Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖം നഷ്ടപ്പെട്ട പിണറായി,​ ജനശ്രദ്ധ തിരിക്കാന്‍ ശബരിമലയെ വീണ്ടും സംഘര്‍ഷ ഭൂമിയാക്കുകയാണോ? അങ്ങനെയെങ്കില്‍ വിശ്വാസികളുടെ സമരവീര്യം ചോര്‍ന്നിട്ടില്ലെന്ന് കെ. സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2019, 10:45 pm IST
in Kerala

തിരുവനന്തപുരം: സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ട് കേരളത്തില്‍ നിലവില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ നിന്നും മറ്റും ജനശ്രദ്ധ തിരിച്ചുവിടാന്‍ പിണറായി ശബരിമലയെ വീണ്ടും സംഘര്‍ഷഭൂമിയാക്കുകയാണോയെന്നും അങ്ങനെയെങ്കില്‍ വിശ്വാസികളുടെ സമരവീര്യം ചോര്‍ന്നിട്ടില്ലെന്ന് മുഖ്യനെ ഓര്‍മ്മിപ്പിക്കുന്നെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. 

തെരഞ്ഞെടുപ്പുകാലത്ത് മനീതി സംഘത്തിന്റെ വരവിനു പിന്നില്‍ തങ്ങളല്ലെന്ന് ആണയിട്ട മുഖ്യനും പാര്‍ട്ടിയും അവരെ പതിനെട്ടാം പടി ചവിട്ടിക്കാന്‍ പൊലീസ് ജാഗ്രത കാട്ടിയില്ലെന്ന രീതിയില്‍ ഇപ്പോള്‍ സംസാരിക്കുന്നത് എന്തിനുവേണ്ടിയാണ്. ശബരിമലയില്‍ തെറ്റുതിരുത്തുമെന്ന പാര്‍ട്ടി തീരുമാനത്തിന്റെ മഷിയുണങ്ങുന്നതിന് മുമ്പ് വീണ്ടും പ്രകോപനത്തിനാണോ പിണറായി ശ്രമിക്കുന്നതെന്നും കര്‍ക്കിടകമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്ന ദിവസം തന്നെ ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയുടെ ഉദ്ദേശം എന്താണെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.

മനീതി സംഘം വന്നപ്പോള്‍ പൊലീസ് നാറാണത്തു ഭ്രാന്തന്റെ പണിയാണെടുത്തത് എന്നു പറഞ്ഞതിന്റെ പച്ചമലയാളം അവരെ മുകളില്‍ വരെ എത്തിച്ചിട്ട് പതിനെട്ടാം പടി ചവിട്ടിക്കാന്‍ കൂട്ടുനിന്നില്ല എന്നല്ലേ. ഇത്രയൊക്കെ കിട്ടിയിട്ടും പിണറായി ഒന്നും പഠിച്ചില്ലെന്നാണോ, അതോ ഉരുട്ടിക്കൊലയും യൂണിവേഴ്സിറ്റി കോളേജ് അക്രമവും പി.എസ്.സി തട്ടിപ്പും വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവും മൂലം മുഖം നഷ്ടപ്പെട്ട് നില്‍ക്കക്കള്ളിയില്ലാതായ പിണറായി ജനശ്രദ്ധ തിരിച്ചുവിടാന്‍ വീണ്ടും ശബരിമലയെ സംഘര്‍ഷഭൂമിയാക്കുകയാണോയെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.

കെ. സുരേന്ദ്രന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:-

കര്‍ക്കിടകമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്ന ദിവസം തന്നെ ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയുടെ ഉദ്ദേശം എന്താണ്? ശബരിമലയില്‍ തെറ്റുതിരുത്തുമെന്ന പാര്‍ട്ടി തീരുമാനത്തിന്റെ മഷിയുണങ്ങുന്നതിന് മുമ്പ് വീണ്ടും പ്രകോപനത്തിനാണോ പിണറായി വിജയന്‍ ശ്രമിക്കുന്നത്? മനീതി സംഘത്തിന്റെ വരവിനു പിന്നില്‍ തങ്ങളല്ലെന്ന് തെരഞ്ഞെടുപ്പുകാലത്ത് ആണയിട്ട മുഖ്യനും പാര്‍ട്ടിയും അവരെ പതിനെട്ടാം പടി ചവിട്ടിക്കാന്‍ പൊലീസ് ജാഗ്രത കാട്ടിയില്ലെന്ന രീതിയില്‍ ഇപ്പോള്‍ സംസാരിക്കുന്നത് എന്തിനുവേണ്ടിയാണ്? ശബരിമലയില്‍ വീണ്ടും അവിശ്വാസികളേയും ആചാരലംഘകരേയും മനപ്പൂര്‍വ്വം വിളിച്ചുവരുത്താനാണോ പിണറായി വിജയന്‍ ആഗ്രഹിക്കുന്നത്? ഇത്രയേറെ കൊടും ക്രൂരതയും മര്‍ദ്ദനമുറകളും കള്ളക്കേസ്സുകളും ജയിലറകളും വിശ്വാസികള്‍ക്കുനേരെ അഴിച്ചുവിട്ടിട്ടും പൊലീസ് ജാഗ്രത കാണിച്ചില്ലെന്ന് പറയുന്നതിന്റെ യുക്തിയെന്താണ്? നെയിം ബോര്‍ഡില്ലാത്ത പാര്‍ട്ടിപ്പൊലീസുകാരെ ശബരിമലയില്‍ ഡ്യൂട്ടിക്കു നിയോഗിച്ചതിനെതിരെ ബഹു. ഹൈക്കോടതി ഈയിടെയാണ് സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചത്. മനീതി സംഘം വന്നപ്പോള്‍ പൊലീസ് നാറാണത്തു ഭ്രാന്തന്റെ പണിയാണെടുത്തത് എന്നു പറഞ്ഞതിന്റെ പച്ചമലയാളം അവരെ മുകളില്‍ വരെ എത്തിച്ചിട്ട് പതിനെട്ടാം പടി ചവിട്ടിക്കാന്‍ കൂട്ടുനിന്നില്ല എന്നല്ലേ? ഇത്രയൊക്കെ കിട്ടിയിട്ടും പിണറായി ഒന്നും പഠിച്ചില്ലെന്നാണോ? അതോ ഉരുട്ടിക്കൊലയും യൂനിവേഴ്സിറ്റി കോളേജ് അക്രമവും പി. എസ്. സി തട്ടിപ്പും വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവും മൂലം മുഖം നഷ്ടപ്പെട്ട് നില്‍ക്കക്കള്ളിയില്ലാതായ പിണറായി ജനശ്രദ്ധ തിരിച്ചുവിടാന്‍ വീണ്ടും ശബരിമലയെ സംഘര്‍ഷഭൂമിയാക്കുകയാണോ? ഉദ്ദേശം അതാണെങ്കില്‍ ഒരു കാര്യം മുഖ്യനെ ഓര്‍മ്മിപ്പിക്കുന്നു. വിശ്വാസികളുടെ സമരവീര്യം ഒരു തരിമ്പു പോലും ചോര്‍ന്നു പോയിട്ടില്ലെന്നു മാത്രമല്ല കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയേയുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി മറൈന്‍ ഡ്രൈവില്‍  ‘കോക്രാച്ച് ജനതാപാർട്ടി’ ദക്ഷിണേന്ത്യന്‍ സംഗമത്തിന് ആഹ്വാനം; ആരും എത്തിയില്ല, നിരീക്ഷിച്ച് കേന്ദ്ര ഇന്‍റലിജന്‍സ്

ദീപ നിശാന്ത് കല്ലാച്ചി വായിക്കുന്നു (ഇടത്ത്) മീര (നടുവില്‍) ഹരിത സാവിത്രി (വലത്ത്)
Kerala

നോവല്‍ മോഷണം എന്ന ആരോപണം മീരയ്‌ക്കെതിരെയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ ആക്രമണം ദീപാ നിശാന്തിനെതിരെ, ‘മീരേച്ചി ദീപയടി നടത്തി’

India

അങ്ങനെ വരട്ടെ , മമത ബാനർജിയുടെ ഇസ്ലാം പ്രീണനം പെട്ടെന്ന് തുടങ്ങിയതല്ല ; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ആ തിരിച്ചറിയൽ കാർഡ്

India

കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല ; എസ് ഡി പി ഐയ്‌ക്ക് വോട്ട് നൽകണമെന്ന് പറഞ്ഞ് കർണാടക മന്ത്രി ; കോൺഗ്രസിലെ ഇസ്ലാമിസ്റ്റുകൾ എസ്ഡിപിഐയ്‌ക്കൊപ്പം തന്നെ

India

ഹിജാബ് അനുവദിച്ച സർക്കാർ കാവി വിലക്കി ; കർണാടകയിൽ ട്രെൻഡിംഗായി കാവി ഷാൾ കാമ്പെയ്ൻ ; കാവി ധരിച്ചെത്തുക ആയിരക്കണക്കിന് വിദ്യാർത്ഥികൾ

പുതിയ വാര്‍ത്തകള്‍

എസ് എഫ് ഐക്കാരോട് റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യാന്‍ കല്‍പിക്കുന്ന എ.എ. റഹിം (ഇടത്ത്) എസ് എഫ് ഐക്കാരെ പൊലീസ് തല്ലുമ്പോള്‍ ഓടിരക്ഷപ്പെടുന്ന എ.എ. റഹിം. (വലത്ത്)

എയറിലായി എ.എ. റഹിം…കേരളസര്‍വ്വകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലാത്തിച്ചാര്‍ജ്ജില്‍ എസ് എഫ് ഐക്കാരെ തല്ലുകൊള്ളിച്ചു, തല്ലുകൊള്ളാതെ സ്വയം സേഫായി

ലൗ ജിഹാദിന് വഴങ്ങിയില്ല : പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു ; പ്രതി ആഷിക് അലിയെ അസം പൊലീസ് വെടിവച്ച് കൊന്നു

കമ്മികൾ ശരിക്കും സൈക്കോകളോ? നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന എല്‍പി സ്കൂളില്‍ സമരാഹ്വാനം ചെയ്യുന്ന ചെഗുവേരയുടെ ബാനര്‍

ഗള്‍ഫിലെ പ്രതിസന്ധി മൂര്‍ച്ഛിക്കും;യുഎസുമായുള്ള സമാധാനചര്‍ച്ചയില്‍നിന്നും ഇറാന്‍ പിന്‍മാറി; കാരണം ഇസ്രയേലിന്റെ ലെബനോന്‍ ആക്രമണം

കെടി ജലീല്‍ സിപിഎം അംഗമാകുന്നു

മദ്യപിച്ച് ബൈക്കോടിച്ചുളള അപകടത്തില്‍ പിന്നിലിരുന്ന ആള്‍ മരിച്ചു, ബൈക്കോടിച്ച ആള്‍ പിടിയില്‍, ജാമ്യമില്ലാ വകുപ്പ് ചുമത്തി

ഡിഎംകെ നേതാവ് സ്റ്റാലിന്റെ കുടുംബരാഷ്‌ട്രീയത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

കോതമംഗലത്ത് വീടാക്രമിച്ച് കാട്ടാനക്കൂട്ടം

പാമ്പുകളുടെ ആവാസ കേന്ദ്രമാക്കാനാവില്ല, കാടുമൂടിയ വസ്തു തദ്‌ദേശസ്ഥാപനങ്ങള്‍ വെട്ടിത്തെളിച്ചേ പറ്റൂ:ഹൈക്കോടതി

സ്‌കൂള്‍ കെട്ടിടം തകര്‍ന്നതില്‍ അന്വേഷണത്തിന് കത്ത് നല്‍കുമെന്ന് മേയര്‍ വി വി രാജേഷ്,,തകര്‍ന്നത് കഴിഞ്ഞ വര്‍ഷം 3 കോടി മുടക്കി നവീകരിച്ച കെട്ടിടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.