Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വികെപി നഗറിലെ ശ്മശാനത്തില്‍ കള്ളക്കളി; മേയര്‍ ഏകാധിപത്യപരമായ തീരുമാനമെടുക്കുന്നുവെന്ന് നാട്ടുകാര്‍; വി.കെ. പ്രശാന്തിനെതിരെ പ്രതിഷേധം

നീരജ് ജി.ജി by നീരജ് ജി.ജി
Oct 16, 2019, 10:57 am IST
in Kerala

തിരുവനന്തപുരം: കാഞ്ഞിരംപാറ വികെപി നഗറില്‍ മേയര്‍ക്കും സ്ഥലം കൗണ്‍സിലര്‍ക്കുമെതിരെ പ്രതിഷേധം ശക്തം. കാഞ്ഞിരംപാറയില്‍ വി.കെ. പാപ്പന്‍ നഗര്‍ എന്നറിയപ്പെടുന്ന വികെപി നഗറില്‍ മുന്നൂറില്‍പ്പരം കുടുംബങ്ങളാണ് താമസിക്കുന്നത്. ഏകദേശം പതിനെട്ടേക്കര്‍ സ്ഥലമാണ് വികെപി നഗറിലുള്ളത്. ഇവിടത്തെ താമസക്കാര്‍ക്കായി മാത്രം ഒരു ശ്മശാനവും കുട്ടികള്‍ക്ക് കളിയ്‌ക്കാനായി ഒരു കളിസ്ഥലവും ഒരു കമ്മ്യൂണിറ്റി ഹാളും ഉണ്ട്. ഇപ്പോള്‍ ഇവിടത്തെ താമസക്കാര്‍ക്ക് മാത്രമുള്ള ശ്മശാനം തട്ടിയെടുത്ത് പൊതു ഇലക്ട്രിക് ശ്മശാനമാക്കാനുള്ള തയാറെടുപ്പിലാണ് മേയര്‍ വി.കെ. പ്രശാന്തും നഗരസഭയും. ഇതിനെതിരെ നാട്ടുകാര്‍ ഒന്നടങ്കം പ്രതിഷേധത്തിലാണ്. 

തങ്ങളുടെ പൂര്‍വികന്മാര്‍ സംരക്ഷിച്ചുപോരുന്ന ശ്മശാനം പൊതുശ്മശാനമാക്കാന്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും തങ്ങളുടെ അവകാശങ്ങള്‍ തകിടം മറിക്കാനാണ് സ്ഥലം കൗണ്‍സിലറും മേയര്‍  വി.കെ. പ്രശാന്തും ശ്രമിക്കുന്നതെന്നും ഇത് ഏകാധിപത്യപരമായ തീരുമാനമെന്നുമാണ് നാട്ടുകാരുടെ പ്രധാന പരാതി. ഇതിനെതിരെ നാട്ടുകാര്‍ പ്രദേശത്ത് പ്രതിഷേധ ബോര്‍ഡും സ്ഥാപിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ സിപിഎം പ്രവര്‍ത്തകര്‍ ബോര്‍ഡ് അവിടെ നിന്നുമാറ്റി.

പൊതുശ്മശാനത്തിനെതിരെ മുഴുവന്‍ നാട്ടുകാരുടെ ഒപ്പോടുകൂടിയ പരാതി മേയര്‍ക്ക് നാട്ടുകാര്‍ മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയതാണ്.  മേയര്‍ ഈ പരാതിയോട് അനുഭാവപൂര്‍വമായ നടപടി സ്വീകരിക്കാതെ എന്തുവന്നാലും പൊതുശ്മശാനം ഇവിടെ നിര്‍മിക്കുമെന്ന് നാട്ടുകാരോട് പറഞ്ഞതായി ഇവര്‍ ആരോപിക്കുന്നു. 40 ലക്ഷം രൂപ ഇലക്ട്രിക് ശ്മശാനത്തിനായി ഇതിനോടകം തിരുവനന്തപുരം നഗരസഭ അനുവദിച്ചിട്ടുണ്ട്. ഇതിനായുള്ള ട്രാന്‍സ്‌ഫോമറുകളും ഇവിടെ സ്ഥാപിച്ചു കഴിഞ്ഞു.

പൊതുശ്മശാനത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധം ഉന്നയിക്കുന്നതിന് നിരവധി കാരണങ്ങളാണ്. ഇപ്പോള്‍ ഇവിടത്തെ കുട്ടികള്‍ നിത്യവും കളിക്കുന്ന ഗ്രൗണ്ടാണ് പൊതുശ്മശാനത്തിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടായി മേയറും നഗരസഭയും കണ്ണുവച്ചിരിക്കുന്നത്. ഇത് കുട്ടികളോടുള്ള നീതി നിഷേധമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പല സ്ഥലങ്ങളിലും കളി സ്ഥലങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഇവിടുള്ളത് നശിപ്പിക്കാനാണ് നഗരസഭയും മേയറും ശ്രമിക്കുന്നത്. ഈ ശ്മശാനത്തിന് സമീപം അന്‍പതോളം വീടുകളുമുണ്ട്. ഇതിനൊന്നും പരിഹാരം കാണാതെയാണ് പൊതുശ്മശാനം എന്ന ആശയവുമായി മേയര്‍ മുന്നോട്ട് പോകുന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടെ ഇലക്ട്രിക് ശ്മശാനം ഇവിടെ സ്ഥാപിക്കില്ലെന്നു പറഞ്ഞ് ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ് മേയറും സിപിഎമ്മും ശ്രമിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഒരു വ്യാഴവട്ടം പിന്നിടുമ്പോൾ: 12 വർഷം മുമ്പ്, മെയ് 26 ന്… ”മേം, നരേന്ദ്ര ദാമോദർ ദാസ് മോദി…”

Kerala

വി.ഡി സതീശന്റെ മുഖംമൂടി അഴിഞ്ഞു വീണെന്ന് കെ.സുരേന്ദ്രന്‍,മുനമ്പം  വഖഫ് പോര്‍ട്ടലില്‍ വന്നത് എങ്ങനെ? മുസ്ലീം ലീഗിനെ പരിഗണിക്കാതെ സതീശന് നിലനില്‍പ്പില്ല

India

കാമുകിയുടെ ഭർത്താവ് കയ്യോടെ പിടികൂടി ; മുഹമ്മദ് ഫർമാൻ ലൗജിഹാദിൽ കുടുക്കിയത് 130 ഓളം ഹിന്ദു യുവതികളെ : പദ്ധതിയിട്ടത് ദിയോബന്ദിൽ എത്തിച്ച് മതം മാറ്റാൻ

India

തമിഴ്‌നാട്ടില്‍ രാഷ്‌ട്രീയ നാടകം തുടരുന്നു, എഐഎഡിഎംകെ വിമതരായ 3 എംഎല്‍എമാര്‍ രാജിവച്ച് ടി വി കെയില്‍

India

114 റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് വരുന്നു ; ഒരുങ്ങുന്നത് ഏറ്റവും വലിയ പ്രതിരോധ കരാർ ; ഇന്ത്യൻ കരുത്തിൽ ഒടുങ്ങുമോ പാകിസ്ഥാൻ ?

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബിജെപി വലിയ ശക്തിയായി, കേരളത്തില്‍ ബി ജെ പിയുടെ വലിയ മുന്നേറ്റത്തെ ഒരു പരിധിവരെ ചെറുത്തു- എം എ ബേബി

അന്ന് ദന്തൽ ഡോക്ടർ രാമചന്ദ്രനാണ് അച്ഛനെന്ന് പറയേണ്ടി വന്നു , മറ്റ് വഴിയുണ്ടായിരുന്നുല്ലെന്ന് ശ്രുതിഹാസൻ

സിപിഐ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെ ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി

അട്ടപ്പാടി മധു കൊലക്കേസ്: 12 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് ഹൈക്കോടതി, അമ്മയ്‌ക്ക് 30 ലക്ഷം നഷ്ടപരിഹാരം

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി; പ്രതീക്ഷയോടെ 30,000ത്തോളം വിദ്യാര്‍ത്ഥികള്‍;

ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി

മ​ല​യി​ടം​തു​രു​ത്തി​ലെ ഒ​ഴി​പ്പി​ക്ക​ൽ; വി​ധി ന​ട​പ്പാ​ക്കി​യേ പ​റ്റൂ​വെ​ന്ന് സ​ർ​ക്കാരിനോട് ഹൈ​ക്കോ​ട​തി

പണി ഈ സര്‍ക്കാരിനിരിക്കട്ടെ… പോണപോക്കില്‍ മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു: മുഖ്യമന്ത്രി

“എന്തിനാണ് അമ്മയെ ഇങ്ങനെ നാറ്റിക്കുന്നത്, അറിയാവുന്ന പണി ചെയ്ത് ജീവിക്ക്”: ടിനി ടോമിനോടും അൻസിബയോടും സുധീർ

വിമാനവും പാരാഗ്ലൈഡറും കൂട്ടിയിടിച്ചു; യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.