Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദശരഥന്റെ പശ്ചാത്താപം

ടി.കെ.രവീന്ദ്രന്‍ by ടി.കെ.രവീന്ദ്രന്‍
Jul 24, 2019, 03:09 am IST
in Samskriti

രാമസീതാലക്ഷ്മണന്മാരുടെ വനവാസകാലം. അവരുടെ വിയോഗം പിതാവായ ദശരഥനെ തെല്ലൊന്നുമല്ല വേദനിപ്പിക്കുന്നത്. ഓരോ ദിനവും അവരെത്തന്നെ ചിന്തിച്ച് വിവശനായി ക്ഷീണിതനാവുകയാണ്. തന്റെ അവസാനകാലമായി എന്ന് ദശരഥന് ബോദ്ധ്യമായി. ആ സമയത്താണ് മന്ത്രിശ്രേഷ്ഠനായ സുമന്ത്രര്‍ അവരുടെ അരികെനിന്നും വളരെ ശോകത്തോടുകൂടി അയോദ്ധ്യയില്‍ എത്തുന്നത്. 

അവരുടെ അടുത്തുനിന്നും തിരിച്ചുവന്ന സുമന്ത്രരോട് വിവരങ്ങളെല്ലാം ചോദിക്കുന്നു. രാഘവന്‍ സോദര (ലക്ഷ്മണ)നോടും ജനകാത്മജ (സീത)യോടും കൂടി ഏതു ദിക്കിലാണ് കഴിയുന്നതെന്ന് തിരക്കി. ലക്ഷ്മണനെയും സീതയെയും കുറിച്ച് പ്രത്യേകമായിട്ടു തന്നെ അന്വേഷിച്ചു. അവര്‍ ഗംഗാതീരത്തില്‍ ശൃംഗിവേരം എന്നു പേരുള്ള സ്ഥലത്ത് കഴിയുന്നുവെന്നും ആ സമയത്ത് ശൃംഗിവേരാധിപനായ ഗുഹന്‍ ഫലമൂലാദികള്‍ കൊണ്ടുവന്നു കൊടുത്തതായും പറഞ്ഞു. മാത്രവുമല്ല, ഞങ്ങളെക്കുറിച്ച് ദുഃഖിക്കരുതെന്ന് അറിയിക്കാന്‍ പറഞ്ഞതായും പറഞ്ഞു. ഇതുകേട്ട കൗസല്യ ദശരഥനെ കുറ്റപ്പെടുത്തി കരയാന്‍ തുടങ്ങിയപ്പോള്‍, പുണ്ണില്‍ തീക്കൊള്ളി വെയ്‌ക്കുന്നതുപോലെ എന്നെ വീണ്ടും വീണ്ടും ദുഃഖിപ്പിക്കാതിരിക്കൂ എന്ന് ദശരഥന്‍ ഗദ്ഗദത്തോടെ പറഞ്ഞു. അപ്പോള്‍, മുമ്പുണ്ടായ ഒരു സംഭവം ഓര്‍മ്മ വന്നു. ഒരു തപോധനന്‍ തന്റെ പ്രാണവിയോഗ സമയത്ത് തന്നെ ശപിച്ച കാര്യം സ്മൃതിപഥത്തില്‍ വന്നു. 

തന്റെ വൃദ്ധരായ മാതാപിതാക്കള്‍ക്കുവേണ്ടി കുംഭവുമായി വെള്ളമെടുക്കാന്‍ വന്ന മുനികുമാരനെ, വെള്ളം കുംഭത്തില്‍ നിറയുന്ന ശബ്ദംകേട്ട് ആന തുമ്പിക്കൈകൊണ്ട് വെള്ളം കോരുന്ന ശബ്ദമാണെന്നു കരുതി,  നായാട്ടിനു പോയ താന്‍ അമ്പെയ്യുകയുണ്ടായി. അമ്പു പോയി തറച്ചത് മുനികുമാരന്റെ ദേഹത്തായിരുന്നു. ആ പ്രാണവേദനയില്‍ മുനികുമാരന്‍ എന്നെ ശപിക്കുന്നു. ആ ശാപത്തിന്റെ ഫലമാണ് ഞാനിന്ന് പുത്രവിയോഗത്താല്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് ബോദ്ധ്യം വന്നു. ശാപകാലം നമുക്കുപഹതമായിതു താപസവാക്യമസത്യമായും വരാം എന്നു പറഞ്ഞുകൊണ്ട് ദശരഥന്‍ വിലപിക്കുന്നു. അവസാനം രാമനെയും സീതയെയും ലക്ഷ്മണനെയും വിളിച്ചു കരഞ്ഞുകൊണ്ട് രാജീവനേത്രനെ ചിന്തിച്ചുകൊണ്ട് ദേഹവിയോഗം സംഭവിച്ചു. 

കേവലം ക്രീഡാമാത്രമായിട്ടു അറിയാതെപോലും മറ്റു ജീവികളെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്താല്‍, പ്രത്യേകിച്ച് തപോധനരായി മുനിവൃത്തിയില്‍ കഴിയുന്നവരെ, അഗ്‌നിയില്‍ വിരല്‍ കുത്തിയാല്‍ പൊള്ളുന്നതെന്നപോലെ, അതിന്റെ ഫലം അനുഭവിക്കേണ്ടാണ്. അഗ്‌നി ചൂടുള്ളതാണ്. അത് അറിഞ്ഞോ അറിയാതെയോ സ്പര്‍ശിക്കാനിടയായാല്‍ പൊള്ളുമെന്നത് നിശ്ചയമാണ്. അത്തരം അനുഭവമാണ് ദശരഥ മഹാരാജാവിന് വന്നുചേര്‍ന്നിരിക്കുന്നത്. തമാശയായിട്ടുപോലും ഒരു ജീവിയെയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യരുതെന്ന് സാരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

ടാന്‍സാനിയയിലെ ഹിന്ദു സ്വയംസേവക സംഘം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഹിന്ദുപരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍
World

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം
Kerala

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

Kerala

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

Kerala

മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ തമ്മിലടി; സീനിയോറിറ്റി പറഞ്ഞ് ചെന്നിത്തല, ലീഗിന്റെ ശിപാര്‍ശയില്‍ സതീശന്‍

പുതിയ വാര്‍ത്തകള്‍

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

യുഎസ് സേനയ്‌ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ പിന്നെയുണ്ടാകില്ലെന്ന് ട്രംപ്

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

ചരിത്രം കുറിച്ച് സിന്നര്‍ !

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.