Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിന്തകളേയും കര്‍മങ്ങളേയും ശുദ്ധീകരിക്കുക

ആചാര്യശ്രീ രാജേഷ് by ആചാര്യശ്രീ രാജേഷ്
Oct 1, 2019, 03:22 am IST
in Samskriti

വേദങ്ങളിലെ മന്ത്രരാശിയാകട്ടെ, ഓരോ ഉപാസകനും നല്‍കുന്നത് അനന്തമായ ഉപദേശങ്ങളാണ്. ജനിച്ചുവീണ കുഞ്ഞ് വളര്‍ന്ന് ഓരോ കുഞ്ഞിക്കാലടി വെക്കുമ്പോഴും എത്ര ശ്രദ്ധയോടെയാണോ അമ്മ പരിലാളിക്കുന്നത് അതേ ശ്രദ്ധയോടെ വേദമാതാവും ഉപാസകനെ പരിലാളിക്കുന്നു. പാപക്കയത്തിലേക്ക് വീഴാതിരിക്കാന്‍ ആ വേദമാതാവ് തരുന്ന ഉപദേശങ്ങളിലൊന്ന് കാതോര്‍ത്തുനോക്കൂ,

”ഓം ഉദുത്തമം വരുണ പാശമസ്മദവാധമം വിമധ്യമം ശ്രഥായ.

അഥാ വയമാദിത്യ വ്രതേ തവാനാഗസോ അദിതയേ സ്യാമ.”

(ഋഗ്വേദം 1.24.15)

അര്‍ഥം: (വരുണ=) അല്ലയോ വരുണദേവാ, (ഉത്തമം=) മസ്തിഷ്‌കത്തിലെ

മനോവിചാരങ്ങളും (മധ്യമം=) ശാരീരികബലങ്ങളും, (അധമമ്=) ഭൗതിക സമ്പത്തും മറ്റുമായ (പാശം=) ബന്ധനങ്ങളെ (ഉത്ശ്രഥായ=) മുകളിലിരിക്കുന്ന മസ്തിഷ്‌കം (മുതല്‍)

ശിഥിലമാക്കിയാലും. (അഥ=) അനന്തരം, (ആദിത്യ=) അഖണ്ഡവ്രതങ്ങളുടെ അധിപതിയായുള്ള ഭഗവാനേ, (വയമ്=) ഞങ്ങള്‍ (തവ=) അങ്ങയുടെ (വ്രതേ=) നിയമങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് (അദിതയേ=) അഖണ്ഡമായ സുഖത്തിനായി

(അനാഗസഃ=) പാപരഹിതരായി (സ്യാമ=) തീരട്ടെ.

നമ്മുടെ ജീവിതംതന്നെ ഉപാസനയാണ്. എന്തിനാണ് ഈ ഉപാസന? അഖണ്ഡമായ, ഒരിക്കലും മുറിയാത്ത ആനന്ദത്തിനുവേണ്ടി. ആ അനന്താനന്ദം കൈവരിക്കാന്‍ നാം നിഷ്പാപികളായിരിക്കണം. നമ്മെ പാപത്തിലേക്ക് ബന്ധിക്കുന്ന പാശങ്ങള്‍ മൂന്ന് വിധേനയാണെന്ന് മന്ത്രം പറയുന്നു. ഉത്തമമായ പാശമാണ് ഒന്നാമത്തേത്. മസ്തിഷ്‌കത്തില്‍ വന്നുചേരുന്ന ഭ്രമമാണിത്. രണ്ടാമത്തേത് ശാരീരികബലങ്ങളാല്‍ വന്നുചേരുന്ന പാശമാണ്. മൂന്നാമത്തേതാകട്ടെ, ഭൗതികസമ്പത്തു നേടുന്നതിനും നിലനിര്‍ത്തുന്നതിനും വേണ്ടിയുള്ള പാപപാശമാണ്.

ഭ്രാന്തി വരുന്നിടത്ത് ഭയമുണ്ടാകും. ഭയരക്ഷയ്‌ക്ക് ചെയ്യുന്ന തെറ്റുകള്‍ പാപത്തിലേക്ക് നമ്മെ നയിക്കും. അതിനാല്‍ നമ്മുടെ ചിന്തകള്‍ വേലിചാടിപ്പോകാതെ, ഭ്രമത്തില്‍ പെട്ടുപോകാതെ സൂക്ഷിക്കാന്‍ ഒരു സാധകന്‍ എപ്പോഴും പരിശ്രിച്ചുകൊണ്ടേയിരിക്കണം. എളുപ്പമല്ലിത്. കാരണം ദേഹവും ഇന്ദ്രിയങ്ങളും സമ്പത്തുകളുമെല്ലാം അടങ്ങുന്ന രണ്ടും മൂന്നും പാശങ്ങള്‍ നമ്മെ പാപം ചെയ്യാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും. ദത്തശ്രദ്ധരായിരിക്കണം ഓരോ ഉപാസകനും. പരമാവധി പാപത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുക.

സല്‍ചിന്തകള്‍കൊണ്ട് ഭ്രമത്തെ അകറ്റുക. മസ്തിഷ്‌കമന്ദിരത്തില്‍ ഭഗവാന്റെ ശോഭയെ എടുത്തണിയാന്‍ നമുക്ക് കഴിയണം. ദേഹബലം പാപം ചെയ്യാന്‍ പ്രേരിപ്പിക്കുമ്പോള്‍, ഉത്തമചിന്തകള്‍കൊണ്ടും പ്രവൃത്തികൊണ്ടും വ്രതപാലനംകൊണ്ടും അതു തടയണം. സമ്പത്ത് നമ്മെ പാപം ചെയ്യാന്‍ പ്രേരിപ്പിക്കുമ്പോള്‍, ദാനംകൊണ്ടും സാമൂഹ്യസേവനംകൊണ്ടും അതിനെ തടയാന്‍ നമുക്ക് കഴിയണം.

അതുകൊണ്ട് ഉപാസനകനാകുന്ന ഒരാള്‍, നിരന്തരം സത്‌സംഗങ്ങളിലൂടെയും സ്വാധ്യായത്തിലൂടെയും നമ്മുടെ ചിന്തകളേയും കര്‍മങ്ങളേയും നിരന്തരം ശുദ്ധീകരിച്ചുകൊണ്ടിരിക്കണം. 

സാമൂഹ്യപ്രതിബദ്ധതയോടെ, നിരന്തരം അഗതികളേയും അശരണരേയും ശുശ്രൂഷിച്ചുകൊണ്ടിരിക്കണം. അങ്ങനെ അഖണ്ഡവ്രതങ്ങള്‍ പാലിക്കുമ്പോള്‍ പരമേശ്വരന്‍ നമ്മില്‍ കൃപ ചൊരിഞ്ഞ് അഖണ്ഡമായ സുഖത്തെ പ്രദാനം ചെയ്യും. അങ്ങനെ ദീപ്തമായ ജീവിതം ഈ ലോകത്തിനുതന്നെ പ്രകാശമായിത്തീരും. മഹാവ്രതങ്ങളിലൂടെ ഉപാസനയില്‍ മുഴുകുക. അതാണ് അനന്താനന്ദത്തിന്റെ നാരായവേര്.

                                                                                                                 (അവസാനിച്ചു)

                                                                                                                                                     0495 2724700

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

Kerala

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

World

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

Kerala

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

പുതിയ വാര്‍ത്തകള്‍

ഉണക്കമുന്തിരി നിങ്ങൾ സ്ഥിരമായി കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വ്യാപക അക്രമം

‘എടോ എന്റെ റാങ്ക് ഡിജിപിക്കും മുകളില്‍; കാണിച്ചുതരാം…’ബൂത്തിനടുത്തെ വോട്ടുപിടിത്തം തടഞ്ഞ സിഐയ്‌ക്ക് ഇടത് എംഎല്‍എയുടെ ഭീഷണി

7,000 ടൺ ഭാരമുള്ള മുങ്ങിക്കപ്പൽ ; കരുത്തോടെ അരിധമൻ സൈന്യത്തിനൊപ്പം നിലയുറപ്പിക്കുമ്പോൾ ഇന്ത്യ കൂടുതൽ സുരക്ഷിതം

ശബരിമലക്കേസില്‍ വാദം തുടരുന്നു; ഭക്തര്‍ ക്ഷേത്രാചാരം പാലിക്കുക തന്നെ ചെയ്യണം: സുപ്രീംകോടതി

വനിതാ സംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ബാംഗ്ലൂരിലെ മലയാളികള്‍ കൂട്ടത്തോടെ ബസ് ബുക്ക് ചെയ്തെത്തി വോട്ട് ചെയ്തു : മടങ്ങിയത് കെ സുരേന്ദ്രനൊപ്പം സെൽഫിയെടുത്ത ശേഷം

പര്‍ദ്ദ ധരിച്ചുവന്ന് കള്ളവോട്ട് ചെയ്തയാള്‍ (ഇടത്ത്) തന്‍റെ മകള്‍ ഖദീജാ ബിവിയ്ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്തതിനാല്‍ ദുഖിച്ച് നില്‍ക്കുന്ന ഉമ്മ സമീറാ ബീവി (വലത്ത്)

ആരാണ് പര്‍ദ്ദ ധരിച്ച് വന്ന് ഖദീജ ബീവിയുടെ വോട്ട് തട്ടിയെടുത്തത്?പര്‍ദ്ദയെ തൊടാന്‍ പേടി; അതിനാല്‍ കള്ളവോട്ടറെ മനസ്സിലായില്ലെന്ന് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം ജില്ലയില്‍ ശക്തമായ പോളിംഗ് 76.98 ശതമാനം, കാട്ടാക്കടയിലും നേമത്തും 80 ശതമാനം കടന്നു

‘രാസാത്തി ഉന്നെ… തുടങ്ങിയാല്‍ ആനകള്‍ കാടിറങ്ങും, പാട്ടുകഴിഞ്ഞാല്‍ മടങ്ങും’ ; അന്ന് ഇളയരാജ പറഞ്ഞത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.