Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫ്‌ളാറ്റ് പൊളിക്കുന്നവര്‍ പ്രസംഗിക്കുന്നവര്‍ എന്തുകൊണ്ട് മൂന്നര സെന്റിലെ ജോണ്‍സന്റെ കൂര പൊളിച്ചപ്പോള്‍ മാനുഷിക പരിഗണന കാണിച്ചില്ല; നഷ്ടമായത് സുരക്ഷിതമായി അന്തിയുറങ്ങാമെന്ന പാവപ്പെട്ട കുടുംബത്തിന്റെ പ്രതീക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2019, 02:59 pm IST
in Kerala

മരട് : അംബരചുംബിയായ ഫ്‌ളാറ്റ് പൊളിക്കരുതെന്ന് പ്രസംഗിക്കുന്നവര്‍ തീരദേശ പരിപാലന നിയമം ചൂണ്ടിക്കാട്ടി തലചായ്‌ക്കാന്‍ കൂരയില്ലാതായ ഒരുകുടുംബത്തിന്റ ദുരിതങ്ങള്‍ അറിയുന്നില്ല. മരട് ഫ്‌ളാറ്റ് ഉടമകളുടെ മറവില്‍ നിര്‍മാണ കമ്പനികള്‍ക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ തന്നെയാണ് നഗരസഭ 31ാം ഡിവിഷനിലെ പരേതനായ ജോണ്‍സണിന്റെ ഭാര്യ സുജയും പറക്കമുറ്റാത്ത രണ്ട് മക്കളുടേയും കിടപ്പാടം ഇല്ലാതാക്കിയത്. 

മൂന്നര സെന്റില്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കാറായപ്പോഴാണ് ഇതേ ഉദ്യോഗസ്ഥര്‍ തന്നെ മണ്ണുമാന്തി യന്ത്രവുമായെത്തി സുരക്ഷിതമായി അന്തിയുറങ്ങാമെന്ന അവര്‍ ആശ്വസിച്ചിരുന്ന വീട് പൊളിച്ചത്. 

ക്ഷീരകര്‍ഷകനായ നെട്ടൂര്‍ പാടപ്പുരയ്‌ക്കല്‍ ജോണ്‍സണ്‍ ആധാരം പണയംവച്ച് സൊെസെറ്റിയില്‍നിന്നു പത്തുലക്ഷം രൂപ വായ്‌പ വാങ്ങിയാണ് 2015ല്‍ തന്റെ മൂന്നര സെന്റില്‍ വീടുപണി തുടങ്ങിയത്. വീട് നിര്‍മിക്കാനായി നഗരസഭയില്‍ അപേക്ഷ നല്‍കിയിരുന്നു. പണി തുടര്‍ന്ന് മേല്‍ക്കൂര വാര്‍ക്കുന്നിടത്തോളം എത്തിയപ്പോഴാണ് മരട് നഗരസഭയില്‍നിന്നു സ്റ്റോപ്പ് മെമ്മോയെത്തിയത്.

സ്ഥലംകൈയേറി പെര്‍മിറ്റ് നേടാതെ തീരദേശനിയമം ലംഘിച്ചു പണിതതായാണ് നഗരസഭ ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. അതിന് രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും പൊളിക്കാനുള്ള നോട്ടീസും നല്‍കി വീട് പൊളിക്കുകായിരുന്നു. വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനാകാതെ ജോണ്‍സണ്‍ പോയതോടെ സുജയും മക്കളും എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായാവസ്ഥയിലാണിപ്പോള്‍. തോട്ടടുത്തുള്ള കുടുംബ വീട്ടിലാണ് അവര്‍ ഇപ്പോള്‍ താമസിക്കുന്നത്. 

നിരവധി അവകാശികളുള്ള ഈ വീട്ടില്‍ എക്കാലവും ഇടമുണ്ടാകില്ല. ഇവരുടെ പൊളിച്ചുമാറ്റിയ വീടിനു തൊട്ടടുത്തായി രണ്ടു വീടുകള്‍ അതേ സമയത്തു നിര്‍മാണം പൂര്‍ത്തിയായിരുന്നു. എന്നാല്‍ ജോണ്‍സന്റെ കിടപ്പാടം കളഞ്ഞ തീരദേശനിയമം അവയുടെ കാര്യത്തില്‍ പ്രസക്തമായില്ല.

തീരദേശച്ചട്ടത്തിന്റെ പേരില്‍ വീട് പൊളിച്ചുകളഞ്ഞ സ്ഥലമല്ലേ. ഇനി വീട് നിര്‍മിക്കാനും തടസമുണ്ടാകും. അതിനാല്‍ വാങ്ങാനാളില്ലെന്നും സുജ പരാതിപ്പെട്ടു. തങ്ങളുടെ നിസ്സഹായാവസ്ഥ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനാണ് സുജയും മക്കളും തീരുമാനിച്ചിരിക്കുന്നത്. 

അതേസമയം നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ ക്രമക്കേടുകള്‍ പരിശോധിക്കണമെന്നും ആരെങ്കിലും തെറ്റ് കാണിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നുമാണു തന്റെ നിലപാടെന്ന് മരട് നഗരസഭാ വൈസ് ചെയര്‍മാന്‍ ബോബന്‍ നെടുംപറമ്പില്‍ അറിയിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

India

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

India

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

World

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

India

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.