Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭീകര ക്യാംപുകളേക്കാള്‍ എത്രയോ ഭേദം സ്വന്തം രാജ്യത്തെ ജയില്‍; ജന്മനാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ച് ഐഎസ് വധുക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2019, 04:54 pm IST
in World

ദമാസ്‌കസ് : ജന്മ നാട്ടിലേക്ക് മടങ്ങാന്‍ അധികൃതര്‍ കനിയണമെന്ന് അപേക്ഷിച്ച് ഐഎസ് വധുക്കള്‍. സിറിയയിലെ അഭയാര്‍ഥി ക്യാംപിനേക്കാള്‍ ഏത്രയോ ഭേദമാണ് യുകെയിലെ ജെയില്‍. ചെയ്ത കുറ്റത്തിനു വിചാരണ നേരിട്ടു ശിക്ഷയേറ്റുവാങ്ങാന്‍ തയ്യാറാണെന്നും അറിയിച്ചാണ് ഐഎസ് വധുക്കള്‍ വീണ്ടും അപേക്ഷയുമായി എത്തിയിരിക്കുന്നത്. അന്താരാഷ്‌ട്ര മാധ്യമത്തിനു നല്‍കിയ വെളിപ്പെടുത്തലിലാണ് ഇക്കാര്യം അറിയിച്ചത്. 

ഛേദിക്കപ്പെട്ട ശിരസ്സുകള്‍ ചവറുവീപ്പകളിലും മറ്റും കിടക്കുന്നതുപോലും കണ്ടിട്ടുണ്ട്. എന്നാല്‍ അവയൊന്നും തന്നെ അസ്വസ്ഥയാക്കിയിട്ടില്ല എന്നാണ് യുകെയില്‍ ജനിച്ചു വളര്‍ന്ന ഷെമീമ ബീഗം ആദ്യം അറിയിച്ചത്. എന്നാല്‍ താന്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. അതിഭീകരമാണ് ഇപ്പോഴത്തെ അവസ്ഥ. ഉറ്റവരോ ഉടയവരോ കൂടെയില്ല. ഐഎസില്‍ ചേരാന്‍ തനിക്കൊപ്പം പുറപ്പെട്ടവരെല്ലാം അതിദാരുണമായി കൊല്ലപ്പെട്ടു. സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പിനേക്കാള്‍ ഏത്രയോ ഭേദമാണ് യുകെയിലെ ജയില്‍. ചെയ്ത കുറ്റത്തിനു വിചാരണ നേരിട്ടു ശിക്ഷയേറ്റുവാങ്ങാന്‍ തയ്യാറാണെന്നും ഷെമീമ അറിയിച്ചു. 

യുഎസില്‍ നിന്ന് ഐഎസില്‍ എത്തിയ ഹൂഡ മുത്താനയും ഷമീമയ്‌ക്കൊപ്പം സ്വദേശത്തേയ്‌ക്ക് മടങ്ങാന്‍ താത്പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഭീകരനില്‍നിന്നു ജനിച്ച മകന് ഉചിതമായ വിദ്യാഭ്യാസം നല്‍കാന്‍ സ്വദേശത്ത് തിരിച്ചെത്തണമെന്ന് മുത്താന അറിയിച്ചു. ഇവരെ അമേരിക്കയില്‍ കയറ്റരുതെന്ന് ട്വിറ്ററിലൂടെ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെക്ക് ട്രംപ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഐഎസ് ഭീകരര്‍ പിടികൂടി ലൈംഗിക അടിമയാക്കിയ നാദിയ മുറാദ് എന്ന യസീദി സ്ത്രീയിലൂടെയാണ്. വടക്കു കിഴക്കന്‍ നൈജീരിയയില്‍ ബൊക്കൊ ഹറാം ഭീകരരുടെ കുടുംബങ്ങള്‍ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ കഥ തന്നെയാണ് ഐഎസ് വധുക്കളുടെ കാര്യത്തിലുമെന്നാണ് നാദിയ മുറാദ് അറിയിച്ചത്. 

ബെത്‌നള്‍ ഗ്രീന്‍ അക്കാദമി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്ന 15 കാരായ ഷെമീമ ബീഗവും അമീറ അബേസും ഖദീജ സുല്‍ത്താന(16) എന്ന മറ്റൊരു വിദ്യാര്‍ത്ഥിക്കൊപ്പമാണ് 2015 ല്‍ ഈസ്റ്റ് ലണ്ടനില്‍നിന്നു സിറിയയിലേക്ക് പുറപ്പെട്ടത്. ഇവരില്‍ ഒരാള്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് എന്തുപറ്റിയെന്ന് വിവരമില്ലെന്നാണ് ഷെമീമ പറയുന്നത്. 

27 കാരനായ ഇസ്ലാമിലേക്ക് മതം മാറിയ ഡച്ചുകാരനായിരുന്നു ഷമീമയുടെ ഭര്‍ത്താവ്. ഇയാള്‍ സിറിയന്‍ പട്ടാളത്തിനു മുന്നില്‍ കീഴങ്ങിയതോടെ ഷമീമ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് മാറുകയായിരുന്നു. സിറിയയില്‍ വെച്ച് മുന്നു തവണ ഗര്‍ഭിണിയായ ഇവരുടെ കുട്ടികളെല്ലാം പോഷകാഹാരക്കുറവ് മൂലം മരിച്ചു. അവസാനത്തെ കുട്ടിയെ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ഷമീമ നാട്ടിലേക്ക് തിരിച്ചു വരാന്‍ താത്പ്പര്യം പ്രകടിപ്പിച്ചതാണ്. എന്നാല്‍ ഇവരുടെ പൗരത്വം ബ്രിട്ടണ്‍ റദ്ദാക്കുകയായിരുന്നു. പിന്നീട് ഇവര്‍ പ്രസവിച്ചെങ്കിലും ആരോഗ്യക്കുറവ് മൂലം കുട്ടി മരിച്ചു. 

അതേസമയം അമേരിക്കക്കാരെ ഒന്നടങ്കം കൊല്ലണമെന്ന് ആഹ്വാനം ചെയ്ത മുത്താനയും ഐഎസ് ആശയങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച ഷമീമയും തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നത് ഐഎസ് ഭീകരര്‍ ഒന്നടങ്കം കൊല്ലപ്പെട്ടത് മൂലമാണ്. ഇവരോട് യാതൊരു ദയയും കാണിക്കേണ്ടതില്ലെന്നുമാണ് ലോകരാഷ്‌ട്രങ്ങളുടെ നിലപാട്. ഷമീമ ദയ അര്‍ഹിക്കുന്നില്ലെന്ന് യുകെയും മുത്താനയെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നു യുഎസും ശക്തമായ താക്കീത് നല്‍കിക്കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

Kerala

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

Kerala

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

Kerala

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

പുതിയ വാര്‍ത്തകള്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.