Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരം കരമനയിലും കൂടത്തായി മോഡലോ? കാലടി കൂടത്തില്‍ കുടുംബത്തില്‍ ഒന്നിനു പിറകെ ഒന്നായി മരിച്ചത് ഏഴുപേര്‍; കുടുംബത്തിന് 50 കോടിയിലേറെ രൂപയുടെ സ്വത്ത്; ദുരൂഹതയെന്ന് പോലീസും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2019, 11:06 am IST
in Kerala

തിരുവനന്തപുരം: കോഴിക്കോട് കൂടത്തായിയില്‍ കേരളത്തെ ഞെട്ടിക്കുന്ന കൊലപാതക പരമ്പരയുടെ ചുരുളഴിയവേ വീണ്ടും അതേ മോഡല്‍ കൊലപാതക പരമ്പരയുടെ കഥ തിരുവനന്തപുരത്ത് നിന്നും. കരമന കാലടി കൂടത്തില്‍ കുടുംബത്തിലെ ഏഴു പേരാണ് ഒന്നിനു പിന്നാലെ ഒന്നായി മരിച്ചത്. നഗരത്തില്‍ വന്‍ ഭൂസ്വത്തിന് ഉടമകള്‍ കൂടിയാണ് കൂടത്തില്‍ കുടുംബം. ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിഅമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ സഹോദരന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ഗോപിനാഥന്‍ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകന്‍ ജയമാധവന്‍ എന്നിവരാണ് മരിച്ചത്. ഈ കൊലപതാകങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടത് പൊതുപ്രവര്‍ത്തകനായ ആര്‍.അനില്‍കുമാറാണ്. കുടുംബത്തില്‍ നടന്നത് കൊലപാതകങ്ങള്‍ ആണെന്നും 50 കോടിയുടെ സ്വത്ത് തട്ടിയെടുക്കാനെന്നുമാണ് പരാതി.

ദുരൂഹ മരണങ്ങളില്‍ കുടുംബത്തിലെ കാര്യസ്ഥന് പങ്കെന്നും ആരോപണമുണ്ട്. അതിനാല്‍, അനന്തരാവകാശികള്‍ ഇല്ലാത്തതിനാല്‍ സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടണം എന്നായിരുന്നു പരാതിയിലെ ആവശ്യം. 

എന്നാല്‍, ഈ പരാതി അന്വേഷിക്കവേയാണ് ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചത്. മരണങ്ങളില്‍ ദുരൂഹതയും പോലീസ് കണ്ടെത്തി. തിരുവനന്തപുരം നഗരത്തിന്റെ കണ്ണായ ഇടങ്ങളില്‍ കോടികളുടെ വസ്തുവക യുള്ള കുടുംബമായിരുന്നു കാലടിയിലെ ‘കൂടത്തില്‍’ കുടുംബം. ഒന്നൊഴിയാതെ എല്ലാവരും മരിച്ചു. ഒരേ ലക്ഷണങ്ങളോടെ ഇവര്‍ മരിച്ചതെന്നും കണ്ടെത്തി. പരാതി അന്വേഷിക്കവേ പ്രഥമദൃഷ്ട്യാ തന്നെ പൊലീസിന് മനസ്സിലായി സ്വത്തുക്കള്‍ക്ക് അനന്തരാവകാശികള്‍ ഇല്ലെന്ന്. അതിനാല്‍ തന്നെ വില്‍പത്രത്തില്‍ പേരുള്ള രവീന്ദ്രന്‍ നായരെന്ന കോടതി ഗുമസ്തന്‍ പോലീസിന്റെ നിരീക്ഷണത്തിലായി. സ്വത്തുക്കള്‍ ഇപ്പോള്‍ വച്ചനുഭവിക്കന്നവരില്‍ ആരും മരിച്ചവരുമായി രക്തബന്ധമോ അടുപ്പമോ ഇല്ലാത്തവരാണെന്നും പോലീസ് കണ്ടെത്തി. 

അന്വേഷണം പുരോഗമിക്കവേ അന്വേഷണ ഉദ്യോഗസ്ഥരുടെ മേല്‍ വന്‍ സമ്മര്‍ദ്ദവുമുണ്ടായി. ഇതിനിടെ വിശദമായ അന്വേഷണത്തിലേക്കും അറസ്റ്റിലേക്കും നീങ്ങുന്നതിനിടെ കാര്യങ്ങള്‍ മരവിച്ച അവസ്ഥയിലായി. രണ്ടുവര്‍ഷത്തിനു ശേഷം കുടുംബത്തിലെ അകന്ന ബന്ധു പ്രസന്നകുമാരിയുടെ പരാതിയില്‍ മേല്‍ മുഖ്യമന്ത്രിയുടെ അന്വേഷണ പ്രകാരം കരമന പോലീസ് വീണ്ടും കേസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇപ്പോള്‍ കൂടത്തില്‍ കുടുംബത്തിന്റെ സ്വത്തുക്കള്‍ അനുഭവിക്കുന്നവര്‍ക്ക് കുടുംബത്തിലെ ദുരൂഹമരണങ്ങളില്‍ പങ്കുണ്ടോ എന്നത് കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ. അങ്ങനെയെങ്കില്‍ അതു കേരളത്തെ ഞെട്ടിക്കുന്ന അടുത്ത കൊലപാതക പരമ്പരയിലേക്ക് വഴിമാറും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)
Kerala

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

India

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

പുതിയ വാര്‍ത്തകള്‍

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.