Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചെടുക്കാന്‍ ഷൈലജയുടെ വ്യാജ പ്രചരണം; ‘പ്രധാനമന്ത്രി മാതൃ വന്ദന യോജന’യില്‍ നിന്നും പ്രധാനമന്ത്രിയുടെ പേര് മനപൂര്‍വ്വം വെട്ടിമാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2019, 01:59 pm IST
in Kerala

തിരുവനന്തപുരം: രാജ്യത്തെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായുള്ള ‘പ്രധാനമന്ത്രി മാതൃ വന്ദന യോജന’ പദ്ധതി പേര് വെട്ടിമാറ്റി ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. പ്രധാനമന്ത്രിയുടെ പേര് മറച്ചുവെച്ചാണ് പദ്ധതി സംബന്ധിച്ചുള്ള അറിയിപ്പ് ഷൈലജ ഇറക്കിയത്. കഴിഞ്ഞ പുതുവത്സര തലേന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതി പ്രഖ്യാപിച്ചത്.സ്ത്രീകള്‍ക്ക് ആദ്യ പ്രസവത്തിനു 6000 രൂപ ധനസഹായം നല്‍കുന്നതാണ് ഈ പദ്ധതി. നിലവില്‍ 53 ജില്ലകളില്‍ പൈലറ്റ് പ്രൊജക്റ്റായി നടപ്പാക്കിയ ഈ പദ്ധതി ഫെബ്രുവരിയില്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിച്ചിരുന്നു. 

ആദ്യ പ്രസവത്തിന് 5,000 രൂപ ലഭ്യമാക്കുന്ന മാതൃ വന്ദന യോജന പദ്ധതിയുടെ നടത്തിപ്പിന് സംസ്ഥാനവിഹിതമായ 7.13 കോടി രൂപ അനുവദിച്ചെന്നാണ് മന്ത്രി റിലീസ് ഇറക്കിയയത്. എന്നാല്‍, പദ്ധതിയുടെ ക്രെഡിറ്റ് കേന്ദ്ര സര്‍ക്കാരിന് പോകാതെ ആദ്യ ഭാഗത്തുള്ള പ്രധാനമന്ത്രിയെന്നുള്ള പേര് മനപൂര്‍വം വെട്ടിമാറ്റുകയായിരുന്നു. പദ്ധതിയുടെ 80 ശതമാനം തുകയും കേന്ദ്ര സര്‍ക്കാരാണ് നല്‍കുന്നത്. ഇതു മറച്ചുവെച്ചാണ് ശൈലജയുടെ വ്യാജച്രചാരണം. 

 2018 ജനുവരി മുതല്‍ ഇതുവരെ മൂന്നു ലക്ഷത്തിലധികം പേരാണ് പ്രധാനമന്ത്രി  മാതൃ വന്ദന യോജന പദ്ധതിയുടെ അനുകൂല്യം നേടിയത്. തൊഴില്‍ ചെയ്ത് ജീവിക്കുന്ന സ്ത്രീകള്‍ക്ക് അവരുടെ ഗര്‍ഭ /പ്രസവ കാലയളവിലുണ്ടാകുന്ന തൊഴില്‍ / വരുമാന നഷ്ടം ഒരു പരിധിവരെ പരിഹരിക്കുന്നതിനും ഗര്‍ഭ/പ്രസവ കാലയളവില്‍ സ്ത്രീക്കും കുഞ്ഞിനും ആവശ്യമായ പോഷക പരിചരണം ഉറപ്പാക്കുന്നതിനും വേണ്ടിയുള്ളതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതി ആരംഭിച്ചത്.. 19 വയസിനുമേല്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അവരുടെ ആദ്യത്തെ സജീവ ജനനത്തിന് 5,000 രൂപ ആനുകൂല്യമായി ലഭിക്കുന്നു. 1000, 2000, 2000 എന്നിങ്ങനെ മൂന്ന് ഗഡുക്കളായി ഈ തുക ഗുണഭോക്താവിന്റെ ബാങ്ക് / പോസ്റ്റ് ഓഫീസ് അക്കൗണ്ട് വഴി നല്‍കും. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ഇല്ലാത്തവരും മറ്റേതെങ്കിലും പ്രസവാനുകൂല്യം ലഭിക്കാത്തവരുമായ എല്ലാ സ്ത്രീകളും പദ്ധതിയില്‍ ഗുണഭോക്താക്കളാകാം. 

ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിധം

  1. നിശ്ചിത യോഗ്യത ഉള്ള സ്ത്രീകള്‍ക്ക് അടുത്തുള അങ്ങനവാടികളിലോ സംസ്ഥാന ഗവര്‍മെന്റ് ആരോഗ്യ കേന്ദ്രങ്ങളിലോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
  2. രേങിസ്ട്രറേന്‍ സമയത്ത് ഗുണഭോക്തവ്,നിര്ധേസിചിരിക്കുന്ന 1-A അപേക്ഷ ഫോറം പൂരിപ്പിച് നല്‍കേണ്ടതാണ്.അതോടൊപ്പം ആധികാരികമായ രേഖകള്‍ /ഭാര്യയുടെയും ഭര്‍ത്താവിന്റെയും സമ്മതപത്രം at the AWC/ അന്ഗീകൃത ആരോഗ്യ സംവിധാനം.ഇതോടൊപ്പം ഭാര്യയുടെയും ഭര്‍ത്താവിന്റെയും ആധാര്‍ വിവരങ്ങള്‍ കൂടി രേഖാമൂലം നല്‍കേണ്ടതാണ്.ഭാര്യയുടെ/ഭര്‍ത്താവിന്റെ കുടുംബ അംഗങ്ങളുടെ മൊബൈല്‍ നമ്പരും ബാങ്ക് പോസ്റ്റ്‌ ഓഫിസ് അക്കൗണ്ട്‌ വിവരങ്ങളും നല്‍കണം.
  3. നിര്‍ദ്ധിഷ്ട ഫോറം (S)അംഗന്‍വാടി വഴിയോ അംന്ഗീകൃത ആരോഗ്യ സംവിധാനഗളിലുടെയോ സൗജന്യമായി ലഭിക്കുന്നതാണ്.ഈ ഫോറം മിനിസ്ട്രി ഓഫ് വുമന്‍ ആന്‍ഡ്‌ ചൈല്‍ഡ് ഡെവലപ്മെന്റ് എന്ന വെബ്‌സൈറ്റില്‍ നിന്ന ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
  4. പദ്ധതിക്കുവേണ്ടി നിര്ധേഷിച്ചിട്ടുള്ള ഫോര്മുകള്‍ പൂരിപ്പിക്കുകയും അവ അംഗണവാടി സെന്‍ടരിലോ സര്‍കാര്‍ അന്ഗീകൃത ആരോഗ്യ സ്ഥാപനങ്ങളിലോ സമര്‍പ്പിക്കുകയും ശയ ഗാട് അവകാശപ്പെടുകയും ചെയ്യണം.ഗുണഭോക്താവ് അങ്ങനവാടി ജോലിക്കാരുടെ അടുക്കല്‍ നിന്നോ ASHA/ANM എന്നിവിടങ്ങളില്‍ നിന്നോ രസീത് വാങ്ങി ഭാവി അവസ്യങ്ങല്കായി സൂക്ഷിക്കേണ്ടതാണ്.
  5. ആദ്യ ഗഡു ലഭ്യം ആകുന്നതിനുമായി 1-A ഫോറം പൂരിപ്പിച്ചതും  MCP കാര്‍ഡും (മദര്‍ ആന്‍ഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കാര്‍ഡ്‌)ഗുനഭോക്തവിന്റെയും ഭര്‍ത്താവിന്റെയും തിരിച്ചറിയല്‍ രേഖകളും ആധാര്‍ കാര്‍ഡ്‌/മറ്റു തിരിച്ചറിയല്‍ രേഖകള്‍ കൂടാതെ ബാങ്ക് അല്ലെങ്കില്‍ പോസ്റ്റ്‌ ഓഫീസ് അക്കൗണ്ട്‌ വിവരങ്ങള്‍ സമര്‍പ്പിപ്പിക്കേണ്ടതാണ്.
  6. രണ്ടാമത്തെ ഗാട് ലഭിക്കുന്നതിനായി ഗുണഭോക്താവ് ഗര്‍ഭ ധാരനതിനു ആര് മാസങ്ങള്‍ക് ശേഷം ഫോറം 1-B പൂരിപ്പിച് അതോടൊപ്പം ഗര്‍ഭകാല പരിശോധന രേഖപെടുത്തിയ MCP കാര്‍ഡിന്റെ ഒരു കോപ്പിയും സമര്‍പ്പിക്കേണ്ടതാണ്.
  7. മൂന്നാമത്തെ ഗാട് ലഭികുന്നതിനായി ഗുണഭോക്താവ് പൂരിപ്പിച്ച ഫോറം 1-C യോടൊപ്പം കുട്ടയുടെ ജനന സര്ടിഫിക്ക്റ്റു ,കുട്ടിക്ക് പ്രധിരോധ കുത്തി വെയ്‌പ്പ് എടുത്ത് രേഖപെടുത്തിയ MCP  കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സമര്‍പ്പിക്കണം.
  8. ഗുണഭോക്താവിന് ഏതെങ്കിലും കാരണത്താല്‍ കൃത്യ സമയത്ത് രജിസ്റ്റര്‍ ചെയ്യണോ സലിം ചെയ്യണോ സാധിക്കാതെ വന്നാല്‍ ഗര്‍ഭ ധാരണത്തിനു ശേഷം 730 ദിവസങ്ങല്കുള്ളില്‍ അപേക്ഷിക്കാവുന്നതാണ്.ഈ പദ്ധതിക് അനുസരിചുള്ള ആനുകൂല്യത്തിനു അര്‍ഹമായ എല്ലാവിധ മാനധന്ടങ്ങളും കൃത്യമായി പാലിക്കുന്നവരും മുന്പ് യാതൊരുവിധ അവകാശവാധവും ഉന്നയിക്കാത്തവര്‍ക്കും മാത്രമേ ഈ ആനുകൂയം ലബ്യമാകുകയുള്ളൂ.

മൂന്നാമത്തെ ക്ലൈമിനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ MCP കാര്‍ഡില്‍ LMP തിയതി ഏതെങ്കിലും കാരണവശാല്‍ രേഖപെടുതിയിട്ടില്ലെങ്കില്‍ കുഞ്ഞിന്റെ ജനന ശേഷം 460 ദിവസങ്ങള്‍കുള്ളില്‍ സമര്‍പ്പിക്കാവുന്നതാണ്.അതിനുശേഷമുള്ള ഒരു ക്ലൈമും സ്വീകരിക്കുന്നതല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലസ്ഥാനത്തെ സിപിഎം ഫാസിസം

Article

ഗുരുതുല്യനാമെന്റെ കേശവേട്ടന്‍

India

ലിവ്-ഇൻ ബന്ധത്തെ എതിർത്തതിന് കൂട്ടക്കൊല: ഒളിവിലായിരുന്ന ആണ്‍സുഹൃത്തും പിടിയിൽ

World

ഭൂചലനത്തിൽ തകർന്ന് വെനിസ്വേല; ഔദ്യോഗിക മരണസംഖ്യ 960 കടന്നു; ലക്ഷക്കണക്കിന് മരണമെന്ന് അനൗദ്യോഗിക റിപ്പോർട്ട്: കാണാതായത് അരലക്ഷത്തോളം പേരെ

Kerala

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്‌ക്ക് മാറ്റു കുറഞ്ഞു! മാറ്റും തൂക്കവും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

ഇന്ന് ശക്തമായ മഴയും കള്ളക്കടൽ പ്രതിഭാസവും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.