Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നന്മമരം മുഖപടം അണിഞ്ഞ് ഫിറോസ് വെട്ടിക്കുന്നത് കോടികള്‍; 50 ലക്ഷവും ഒരു കോടിയുടേയും എന്ത് ചികിത്സയാണ് ഇവര്‍ ചെയ്യുന്നത്; ആളുകളുടെ ദയനീയത പറഞ്ഞ് കാശുണ്ടാക്കുന്ന വലിയ മാഫിയയെന്ന് സാമൂഹ്യസുരക്ഷാ മിഷന്‍ ഡയരക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2019, 02:08 pm IST
in Kerala

തിരുവനന്തപുരം: ആളുകളുടെ ദയനീയത ചൂഷണം ചെയ്ത് ഫിറോസ് കുന്നുംപറമ്പില്‍ കാശുണ്ടാക്കുന്നുവെന്നും ഇത് ആളെപ്പറ്റിക്കുന്ന പരുപാടിയാണെന്നും കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അഷീല്‍ പറഞ്ഞു. സ്ത്രീ വിരുദ്ധപരാമര്‍ശത്തിനെതിരെ വനിതാകമ്മീഷന്‍ ഫിറോസ് കുന്നം പറമ്പിലിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. ഇതിനിടെയാണ്  മുഹമ്മദ് അഷീല്‍ ഫിറോസിനെതിരെ ഫേസ് ബുക്ക് ലൈവില്‍ വന്നത്.

മിലാപ്, കീറ്റോ പോലുള്ള ആളുകളില്‍ നിന്ന് പണം സമാഹരിച്ച് സഹായം ആവശ്യമുള്ളവര്‍ എത്തിച്ചുകൊടുക്കുന്ന സ്വകാര്യ ബിസിനസ് സംവിധാനങ്ങള്‍ നിരവധിയുണ്ട്. കിട്ടുന്ന പണത്തിന്റെ 20 ശതമാനം തങ്ങള്‍ എടുക്കുന്നുവെന്ന് അവര്‍ കൃത്യമായി പറയുന്നുണ്ട്. ബാക്കി വരുന്ന പണമാണ്  ആളുകള്‍ക്ക് നല്‍കുന്നത്. പക്ഷെ നന്മമരത്തിന്റെ രീതി കണ്ട് സഹിക്കാന്‍ വയ്യാത്തതുകൊണ്ടാണ് ഇത് പറയുന്നത്. ഒരുകുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി ഷൈലജ ടീച്ചര്‍ ബന്ധുക്കളെ വിളിച്ചു. എന്നാല്‍ ഫോണ്‍ ഫിറോസിന്റെ ഏജന്റിനു കൈമാറുകയായിരുന്നു. 30 ലക്ഷം രൂപ കുട്ടിയുടെ ചികിത്സയ്‌ക്കായി ആവശ്യമാണെന്നും അതില്‍ 25 ലക്ഷം സമാഹരിച്ചിട്ടുണ്ടെന്നും അയാള്‍ പറഞ്ഞു. ബാക്കി തുക സര്‍ക്കാര്‍ നല്‍കാമെന്നു മന്ത്രി പറഞ്ഞപ്പോള്‍ അയാളുടെ മറുപടി ഇങ്ങനെയായിരുന്നു മാഡം ഞങ്ങളുടെ രീതി ഇങ്ങനെയല്ല, സമാഹരിച്ചതില്‍ നിന്ന് കുറച്ച് തുക ഇവര്‍ക്ക് (10 ലക്ഷം) നല്‍കുകയും ബാക്കിയുള്ള തുക ഇതുപോലെ ദുരിതമനുഭവിക്കുന്ന മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യുകയും ചെയ്യും’. ആരാണ്  ഇതൊക്കെ തീരുമാനിക്കുന്നതെന്ന് മന്ത്രി ചോദിക്കുകയും ചെയ്തതായി മുഹമ്മദ് അഷീല്‍ പറയുന്നു.

കേരളത്തിലെ സ്വകാര്യ ആശുപത്രിയില്‍ പോലും കിഡ്‌നി മാറ്റിവയ്‌ക്കുന്നതിന് മൂന്നു ലക്ഷം രൂപയാണ് ഈടാക്കുന്നത്. എന്നാല്‍, നന്മമരം 30 മുതല്‍ 50 ലക്ഷം രൂപവരെ ചികിത്സക്കാവുമെന്നാണ് പറയുന്നത്. സംസ്ഥാനത്തെ ഏത് ആശുപത്രിയിലാണ് 50 ലക്ഷം രൂപയ്‌ക്ക് കിഡ്‌നി മാറ്റിവെക്കുന്നത്.  ഈ പറയുന്ന നന്മമരത്തിന് എല്ലായിടത്തും പോകാന്‍ കഴിയില്ലല്ലോ അതുകൊണ്ട് തന്നെ വളരെ സെലക്ടീവാണ്. ഏറ്റവും കൂടുതല്‍ കാശ് കിട്ടാന്‍ കഴിയുന്ന സ്ഥലത്താണ് നന്മമരം പോകുന്നത്.

ബാക്കിയുള്ള കേസുകള്‍ നമ്മള്‍ എടുക്കേണ്ടി വരും. സര്‍ക്കാര്‍ എന്ന രീതിയില്‍ നമുക്ക് ഇന്നയാളെ മാത്രമേ എടുക്കാന്‍ പറ്റൂ എന്ന ചോയിസ് ഇല്ല. നന്മമരത്തിലൂടെ ചെയ്യുകയാണെങ്കില്‍ ആ ആശുപത്രിലെ ബില്‍ 30 ലക്ഷം രൂപയാണ്. സര്‍ക്കാര്‍ സംവിധാനത്തിലൂടെ ചെയ്യുകയാണെങ്കില്‍ ബില്‍ 20 ലക്ഷമാണ്. 50 ലക്ഷവും ഒരു കോടിയുടേയും എന്ത് ചികിത്സയാണ് ഇവര്‍ ചെയ്യുന്നത്. ശരിക്കും ആളെ പറ്റിക്കുന്ന പരിപാടിയാണ് ഇത്.

ഇത്തരം തട്ടിപ്പുകള്‍ക്കെതിരെയാണ് ജസ്റ്റീന എന്ന മാധ്യമപ്രവര്‍ത്തക രംഗത്തുവന്നത്. ആളെ പറ്റിക്കുന്ന ഫിറോസിനെപ്പോലുള്ള നന്മമരങ്ങളെപ്പറ്റി. 10 ലക്ഷം പറ്റിച്ചാലും 20 ലക്ഷം പറ്റിച്ചാലും അതിന്റെ ഗുണം കിട്ടുന്നുണ്ട്. ചോദ്യം ചെയ്യപ്പെടുമ്പോള്‍ അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല, ഉത്തരം പറയേണ്ടിവരും. ആളുകളുടെ ദയനീയത ചൂഷണം ചെയ്ത് പണമുണ്ടാക്കുന്നുണ്ടെങ്കില്‍ അത് തെറ്റ് തന്നെയാണ്” മുഹമ്മദ് അഷീല്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പണത്തെച്ചൊല്ലി തർക്കം : പഞ്ചാബിൽ വിവരാവകാശ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു

Kerala

ഒന്നരവയസ്സുകാരന്റെ കൊലപാതകം: അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ; ഒടുവിൽ കുറ്റസമ്മതം, ക്രൂരമർദ്ദനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

India

ബംഗളൂരുവിൽ മട്ടൻ വിഭവങ്ങൾക്ക് പകരം ബീഫ് വിതരണം ചെയ്തു, രണ്ട് മലയാളികൾ അറസ്റ്റിൽ, ഹോട്ടൽ പൂട്ടി സീൽ വെച്ചു

India

ആവശ്യമെങ്കിൽ അഭിഷേക് ബാനർജിയെ കൂടുതൽ ചികിത്സയ്‌ക്കായി ഹൈദരാബാദിലേക്ക് മാറ്റാമെന്ന് രാഹുൽ ഗാന്ധി നിർദ്ദേശിച്ചതായി മമത

Kerala

ജനനേന്ദ്രിയത്തിന്റെ തൊലിയുരിച്ച നിലയിൽ, ശരീരമാകെ സിഗരറ്റ് പൊള്ളൽ! അഷ്‌കർ ചോരക്കുഞ്ഞിനോട് കാട്ടിയത് സമാനതകളില്ലാത്ത പൈശാചികത

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക ഭദ്രതയും മികച്ച ശത്രുജയവും! സമ്പൂർണ്ണ രാശിഫലം (31 മെയ് 2026) – AI ജ്യോതിഷം

പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ദിവസവും സവാള കഴിക്കാം

തപസ്യ കലാസാഹിത്യ വേദിയുടെ അഭിമുഖ്യത്തില്‍ തോന്നയ്ക്കല്‍ ആശാന്‍സ്മാരകത്തില്‍ നിന്ന് കായിക്കരയിലേക്ക് നടത്തിയ കുമാരനാശാന്‍ സ്മൃതി യാത്രയുടെ സമാപനത്തില്‍ കവിയുടെ ജന്മസ്ഥലം സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കുന്ന യാത്രാംഗങ്ങള്‍. നടുവട്ടം ഗോപാലകൃഷ്ണന്‍, ദര്‍ശന്‍ രാമന്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, പ്രൊഫ. പി.ജി ഹരിദാസ്, കല്ലറ അജയന്‍, ഭാവന രാധാകൃഷ്ണന്‍, കാവാലം ശശികുമാര്‍, ജി.എം. മഹേഷ്, സുജിത് ഭവാനന്ദന്‍, കെ.വി. രാജേന്ദ്രന്‍,
മുക്കം പാലമൂട് രാധാകൃഷ്ണന്‍, അശോകന്‍ കായിക്കര, വക്കം അജിത് തുടങ്ങിയര്‍

കുമാരനാശാന്റെ ജന്മസ്ഥലം സംരക്ഷിക്കാന്‍ തപസ്യയുടെ സ്മൃതിയാത്ര

താജ്‌മഹൽ സന്ദർശിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ടിഫാനി ട്രംപും ഭർത്താവും

അതിവേഗം സുരക്ഷിതം; ഭാരതത്തിലെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയില്‍ ബോട്ട് മുംബൈയില്‍

ഡിപിആര്‍ കൈമാറാന്‍ ഡിഎംആര്‍സി മുന്‍ ഉപദേഷ്ടാവ്
ഇ. ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ചപ്പോള്‍

അതിവേഗ റെയില്‍വേ: തിരുവനന്തപുരം-കണ്ണൂര്‍ യാത്ര 3.30 മണിക്കൂറില്‍

ന്യൂദല്‍ഹിയില്‍ സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന്‍ വിരമിക്കല്‍ ചടങ്ങിന്റെ ഭാഗമായി ലഭിച്ച ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങുന്നു

സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ വിരമിച്ചു

സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ സുപ്രീംകോടതി

വ്യാപാരക്കരാര്‍ അന്തിമഘട്ടത്തിലെന്ന് യുഎസ്; ഉന്നതതല സംഘം ഭാരതത്തിലേക്ക്

യുപിയില്‍ കനത്ത മഴയും കൊടുങ്കാറ്റും: 31 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.