Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മുഖ്യപ്രാണനും പരമാത്മാവില്‍നിന്ന്

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Aug 20, 2019, 09:08 pm IST
in Samskriti

പ്രാണാണുത്വാധികരണം

മൂന്നാം അധികരണമായ ഇതില്‍ ഒരു സൂത്രം മാത്രമേയുള്ളൂ.

സൂത്രം  അണവശ്ച

പ്രാണങ്ങള്‍ അണുപോലെ സൂക്ഷ്മങ്ങളും പരിച്ഛിന്നങ്ങളുമാണ്.

സൂക്ഷ്മഭൂതങ്ങള്‍ അല്ലെങ്കില്‍ തന്മാത്രകള്‍ പരമാത്മാവില്‍ നിന്നും ഉണ്ടായവയാണ്.

ഇന്ദിയങ്ങളുടെ സ്വരൂപത്തെപ്പറ്റിയാണ് പറയുന്നത്. ഇന്ദ്രിയങ്ങള്‍ അഥവാ പ്രാണങ്ങള്‍ സ്ഥൂലമാണ് എങ്കില്‍ മരിക്കുന്നയാളുടെ ദേഹത്തില്‍ നിന്ന് പോകുമ്പോള്‍ കാണേണ്ടതാണ്. അങ്ങനെ കാണാത്തതിനാല്‍ പ്രാണന്‍ സൂക്ഷ്മരൂപിയാണ്. മാത്രമല്ല അത് സര്‍വവ്യാപിയല്ല. ഓരോ ദേഹത്തിലും പരിച്ഛിന്നമായിരിക്കുകയാണ്. ‘ച’ എന്ന ശബ്ദം പരിച്ഛിന്നതയെയാണ് സൂത്രത്തില്‍ സൂചിപ്പിക്കുന്നത്.

സൂക്ഷ്മവും പരിച്ഛിന്നവുമായതിനാലാണ്

ദേഹത്തില്‍ പ്രവേശിക്കുകയും പോവുകയും ചെയ്യുക എന്നത് സംഭവിക്കുന്നത് ഇതിനെപ്പറ്റിയുള്ള ഗതി  ആഗതി ശാസ്ത്രം വെറുതെയാകാന്‍ പാടില്ല.ഈ സൂത്രത്തിന്റെ അര്‍ത്ഥത്തെപ്പറ്റി വിദ്വാന്‍മാര്‍ പല അഭിപ്രായങ്ങള്‍ പറയുന്നു. അണു എന്നതിന് പരമാണു എന്ന് അര്‍ത്ഥമെന്ന് ഒരു കൂട്ടര്‍ പറയുന്നു. അണു എന്നത് ഇന്ദ്രിയങ്ങളെയെന്ന് മറ്റു ചിലര്‍ കണക്കാക്കുന്നു. അണു ശബ്ദത്തിന് തന്മാത്രകളെന്നും അര്‍ത്ഥമുണ്ട്. അതിനാല്‍ തന്മാത്രകളായ ശബ്ദം മുതലായ വിഷയങ്ങളും സൂക്ഷ്മ ഭൂതങ്ങളും പരമാത്മാവില്‍ നിന്നും ഉണ്ടായി എന്ന് സാധാരണയായി അര്‍ത്ഥമെടുക്കുന്നു.

പ്രാണശ്രൈഷ്ഠ്യാധികരണം

നാലാമത്തേതായ ഈ അധികരണത്തിലും ഒരു സൂത്രം മാത്രമാണുള്ളത്.

സൂത്രം  ശ്രേഷ്ഠശ്ച

ശ്രേഷ്ഠനായ മുഖ്യ പ്രാണനും ബ്രഹ്മത്തില്‍ നിന്ന് ഉദ്ഭവിച്ചതാണ്. പ്രാണങ്ങള്‍ എന്നതിന് ഇന്ദ്രിയങ്ങള്‍ എന്നര്‍ത്ഥമുണ്ടെങ്കിലും സ്വയം അഞ്ചായി വിഭജിച്ച്  ഈ ദേഹത്തെ നിലനിര്‍ത്തിക്കൊണ്ടിരിക്കുന്ന പ്രാണനെയാണ് മുഖ്യ പ്രാണന്‍ എന്ന് പറയുന്നത്. പ്രാണന്‍, അപാനന്‍, ഉദാനന്‍, സമാനന്‍, വ്യാനന്‍ എന്നിങ്ങനെ അഞ്ചായിത്തിരിഞ്ഞ് പ്രവര്‍ത്തിക്കുന്നതാണ് മുഖ്യ പ്രാണന്‍. ഇന്ദ്രിയങ്ങളെല്ലാം വിട്ടുപോയാലും ദേഹം നില്‍ക്കുമെന്നും പ്രാണന്‍ പോയാല്‍ ഒന്നിനും നിലനില്‍പ്പില്ലെന്നും വ്യക്തമാക്കുന്ന ഒരു ചരിതം ബൃഹദാരണ്യകോപനിഷത്തിലുണ്ട്. നീയില്ലാതെ ഞങ്ങള്‍ക്ക് ജീവിക്കാനാവില്ലെന്ന് മറ്റ് പ്രാണങ്ങള്‍ മുഖ്യ പ്രാണനെ സ്തുതിക്കുന്നതും ഇവിടെ കാണാം. മുഖ്യ പ്രാണന്‍ ശ്രേഷ്ഠനും ജ്യേഷ്ഠനുമാണെന്ന് ഛാന്ദോഗ്യത്തില്‍ പറയുന്നുണ്ട്. ആ മുഖ്യ പ്രാണനും മനസ്സും ഇന്ദ്രിയങ്ങളുണ്ടായ പോലെ ബ്രഹ്മത്തില്‍ നിന്നും ഉണ്ടായതാണ്.

മുണ്ഡകത്തില്‍ ഇത് ‘ഏതസ്മാ ജായതേ പ്രാണോ മനഃ സര്‍വേന്ദ്രിയാണി ച’ എന്ന് വിശദമാക്കുന്നുണ്ട്. മൂലപ്രകൃതിയെപ്പറ്റി പറയുമ്പോള്‍  ‘അപ്രാണോ ഹ്യമനാ ശുഭ്രഃ’ പ്രാണനും മനസ്സും ഇന്ദ്രിയങ്ങളുമുണ്ടായിരുന്നില്ല എന്ന് പറയുന്നുണ്ട്. ആയതിനാല്‍ മറ്റുള്ളവയെയൊക്കെപ്പോലെ മുഖ്യ പ്രാണനും പരമാത്മാവില്‍ നിന്നാണ് ഉണ്ടായത് എന്ന് ഉറപ്പാക്കാം.

                                                                                                                                                                                           9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

അപ്രതീക്ഷിത ഭാഗ്യയോഗവും മികച്ച കരിയർ പുരോഗതിയും! സമ്പൂർണ്ണ രാശിഫലം

Spiritual

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

Kerala

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

Ernakulam

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.