Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കുളിര്‍മ പകരാന്‍ ഉരക്കുഴി

കെ.എസ്.വിജയനാഥ് by കെ.എസ്.വിജയനാഥ്
Nov 29, 2019, 06:21 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

പെരിയാര്‍ ടൈഗര്‍ റിസര്‍വ്  വനത്തില്‍ ശബരിമല സന്നിധാനത്തു നിന്നും ഒരു കിലോ മീറ്റര്‍ അകലെയാണ് കുമ്പളം തോട്ടിലെ ഉരക്കുഴി. പാറക്കെട്ടുകള്‍ക്കിടയിലൂടെ വെള്ളം ശക്തിയായി താഴേക്കു പതിക്കുന്ന കാഴ്ച ഹൃദ്യമാണ്. കാടും മേടും താണ്ടി ക്ഷീണിച്ചെത്തുന്ന ഭക്തരുടെ കണ്ണിനും മനസ്സിനും കുളിര്‍മ പകരുന്നതാണ് ഈ വെള്ളച്ചാട്ടം. മുകളില്‍ നിന്നും വെള്ളം ശക്തിയായി പതിച്ച് പാറക്കെട്ടില്‍ ഉരല്‍പോലെ കുഴികളായി ഉരല്‍കുഴി ഉരക്കുഴിയായതായി കരുതുന്നു. പണ്ട് ക്ഷേത്രാവശ്യത്തിന് ഉരക്കുഴി തീര്‍ഥമായിരുന്നു ഉപയോഗിച്ചു വന്നത്. 

തീര്‍ഥാടന കാലത്ത് ഉരക്കുഴിയിലെ വെള്ളം മലിനമാകുന്നു. അതിനാല്‍ ഇപ്പോഴത് ക്ഷേത്രവാശ്യങ്ങള്‍ക്ക് ഉപയോഗിക്കാറില്ല. മാളികപ്പുറത്തിന് വടക്കണ്ണ് ഉദ്ദേശം ഒരു കിലോമീറ്റര്‍ അകലെയാണ്  ഉരക്കുഴി തീര്‍ഥം. ധര്‍മശാസ്താവ്  തന്റെ വിശ്വരൂപം വെളിപ്പെടുത്തിയത് ഇവിടെ വെച്ചാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ ഏറെ വിശ്വാസികള്‍ ഇതു കാണാനും കുളിക്കാനുമായി എത്തന്നു്. കുമ്പളാം തോട്ടിലുള്ള വെള്ളച്ചാട്ടത്തിനു കീഴെയായി ഒരാള്‍ക്കു കുളിക്കാന്‍ പാകത്തിനുള്ള കുഴിയാണ് ഉരക്കുഴിയെന്ന് അറിയപ്പെടുന്നത്.  ഉരക്കുഴിതീര്‍ഥത്തിലെ കുളി സര്‍വപാപങ്ങളേയും നീക്കുമെന്നാണ് വിശ്വാസം. പുല്‍മേടു വഴിയുള്ള പരമ്പരാഗത കാനനപാതയിലൂടെ രുന്ന തീര്‍ഥാടകര്‍ പമ്പയ്‌ക്ക് പകരം ഉരക്കുഴി തീര്‍ഥത്തിലാണ് സ്‌നാനം ചെയ്യുന്നത്. 

പെരിയാര്‍ കടുവാ സങ്കേതത്തില്‍ പടിഞ്ഞാറ് ഡിവിഷനില്‍ സന്നിധാനം സ്റ്റേഷന്റെ പരിധിയിലാണ് ഉരല്‍ക്കുഴി വെള്ളച്ചാട്ടം. ഏകദേശം 30 അടിയോളം ഉയരത്തില്‍ നിന്നാണ് വെള്ളം താഴേക്ക് പതിക്കുന്നത്. തറനിരപ്പില്‍ നിന്ന് ഏകദേശം ആറ് അടിയോളം ഉയരത്തിലായാണ് പാറക്കെട്ടിന്റെ പേരിനെ അന്വര്‍ഥമാക്കുന്ന ഉരല്‍ക്കുഴി. കടുത്ത വേനലില്‍ പോലും ഈ തോട്ടില്‍ വെള്ളം പൂര്‍ണമായും വറ്റാറില്ലെന്ന് സന്നിധാനം സ്റ്റേഷനിലെ വനപാലകര്‍ പറയുന്നു. ആളനക്കം കുറഞ്ഞാല്‍ ഇവിടം ആനകളുടെ താവളമായി മാറും. ചെങ്കുത്തായ മലയൊന്നും വകവെയ്‌ക്കാതെ വെള്ളം കുടിക്കാന്‍ പകല്‍ പോലും ആനകള്‍ എത്താറുണ്ട്. അതുകൊണ്ട് വനംവകുപ്പിന്റെ കര്‍ശന നിരീക്ഷണം ഈ പ്രദേശങ്ങളിലുണ്ട്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാളികാവിൽ ജനങ്ങളെ ഭീതിയിലാഴ്‌ത്തിയ നരഭോജി കടുവ കൂട്ടിൽ കുടുങ്ങി; നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു

Kerala

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം; 30 ഓളം പേര്‍ക്ക് പരിക്ക്‌

Kerala

കളികാര്യമായി… വാഷിങ് മെഷീനില്‍ കുടുങ്ങിയ നാലുവയസുകാരനെ അഗ്നിരക്ഷാ സേനാഗംങ്ങള്‍ രക്ഷപ്പെടുത്തി

Kerala

മൈസൂരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

Kerala

സമൂഹ മാധ്യമങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പുതിയ ഡിജിപിയുടെ ആദ്യ സര്‍ക്കുലര്‍

പുതിയ വാര്‍ത്തകള്‍

ട്രിനിഡാഡ് ആൻഡ് ടൊബാഗോ പരമോന്നത ദേശീയ ബഹുമതി: നയതന്ത്ര മികവില്‍ പ്രധാനമന്ത്രിക്കും ഭാരതത്തിനുമുള്ള അംഗീകാരം- ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ് 

പാഠപുസ്തകങ്ങളിലെ രാഷ്‌ട്രീയക്കളി കരിക്കുലം കമ്മിറ്റിയറിയാതെ: എന്‍ടിയു

ജന്മഭൂമി സുവര്‍ണജയന്തി; കൊല്ലത്ത് സ്വാഗതസംഘമായി

എഡിസണ്‍

ഡാര്‍ക്കനെറ്റ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി തുടങ്ങി; നാളെ കസ്റ്റഡിയില്‍ വാങ്ങിയേക്കും

ഹരിത പരിവര്‍ത്തനം: നൂതന പാരിസ്ഥിതിക ഭരണത്തിലൂടെ

കലാമണ്ഡലം വൈക്കം കരുണാകരന്‍ സ്മാരക കഥകളി വിദ്യാലയം ചങ്ങമ്പുഴ പാര്‍ക്കില്‍ അവതരിപ്പിച്ച ഭീമം കരുണാകരം കഥകളി മഹോത്സവത്തിന് ഒരുങ്ങുന്ന ഭീമ വേഷധാരികള്‍ക്ക് അവസാനവട്ട നിര്‍ദേശം നല്‍കുന്ന ഗുരു രഞ്ജിനി സുരേഷ്

ഭീമം കരുണാകരം: ഭീമനായി പത്തു കലാകാരികള്‍ നിറഞ്ഞാടി

തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രാങ്കണത്തില്‍ നിര്‍മിച്ച ശിവന്റെ വെങ്കലരൂപം അനാച്ഛാദനം ചെയ്തശേഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലക്കേര്‍ പ്രണമിക്കുന്നു

ലോകത്തിന് വഴികാട്ടിയാകുന്ന സനാതന ധര്‍മത്തിന്റെ പ്രചരണ കേന്ദ്രങ്ങളായി ക്ഷേത്രങ്ങള്‍ മാറണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലക്കേര്‍

കേന്ദ്ര ആരോഗ്യ പദ്ധതികളോട് കേരളത്തിന് വിമുഖത; വയോവന്ദന ഇന്‍ഷുറന്‍സ് പദ്ധതി അടക്കം നടപ്പിലാക്കുന്നില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലെത്തി, ഓപ്പറേഷൻ സിന്ദൂരിന്റെ പ്രമേയത്തിൽ ഗംഭീര സ്വീകരണം ; ബ്രിക്സ് ഉച്ചകോടിയിലും പങ്കെടുക്കും

അർജന്റീനയുമായിട്ടുള്ള ഉഭയകക്ഷി ബന്ധത്തിൽ മികച്ച പുരോഗതി :  പ്രസിഡന്റ് മിലേയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies