Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മൂകാംബികയുടെ തിരുസന്നിധിയില്‍

ടി.കെ.രവീന്ദ്രന്‍ by ടി.കെ.രവീന്ദ്രന്‍
Sep 30, 2019, 03:03 am IST
in Samskriti

പ്രസിദ്ധിയുടെ കൊടുമുടി താണ്ടുമ്പോള്‍ അതിനനുസരിച്ച് ഐതിഹ്യങ്ങളും പലതുണ്ടാവും. ഒരിക്കല്‍ കോലന്‍ എന്നു പേരായ മഹര്‍ഷി ഇവിടെ വളരെക്കാലം തപസ്സനുഷ്ഠിക്കുകയുണ്ടായി. ആ കാലഘട്ടത്തില്‍ത്തന്നെ കംഹാസുരന്‍ എന്നു പേരുള്ള അസുരനും അമരത്വം നേടുന്നതിനുവേണ്ടി മൃത്യുഞ്ജയ ശിവനെ തപസ്സു ചെയ്തുവന്നിരുന്നു. സന്തുഷ്ടനായ മഹാദേവന്‍ പ്രത്യക്ഷനായി. വരം ചോദിക്കാന്‍ സാധിക്കാത്ത വിധം വാഗ്‌ദേവിയായ സരസ്വതീദേവി അസുരനെ മൂകനാക്കിയിരുന്നു. ലോകരക്ഷാര്‍ത്ഥമായിട്ടായിരുന്നു സരസ്വതീദേവി അങ്ങനെ ചെയ്തത്. അങ്ങനെ കംഹാസുരന്റെ പേര് പിന്നീട് ‘മൂകാസുരന്‍’ എന്നു പ്രസിദ്ധമായി. ഇതില്‍ ക്രുദ്ധനായ മൂകാസുരന്‍ കോലമഹര്‍ഷിയെ നിരന്തരം ഉപദ്രവിക്കാനും വധിക്കാനും ശ്രമിച്ചു. ഒടുവില്‍ ദുര്‍ഗ്ഗാദേവി പ്രത്യക്ഷപ്പെട്ട് മൂകാസുരനെ വധിച്ചുവത്രെ. സന്തുഷ്ടനായ കോലമഹര്‍ഷിയുടെ അഭ്യര്‍ത്ഥനപ്രകാരം അവിടെ ദേവി കുടികൊണ്ടു എന്നാണ് സങ്കല്‍പം. മറ്റൊന്ന്, ശങ്കരാചാര്യ സ്വാമികള്‍ അനേക ദിനങ്ങള്‍ തപസ്സു ചെയ്തതിന്റ ഫലമായി സരസ്വതീദേവി പ്രത്യക്ഷപ്പെട്ടുവെന്നും അവിടെ പ്രതിഷ്ഠിച്ചു എന്നുമാണ്.  

ഞങ്ങള്‍ ഒന്നിച്ച് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചു. ദേവിയെ കണ്ടുതൊഴാന്‍ തിരുമുമ്പിലെത്തുമ്പോള്‍ വാക്കുകള്‍ക്കതീതമായ ഒരു നിര്‍വൃതി അനുഭവപ്പെടുന്നുണ്ടായിരുന്നു. സര്‍വ്വാഭീഷ്ടപ്രദായിനിയായ അമ്മയുടെ തിരുമുമ്പില്‍ തൊഴുകൈകളോടെ സര്‍വ്വം മറന്ന് തൊഴുതു. പല ദിക്കുകളില്‍നിന്നും വന്ന നിരവധി ഭക്തര്‍ വലിപ്പച്ചെറൂപ്പമില്ലാതെയാണ് ഇവിടെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത്. ഭഗവദ്‌സന്നിധിയില്‍ എല്ലാവരും സമന്മാരാണെന്ന ബോധം പകരുന്നതാണ് ഇവിടുത്തെ ആരാധന. തിരുമുറ്റത്തുകൂടെ പ്രദക്ഷിണം ചെയ്യുമ്പോള്‍ നിഷ്‌കളങ്കരായ പിഞ്ചുകുട്ടികള്‍  ഓടിച്ചാടി കളിക്കുന്നതു കാണാന്‍ നയനാനന്ദകരമാണ്. 

വിദ്യാരംഭവും കലാകാരന്മാരുടെ അരങ്ങേറ്റവും സാഹിത്യകാരന്മാരുടെ സാധനയും ഇവിടെ പ്രധാനമാണ്. സരസ്വതീകടാക്ഷത്തിനായി വിദ്യാര്‍ത്ഥികളും കലാകാരന്മാരും സാഹിത്യകാന്മാരും  മൂകാംബികാ ദേവിയെ വന്ദിച്ച് ആരാധിച്ചുവരുന്നു. അവിടെ സ്ഥിരമായി പ്രത്യേകമായി ഒരുക്കിയിട്ടുള്ള മണ്ഡപത്തില്‍ കച്ചേരി നടക്കുന്നു. അക്ഷരപുഷ്പങ്ങള്‍ അമ്മയുടെ പാദങ്ങളിലര്‍പ്പിച്ച് സായൂജ്യമടയുന്നത് കാണാമായിരുന്നൂ. അമ്മയുടെ അനുഗ്രഹം നേടി പുറത്തിറങ്ങുന്ന കലാകാരന്മാര്‍ക്ക് പിഴക്കാറില്ലെന്നാണ് വിശ്വാസം. വിദ്യ സുദീപ്തമായി പ്രസരിക്കാനും കലയെ വിരിയിക്കാനും അമ്മയുടെ അനുഗ്രഹവും വാത്സല്യവും നിദാനമാകും. വിദ്യ സരസുപോലെ ഒഴുകുന്നതാണല്ലോ. അങ്ങനെയാണ് വിദ്യയുടെ അധിദേവതയ്‌ക്ക് സരസ്വതി എന്ന് പേര് സിദ്ധിച്ചതും. സരസുപോലെ സ്വച്ഛമായി ഇടതടവില്ലാതെ പ്രവഹിക്കുന്നതാണ് വിദ്യ. വിദ്യയുടെ അധിദേവത സരസ്വതീദേവിയും.

വര്‍ദ്ധിച്ച ഭക്തജനത്തിരക്കുണ്ടെങ്കിലും അമ്മയെ കണ്ടു വണങ്ങുവാന്‍ ഒരു തടസ്സവും നേരിടേണ്ടി വരാറില്ല. സംതൃപ്തി പകരുന്ന ക്ഷേത്രദര്‍ശനം, ഇതുതന്നെയാണ് ലഭിക്കേണ്ടതും. 

ശക്തിയും ഐശ്വര്യവും വിദ്യയും സമന്വിതമായി പ്രദാനം ചെയ്യുന്ന ദേവതയാണ് മൂകാംബികാ ദേവി എന്നു പറഞ്ഞുവല്ലോ. ജീവിതത്തില്‍ മുന്നേറാന്‍ ഈ മൂന്നു കാര്യങ്ങളും സമതുലിത മായി നേടേണ്ടതാണ്. അതിനുള്ള അനുഗ്രഹവും അധിദേവതയെ സന്തോഷിപ്പിച്ച് പ്രയത്‌നപൂര്‍വ്വം നേടേണ്ടതാണ്. ശക്തിയും ഐശ്വര്യവും വിദ്യയും ഒരുമിച്ചു നേടിയാലേ ജീവിതത്തില്‍ മുന്നേറാനും സന്തുലിതാവസ്ഥ കൈവരിക്കാനും സാധിക്കൂ. വിദ്യ കൂടാതെ ശക്തിമാത്രമുള്ളയാള്‍ വിധ്വംസക പ്രവൃത്തികളിലൂടെയേ സഞ്ചരിക്കാന്‍ സാദ്ധ്യതയുള്ളൂ. അതുപോലെ ശക്തിയില്ലാത്ത വിദ്യകൊണ്ടെന്തു പ്രയോജനം? അതു നേടിയെടുക്കാനും നിലനിര്‍ത്താനും മറ്റുള്ളവരിലേക്കു പകരുന്നതിനും ശക്തിയുണ്ടെങ്കിലേ സാധിക്കൂ. ശക്തിയെന്നാല്‍ കേവലം ശാരീരികശക്തി മാത്രമല്ല, മാനസിക ദൃഢതയും ശക്തിയും അതില്‍ പെടും. ഇതില്‍ എല്ലാ കൂട്ടര്‍ക്കും ഐശ്വര്യം-ഈശ്വരാനുഗ്രഹം വേണം. അല്ലെങ്കില്‍ വിദ്യയും ശക്തിയും ഉണ്ടെങ്കില്‍ ഐശ്വര്യവും സ്വാഭാവികമായും ഉണ്ടാകും. ഇവിടെ ഗുരുവും ഈശ്വരനാണ്. ഗുരുവനുഗ്രം തന്നെ ഐശ്വര്യമാണ്. ഇതിന്റെയെല്ലാം സന്തുലനമാണ് ശരിയായ ഉയര്‍ച്ചയിലേക്കു നയിക്കുന്നത്. ഇവിടെ ഗുരു തത്വം ചിന്തനീയമാണ്. 

                                                                                                                 (തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പശ്ചിമേഷ്യന്‍ യുദ്ധം: ആഡംബര കപ്പല്‍ ടൂറിസത്തില്‍ കൊച്ചി തുറമുഖത്തിന് തിരിച്ചടി

India

പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറായ സാക്കിർ ഘാനി കൊല്ലപ്പെട്ടു ; വെടിയുണ്ടയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെടുത്തു

Kerala

ദിവസ വേതനത്തില്‍ അനദ്ധ്യാപക നിയമനം; സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തം

Education

അമൃതപുരിയില്‍ അന്താരാഷ്‌ട്ര റോബോട്ടിക്‌സ് കോണ്‍ഫറന്‍സ് ഡിസംബറില്‍; പ്രബന്ധങ്ങള്‍ ക്ഷണിച്ചു

India

സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ല , യോഗി സ്റ്റൈലിൽ സുവേന്ദു അധികാരി: ബംഗാളിൽ 12കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ പോലീസ് വെടിവച്ച് കൊന്നു  

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

CR 7:: ലോകകപ്പ് കിരീടമില്ലാത്ത രാജാവ്

ഡിഎസ്പി നടത്തിയത് 300 കോടിയുടെ അഴിമതി: വിവിധ ജില്ലകളിൽ വില്ല, ഫ്‌ളാറ്റുകൾ, ഏക്കറുകളോളം കൃഷിഭൂമി! അന്വേഷിച്ച പോലീസുകാർക്ക് ഞെട്ടൽ

റൊണാള്‍ഡോ ഒരു ഇതിഹാസം, ടീമിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്ന നേതാവ്: റോബര്‍ട്ടോ മാര്‍ട്ടിനെസ്

മത്സരശേഷം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്‌പെയിന്റെ ലാമിന്‍ യമാലും പരസ്പരം കൈകോര്‍ത്ത് ആശംസകള്‍ പങ്കുവയ്ക്കുന്നു

ഫിഫ ലോകകപ്പ്: പോര്‍ച്ചുഗലിന് സ് ‘പെയിന്‍’

ബദരീനാഥ് ക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ചവരെ വെറുതെ വിടില്ലെന്ന് ധാമി സർക്കാർ ; കേസ് അന്വേഷണത്തിന് മൂന്നംഗ ഉന്നതതല സമിതി രൂപീകരിച്ചു

ഒരു ലക്ഷം ഭവനങ്ങളില്‍ രാമായണ പാരായണത്തിനൊരുങ്ങി രാം പ്രസ്ഥാന്‍

ബദരീനാഥ് ക്ഷേത്രത്തിലെ അന്വേഷണത്തിന് നാലംഗ സമിതിയായി

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണത്തില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി

പാകിസ്ഥാന്റെ കാര്‍ഗോ വിമാനം അറബിക്കടലില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.