Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഴുക്കുചാലിലെ ജീവിതവുമായി സംസ്ഥാനത്തെ കോളനികള്‍

അജി ബുധനൂര്‍ by അജി ബുധനൂര്‍
Dec 4, 2019, 07:08 am IST
in Kerala

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ നോവല്‍ ആടുജീവിതത്തിലെ കഥയില്‍ ഗള്‍ഫ് നാടുകളില്‍    അടിമകളെ പോലെ പണിയെടുക്കാന്‍ വിധിക്കപ്പെട്ടവരുടെ ജീവിതാനുഭവങ്ങളാണെങ്കില്‍  അതിനെക്കാള്‍ ഗതികെട്ട ജീവിതമാണ് സംസ്ഥാനത്തെ കോളനി നിവാസികളുടേത്. 

ആടു ജീവിതത്തില്‍ മരുഭൂമിയിലെ ജീവിതമാണെങ്കില്‍ സംസ്ഥാനത്തെ കോളനി നിവാസികളുടേത് അഴുക്കുചാലിലെ ജീവതവും. തിങ്ങി നിറഞ്ഞ വീടുകള്‍, മലിനജലത്തിനരികെ തലചായ്‌ക്കേണ്ട അവസ്ഥ, പോഷകാഹാരം ലഭിക്കാത്ത കുഞ്ഞുങ്ങള്‍, ഒട്ടു മുക്കാല്‍ ദിവസവും അക്രമം കണ്ടുണരേണ്ട അവസ്ഥ ഇങ്ങനെ പോകുന്നു കോളനികളുടെ ദുരവസ്ഥ. ഒട്ടു മിക്ക കോളനികളും പുറമ്പോക്കിലായതിനാല്‍ പലപ്പോഴും സര്‍ക്കാരും ഇവര്‍ക്ക് മാന്യമായ പരിഗണന നല്‍കാറില്ല. 

 സംസ്ഥാനത്ത് എണ്ണായിരത്തിലധികം കോളനികള്‍ ഉണ്ടെന്നാണ് സര്‍ക്കാരിന്റെ ഏകദേശ കണക്ക്. ഇതില്‍ കൂടുതലും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരാണ് താമസിക്കുന്നത്. കോളനികളെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ കാലാകാലങ്ങളില്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും സ്വാതന്ത്ര്യം കിട്ടി  ഏഴു പതിറ്റാണ്ടായിട്ടും കോളനി നിവാസികളുടെ ജീവിതം ഇന്നും അഴുക്ക് ചാലിനരികെ ടാര്‍പോളിനു കീഴിലാണെന്നു മാത്രം. 

പാര്‍ട്ടി തിരിച്ചാണ് കോളനികളെ വേര്‍തിരിച്ചിരിക്കുന്നത്. എഴുപത് ശതമാനം കോളനികള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കൈവശവും ബാക്കിയുള്ളവയില്‍ അധികവും കോണ്‍ഗ്രസ്സിന്റെ കൈയിലും. കോളനി നിവാസികളെ  മുഖ്യധാരയില്‍ എത്തിക്കാത്തതിനു പിന്നിലുമുണ്ട് പാര്‍ട്ടി അജണ്ട. സമരങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും ആളെ കൂട്ടാനും കൊടി പിടിക്കാനും എന്നുവേണ്ട അക്രമങ്ങള്‍ക്ക് വരെ കോളനി നിവാസികളെ ഇരു കൂട്ടരും ഉപയോഗിക്കുന്നു. മുഖ്യധാരയിലേക്ക് ഇവര്‍ വന്നാല്‍ അണികള്‍ക്ക് ക്ഷാമം നേരിടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇവര്‍ അഴുക്ക് ചാലിനരികില്‍ കിടന്നാല്‍ മതിയെന്നാണ് പാര്‍ട്ടി നിലപാട്. 

കോളനി നിവാസികള്‍ വാസയോഗ്യമായ സ്ഥലത്താണോ താമസിക്കുന്നത് എന്ന നിയമസഭയിലെ ചോദ്യത്തിന്  പ്രോജക്ട് ഓഫീസര്‍മാരുടെയും ട്രൈബല്‍ ഓഫീസര്‍മാരുടെയും സേവനം ഉപയോഗിച്ച് വാസയോഗ്യമായ വീടുകളിലാണോ താമസിക്കുന്നതെന്ന് ഉറപ്പ് വരുത്തുന്നു എന്ന് മന്ത്രി നല്‍കിയ മറുപടിയില്‍ പറയുന്നു. 

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ മക്കളെ ശിശുക്ഷേമ   സമിതിക്ക് നല്‍കിയ കുടുംബം താമസിച്ചിരുന്നത് ടാര്‍പോളിന്‍ കുത്തി മറച്ച വീട്ടില്‍. ഒരു പതിറ്റാണ്ടായി ഇവിടെ പത്തിലധികം കുടുംബങ്ങള്‍ താമസിക്കുന്നു. ഇവരുടെ ദുരവസ്ഥ മനസ്സിലാക്കുന്നു എന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. എന്നാല്‍, ഈ കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാന്‍ ഏഴു വര്‍ഷം മുമ്പ് നഗരസഭ തീരുമാനം എടുത്തിരുന്നു. 

സിപിഎം തടഞ്ഞതിനെ തുടര്‍ന്ന് പദ്ധതി പാളി. സംസ്ഥാനത്തെ നിരവധി കോളനികളുടെയും അവസ്ഥ ഇതു തന്നെയാണ്.  കോളനി നിവാസികളുടെ ക്ഷേമത്തിന് പ്രത്യേകിച്ച് പട്ടികജാതി വിഭാഗക്കാരെ പുനരുദ്ധരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ വിവിധ ഇനത്തില്‍ കഴിഞ്ഞവര്‍ഷം നല്‍കിയതില്‍ 230 കോടി രൂപ ചെലവഴിച്ചില്ലെന്നാണ് കണക്ക്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

India

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

Kerala

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

Kerala

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

India

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

പുതിയ വാര്‍ത്തകള്‍

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍… തിരിച്ചുവരവുകളുടെ രാജകുമാരന്‍

സ്വദേശി വ്യാപാരി മഞ്ചിന്റെ ദ്വിദിന ദേശീയ ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത ദേശീയ സംയോജകന്‍ കാശ്മീരി ലാലിന് ഉപഹാരം നല്‍കുന്നു

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോര്‍ഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

കൂന്തലുകളുടെ പ്രത്യുത്പാദന രീതി വെളിപ്പെടുത്തി പഠനം

തകർന്നതോ ഉപേക്ഷിച്ചതോ ആയ വിഗ്രഹങ്ങൾ ശേഖരിക്കുന്നതിനായി ഡൽഹി സർക്കാർ ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു: അറിയിപ്പുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങ് നിര്‍മാതാവും നടനുമായ ഷാജു വാലപ്പനും ഭാര്യ ലിന്‍സി ഷാജു വാലപ്പനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

മലയാളത്തിലെ ആദ്യ എഐ ചിത്രം വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന്, ലത്തീൻ സഭയുടെ എതിർപ്പിനിടെ ഫിഷറീസ് മുസ്ലിം ലീഗിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.