാകാലങ്ങളില്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും സ്വാതന്ത്ര്യം കിട്ടി  ഏഴു പതിറ്റാണ്ടായിട്ടും കോളനി നിവാസികളുടെ ജീവിതം ഇന്നും അഴുക്ക് ചാലിനരികെ ടാര്‍പോളിനു കീഴിലാണെന്നു മാത്രം. 

പാര്‍ട്ടി തിരിച്ചാണ് കോളനികളെ വേര്‍തിരിച്ചിരിക്കുന്നത്. എഴുപത് ശതമാനം കോളനികള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കൈവശവും ബാക്കിയുള്ളവയില്‍ അധികവും കോണ്‍ഗ്രസ്സിന്റെ കൈയിലും. കോളനി നിവാസികളെ  മുഖ്യധാരയില്‍ എത്തിക്കാത്തതിനു പിന്നിലുമുണ്ട് പാര്‍ട്ടി അജണ്ട. സമരങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും ആളെ കൂട്ടാനും കൊടി പിടിക്കാനും എന്നുവേണ്ട അക്രമങ്ങള്‍ക്ക് വരെ കോളനി നിവാസികളെ ഇരു കൂട്ടരും ഉപയോഗിക്കുന്നു. മുഖ്യധാരയിലേക്ക് ഇവര്‍ വന്നാല്‍ അണികള്‍ക്ക് ക്ഷാമം നേരിടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇവര്‍ അഴുക്ക് ചാലിനരികില്‍ കിടന്നാല്‍ മതിയെന്നാണ് പാര്‍ട്ടി നിലപാട്. 

കോളനി നിവാസികള്‍ വാസയോഗ്യമായ സ്ഥലത്താണോ താമസിക്കുന്നത് എന്ന നിയമസഭയിലെ ചോദ്യത്തിന്  പ്രോജക്ട് ഓഫീസര്‍മാരുടെയും ട്രൈബല്‍ ഓഫീസര്‍മാരുടെയും സേവനം ഉപയോഗിച്ച് വാസയോഗ്യമായ വീടുകളിലാണോ താമസിക്കുന്നതെന്ന് ഉറപ്പ് വരുത്തുന്നു എന്ന് മന്ത്രി നല്‍കിയ മറുപടിയില്‍ പറയുന്നു. 

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ മക്കളെ ശിശുക്ഷേമ   സമിതിക്ക് നല്‍കിയ കുടുംബം താമസിച്ചിരുന്നത് ടാര്‍പോളിന്‍ കുത്തി മറച്ച വീട്ടില്‍. ഒരു പതിറ്റാണ്ടായി ഇവിടെ പത്തിലധികം കുടുംബങ്ങള്‍ താമസിക്കുന്നു. ഇവരുടെ ദുരവസ്ഥ മനസ്സിലാക്കുന്നു എന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. എന്നാല്‍, ഈ കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാന്‍ ഏഴു വര്‍ഷം മുമ്പ് നഗരസഭ തീരുമാനം എടുത്തിരുന്നു. 

സിപിഎം തടഞ്ഞതിനെ തുടര്‍ന്ന് പദ്ധതി പാളി. സംസ്ഥാനത്തെ നിരവധി കോളനികളുടെയും അവസ്ഥ ഇതു തന്നെയാണ്.  കോളനി നിവാസികളുടെ ക്ഷേമത്തിന് പ്രത്യേകിച്ച് പട്ടികജാതി വിഭാഗക്കാരെ പുനരുദ്ധരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ വിവിധ ഇനത്തില്‍ കഴിഞ്ഞവര്‍ഷം നല്‍കിയതില്‍ 230 കോടി രൂപ ചെലവഴിച്ചില്ലെന്നാണ് കണക്ക്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

India

ഹജ്ജ് ചെയ്ത ശേഷം സഹോദരൻ പാട്ട് ഉപേക്ഷിച്ചു ; ഭാവിയിൽ ഞാനും സംഗീതം ഉപേക്ഷിച്ച് അള്ളാഹുവിന്റെ വഴിയിലേയ്‌ക്ക് പോകുമെന്ന് ഗായകൻ സൽമാൻ അലി

Kerala

ഷിഗെല്ല ബാധിച്ച് തിങ്കളാഴ്ച 2 മരണം

Kerala

കാപ്പാ കേസില്‍ കുടുക്കി ജയിലിലടച്ച വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ പുറത്താക്കിയില്ലെങ്കില്‍ അനിശ്ചിതകാല സത്യഗ്രഹമെന്ന് എല്‍ ഡി എഫ്

Entertainment

നടി സഞ്ചിത ഉഗാലെയുടെ ആത്മഹത്യയ്‌ക്കു പിന്നില്‍ തൊഴില്‍മേഖലയിലെ സമ്മര്‍ദ്ദമെന്ന് സഹോദരന്‍, പ്രധാനമന്ത്രിക്കടക്കം പരാതി

പുതിയ വാര്‍ത്തകള്‍

പാകിസ്താനി നടിയ്‌ക്ക് മലയാളത്തില്‍ അഭിനയിക്കണമെന്ന് മോഹം

കൊടും ചൂടിൽ ബീഫ് പാചകം ചെയ്ത് ഫെസ്റ്റ് നടത്തി മോദിയെ വെല്ലുവിളിച്ച ബിന്ദുകൃഷ്ണയ്‌ക്ക് ചൂട് പായസമൊക്കെ എന്ത് ? യൂത്തന്മാർ നൽകിയ പണിയാണെന്നും കമന്റുകൾ

എന്തുകൊണ്ടാണ് വൈസ് ചാൻസിലർമാരും, ശാസ്ത്രജ്ഞരും, ഉന്നത സൈനിക ഉദ്യോഗസ്ഥരും ആർഎസ്എസുകാരായി മാറുന്നത് ? കാരണങ്ങൾ നിരത്തി ജിതിൻ ജേക്കബ്

കാസര്‍കോട് കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ കോട്ടയം സ്വദേശികളുടെ മൃതദേഹം കണ്ടെത്തി

സ്ത്രീകള്‍ക്ക് എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: ബിജെപിയുടെ സംസ്ഥാനവ്യാപക പ്രതിഷേധം

സുവേന്ദു അധികാരി സര്‍ക്കാര്‍ വന്നു, ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കാന്‍ ഉത്തരവ്, പകരം വലിയ മസ്ജിദ് പണിത് നല്‍കും

‘പ്രിയദര്‍ശിനി തട്ടിപ്പ്’ അവസാനിപ്പിക്കണം, സ്ത്രീകള്‍ക്ക് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

ശിവസേന ഉദ്ദവ് വിഭാഗത്തിലെ എംപിമാര്‍ എന്‍ഡിഎയില്‍ എത്തുമോ? മഹാരാഷ്‌ട്രയില്‍ ഓപ്പറേഷന്‍ ടൈഗര്‍ ദൗത്യവുമായി ഷിന്‍ഡേ പക്ഷം; മാതോശ്രീയില്‍ യോഗം

നിപ ബാധിതന്‍ വെന്റിലേറ്ററില്‍ തുടരുന്നു, രണ്ടാം ഡോസ് മോണോക്‌ളോണല്‍ ആന്റിബോഡി നല്‍കി

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി:മുഹമ്മദ് ഹനീഷിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ തുടരാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.