Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

അഭിമന്യു വധക്കേസ്: ഗൂഢാലോചന അന്വേഷിക്കാത്തത് സിപിഎമ്മിലെ ഇസ്ലാമിക തീവ്രവാദികളെ രക്ഷിക്കാന്‍

കെ.എസ് ഉണ്ണികൃഷ്ണൻ by കെ.എസ് ഉണ്ണികൃഷ്ണൻ
Nov 15, 2019, 11:59 am IST
in Local News

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തിലെ ഗൂഢാലോചനയിലേക്ക്  അന്വേഷണം നടക്കാതിരുന്നത് എസ്എഫ്ഐയില്‍ ചേക്കേറിയ മുസ്ലീം തീവ്രവാദ സ്വഭാവമുള്ളവര്‍ കുടുങ്ങാതിരിക്കാന്‍. കൊല്ലപ്പെടുന്നതിന് തലേന്ന് ഇടുക്കി വട്ടവടയിലെ വീട്ടിലേക്ക് പോയ അഭിമന്യുവിനെ നിര്‍ബന്ധപൂര്‍വ്വം രാത്രി കോളേജിലേക്ക് വിളിച്ചുവരുത്തിയത് എസ്എഫ്ഐ ബന്ധമുള്ള ചിലരാണ്. എസ്എഫ്ഐക്കുള്ളില്‍ത്തന്നെ ഇക്കാര്യത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് അന്വേഷിക്കാന്‍ പോലീസും സിപിഎമ്മും തയ്യാറായില്ല. വട്ടവടയില്‍ നിന്നും രാത്രി തന്നെ അഭിമന്യു എറണാകുളത്ത് എത്തേണ്ട സംഘര്‍ഷ സാഹചര്യം മഹാരാജാസ് കോളേജില്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും നിരന്തരം വിളിച്ച് കൊലയ്‌ക്ക് കൊടുത്തതിന്റെ പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. 

പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് അഭിമന്യുവിനെ കുത്തികൊലപ്പെടുത്തുന്നതിന് സാഹചര്യം ഒരുക്കികൊടുത്തത് എസ്എഫ്ഐയില്‍ നുഴഞ്ഞുകയറിയ ചില മുസ്ലീം തീവ്രവാദികളാണ്. ഇതേക്കുറിച്ചുള്ള അന്വേഷണത്തിന് തടയിട്ടത് ജില്ലയിലെ ചില സിപിഎം നേതാക്കളാണ്. ജനകീയ സ്വാധീനമുള്ള എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്നു അഭിമന്യു. കൊല നടന്നിട്ട് ഒരുവര്‍ഷം പിന്നിട്ടിട്ടും അഭിമന്യുവിനെ കുത്തിയവനെ പോലീസ് പിടികൂടാത്തതിലും ദുരൂഹതയുണ്ട്.  മാവോയിസ്റ്റ് ബന്ധമുള്ള സിപിഎം പ്രവര്‍ത്തകര്‍ യുഎപിഎ നിയമപ്രകാരം അറസ്റ്റിലായതോടെ സിപിഎമ്മില്‍ കടന്നുകൂടിയിട്ടുള്ള മുസ്ലീം തീവ്രവാദികളുടേയും മാവോയിസ്റ്റുകളുടെയും കണക്കെടുപ്പിലാണ് പാര്‍ട്ടി. എന്‍ഡിഎഫ് പോലുള്ള ഇസ്ലാമിക ഭീകരസംഘടനകളുടെ പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ നുഴഞ്ഞുകയറുന്നെന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്നിരുന്നു. 

മധ്യകേരളത്തില്‍ പ്രത്യേകിച്ച് കൊടുങ്ങല്ലൂരില്‍ ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകങ്ങളിലും ബിജെപി – സിപിഎം സംഘര്‍ഷങ്ങള്‍ക്ക് പിന്നിലും പാര്‍ട്ടിയില്‍ ചേക്കേറിയ മുസ്ലീം തീവ്രവാദികളാണെന്ന് പാര്‍ട്ടി കണ്ടെത്തിയിരുന്നു. വീണ്ടും അതുപോലുള്ള പ്രതിസന്ധിയാണ് സിപിഎം നേരിടുന്നത്. മാവോയിസ്റ്റുകളും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും പാര്‍ട്ടി അംഗത്വം ഇരുളിന്റെ മറവില്‍ അവരുടെ ആശയം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നു എന്നാണ് വ്യക്തമാകുന്നത്. 

സിപിഎമ്മില്‍ മാത്രമല്ല പോഷക സംഘടനകളിലും മുസ്ലീം തീവ്രവാദ സംഘടനകള്‍ കയറികൂടിയിട്ടുണ്ട്. സൂഷ്മപരിശോധന ഇല്ലാത്തത് പലയിടങ്ങളിലും ഇത്തരക്കാര്‍ക്ക് നുഴഞ്ഞ് കയറാന്‍ അവസരം നല്‍കിയെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.  ഇവരെ കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനം പാര്‍ട്ടിക്കില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

Kerala

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

Astrology

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Samskriti

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

Samskriti

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.