Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭീകര ക്യാംപുകളേക്കാള്‍ എത്രയോ ഭേദം സ്വന്തം രാജ്യത്തെ ജയില്‍; ജന്മനാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ച് ഐഎസ് വധുക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2019, 04:54 pm IST
in World

ദമാസ്‌കസ് : ജന്മ നാട്ടിലേക്ക് മടങ്ങാന്‍ അധികൃതര്‍ കനിയണമെന്ന് അപേക്ഷിച്ച് ഐഎസ് വധുക്കള്‍. സിറിയയിലെ അഭയാര്‍ഥി ക്യാംപിനേക്കാള്‍ ഏത്രയോ ഭേദമാണ് യുകെയിലെ ജെയില്‍. ചെയ്ത കുറ്റത്തിനു വിചാരണ നേരിട്ടു ശിക്ഷയേറ്റുവാങ്ങാന്‍ തയ്യാറാണെന്നും അറിയിച്ചാണ് ഐഎസ് വധുക്കള്‍ വീണ്ടും അപേക്ഷയുമായി എത്തിയിരിക്കുന്നത്. അന്താരാഷ്‌ട്ര മാധ്യമത്തിനു നല്‍കിയ വെളിപ്പെടുത്തലിലാണ് ഇക്കാര്യം അറിയിച്ചത്. 

ഛേദിക്കപ്പെട്ട ശിരസ്സുകള്‍ ചവറുവീപ്പകളിലും മറ്റും കിടക്കുന്നതുപോലും കണ്ടിട്ടുണ്ട്. എന്നാല്‍ അവയൊന്നും തന്നെ അസ്വസ്ഥയാക്കിയിട്ടില്ല എന്നാണ് യുകെയില്‍ ജനിച്ചു വളര്‍ന്ന ഷെമീമ ബീഗം ആദ്യം അറിയിച്ചത്. എന്നാല്‍ താന്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. അതിഭീകരമാണ് ഇപ്പോഴത്തെ അവസ്ഥ. ഉറ്റവരോ ഉടയവരോ കൂടെയില്ല. ഐഎസില്‍ ചേരാന്‍ തനിക്കൊപ്പം പുറപ്പെട്ടവരെല്ലാം അതിദാരുണമായി കൊല്ലപ്പെട്ടു. സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പിനേക്കാള്‍ ഏത്രയോ ഭേദമാണ് യുകെയിലെ ജയില്‍. ചെയ്ത കുറ്റത്തിനു വിചാരണ നേരിട്ടു ശിക്ഷയേറ്റുവാങ്ങാന്‍ തയ്യാറാണെന്നും ഷെമീമ അറിയിച്ചു. 

യുഎസില്‍ നിന്ന് ഐഎസില്‍ എത്തിയ ഹൂഡ മുത്താനയും ഷമീമയ്‌ക്കൊപ്പം സ്വദേശത്തേയ്‌ക്ക് മടങ്ങാന്‍ താത്പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഭീകരനില്‍നിന്നു ജനിച്ച മകന് ഉചിതമായ വിദ്യാഭ്യാസം നല്‍കാന്‍ സ്വദേശത്ത് തിരിച്ചെത്തണമെന്ന് മുത്താന അറിയിച്ചു. ഇവരെ അമേരിക്കയില്‍ കയറ്റരുതെന്ന് ട്വിറ്ററിലൂടെ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെക്ക് ട്രംപ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഐഎസ് ഭീകരര്‍ പിടികൂടി ലൈംഗിക അടിമയാക്കിയ നാദിയ മുറാദ് എന്ന യസീദി സ്ത്രീയിലൂടെയാണ്. വടക്കു കിഴക്കന്‍ നൈജീരിയയില്‍ ബൊക്കൊ ഹറാം ഭീകരരുടെ കുടുംബങ്ങള്‍ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ കഥ തന്നെയാണ് ഐഎസ് വധുക്കളുടെ കാര്യത്തിലുമെന്നാണ് നാദിയ മുറാദ് അറിയിച്ചത്. 

ബെത്‌നള്‍ ഗ്രീന്‍ അക്കാദമി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്ന 15 കാരായ ഷെമീമ ബീഗവും അമീറ അബേസും ഖദീജ സുല്‍ത്താന(16) എന്ന മറ്റൊരു വിദ്യാര്‍ത്ഥിക്കൊപ്പമാണ് 2015 ല്‍ ഈസ്റ്റ് ലണ്ടനില്‍നിന്നു സിറിയയിലേക്ക് പുറപ്പെട്ടത്. ഇവരില്‍ ഒരാള്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് എന്തുപറ്റിയെന്ന് വിവരമില്ലെന്നാണ് ഷെമീമ പറയുന്നത്. 

27 കാരനായ ഇസ്ലാമിലേക്ക് മതം മാറിയ ഡച്ചുകാരനായിരുന്നു ഷമീമയുടെ ഭര്‍ത്താവ്. ഇയാള്‍ സിറിയന്‍ പട്ടാളത്തിനു മുന്നില്‍ കീഴങ്ങിയതോടെ ഷമീമ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് മാറുകയായിരുന്നു. സിറിയയില്‍ വെച്ച് മുന്നു തവണ ഗര്‍ഭിണിയായ ഇവരുടെ കുട്ടികളെല്ലാം പോഷകാഹാരക്കുറവ് മൂലം മരിച്ചു. അവസാനത്തെ കുട്ടിയെ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ഷമീമ നാട്ടിലേക്ക് തിരിച്ചു വരാന്‍ താത്പ്പര്യം പ്രകടിപ്പിച്ചതാണ്. എന്നാല്‍ ഇവരുടെ പൗരത്വം ബ്രിട്ടണ്‍ റദ്ദാക്കുകയായിരുന്നു. പിന്നീട് ഇവര്‍ പ്രസവിച്ചെങ്കിലും ആരോഗ്യക്കുറവ് മൂലം കുട്ടി മരിച്ചു. 

അതേസമയം അമേരിക്കക്കാരെ ഒന്നടങ്കം കൊല്ലണമെന്ന് ആഹ്വാനം ചെയ്ത മുത്താനയും ഐഎസ് ആശയങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച ഷമീമയും തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നത് ഐഎസ് ഭീകരര്‍ ഒന്നടങ്കം കൊല്ലപ്പെട്ടത് മൂലമാണ്. ഇവരോട് യാതൊരു ദയയും കാണിക്കേണ്ടതില്ലെന്നുമാണ് ലോകരാഷ്‌ട്രങ്ങളുടെ നിലപാട്. ഷമീമ ദയ അര്‍ഹിക്കുന്നില്ലെന്ന് യുകെയും മുത്താനയെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നു യുഎസും ശക്തമായ താക്കീത് നല്‍കിക്കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

Kerala

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

World

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

Kerala

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

India

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

പുതിയ വാര്‍ത്തകള്‍

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.