Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഞാണൊലികളാല്‍ മുഖരിതമായി വീണ്ടും രണാങ്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2019, 01:05 am IST
inSamskriti

‘നീയെന്റെ  വാഹനമായിരിക്കണം’ എന്ന വിഷ്ണുവിന്റെ ആവശ്യം ഗരുഡന്‍ സ്വീകരിച്ചു. ഗരുഡന്‍  അങ്ങനെ മഹാവിഷ്ണുവിന്റെ സ്ഥിരവാഹനമായി മാറി. അത്രയേറെ മാഹാത്മ്യമുള്ള ഗരുഡനാണ് ഇന്നിവിടെ വന്ന് ലക്ഷ്മണനെയും വാനരരേയും നാഗാസ്ത്ര ബന്ധനത്തില്‍ നിന്ന് മോചിപ്പിച്ചതെന്നു പറഞ്ഞ്  ജാംബവാന്‍  കഥ പറഞ്ഞു നിര്‍ത്തി. ഗരുഡനെ ഒന്നു കൂടി കാണാനായെങ്കിലെന്ന് വിഭീഷണന്‍ ആഗ്രഹം പ്രകടിപ്പിച്ചു. 

അതു കേട്ട രാമഭഗവാന്‍ ‘ വിഭീഷണാ ! അതുണ്ടാകും രാവണനെ വധിക്കുന്ന ദിനത്തില്‍ ഗരുഡന്‍ വീണ്ടുമെത്തും’ എന്നു പറഞ്ഞു.  അവിരാമം തുടര്‍ന്ന യുദ്ധം കൊണ്ടും വിഷബാധയുള്ള നാഗാസ്ത്രബന്ധം കൊണ്ടും ക്ഷീണിതരായ സേനാംഗങ്ങള്‍ക്ക് ഭക്ഷണവും വിശ്രമമവും ഉറപ്പുവരുത്തണമെന്ന് സുഗ്രീവനെ രാമന്‍ ഓര്‍മപ്പെടുത്തി. എന്നാല്‍ ഗരുഡപ്രഭാവം കൊണ്ട് എല്ലാവരും പഴയതിലേറെ ഉന്മേഷവാന്മാരാണെന്നായിരുന്നു  സുഗ്രീവന്റെ മറുപടി. 

ഇതെല്ലാം കേട്ടിരുന്ന ഹനുമാന്‍ അല്പം കൂടി ഗൗരവതരമായാണ് പ്രശ്‌നങ്ങളെ സമീപിച്ചത്.  ശ്രീരാമലക്ഷ്മണന്മാരും വാനരസേനകളുമെല്ലാം യുദ്ധത്തില്‍ മരിച്ചു പോയെന്ന് മേഘനാദനും രാവണനും സീതയെ അറിയിച്ചിരിക്കാന്‍ ഇടയുണ്ടെന്ന് ഹനുമാന്‍ ഓര്‍മപ്പെടുത്തി. ദേവി അത് വിശ്വസിച്ചാല്‍ പ്രാണത്യാഗം ചെയ്യാനിടയുണ്ടെന്നും ഹനുമാന്‍ പറഞ്ഞു.  

‘പത്‌നിയുടെ ദേഹവിയോഗം താങ്ങാനാവാതെ രാമനും ദേഹം വെടിയും. പിന്നെ നമ്മുടെ ഗതിയെന്താകും? ജ്യേഷ്ഠനില്ലാത്ത ലോകത്ത് തുടാന്‍ ലക്ഷ്മണ കുമാരനും മനസ്സുണ്ടാകില്ല. അവരുടെ രണ്ടുപേരുടേയും അന്ത്യം താങ്ങാനാവാതെ സുഗ്രീവന്‍ ആത്മഹത്യ ചെയ്യും. രാജാവ് മരിച്ചാല്‍ പിന്നെ വാനരകുലവും നശിക്കും. മാത്രവുമല്ല, സീതാരാമന്മാരുടേയും ലക്ഷ്മണന്റേയും മരണം അറിഞ്ഞാല്‍ ഭരതശത്രുഘ്‌നന്‍മാരും കൗസല്യാദിമാതാക്കളും പിന്നെ ജീവിച്ചിരിക്കില്ല. ഒടുവില്‍ രണ്ടു രാജ്യങ്ങളും പ്രജാരഹിതമായി തുടരും. അതുണ്ടാവാന്‍ ഇടവരരുത്. 

‘അലസത കൊണ്ട് സീതദേവിക്ക് ജീവന്‍വെടിയേണ്ട അവസ്ഥയുണ്ടാകരുതെന്നും എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നുമായിരുന്നു ഹനുമാന്റെ ഉദ്‌ബോധനം.  അത് എല്ലാവര്‍ക്കും സ്വീകരാര്യവുമായിരുന്നു. ആപത്തൊന്നും ഉണ്ടായിട്ടില്ലെന്ന് അറിയിക്കാന്‍ ദൂതനായി അവര്‍ ഹനുമാനെത്തന്നെ സീതയുടേ അരികിലേക്ക് അയച്ചു. 

 അതേസമയം നാഗപാശത്താല്‍ ലക്ഷ്മണാദികളെ വീഴ്‌ത്തിയ വാര്‍ത്ത  മേഘനാദന്‍ ആഹ്ലാദപൂര്‍വം രാജധാനിയില്‍ അറിയിച്ചു. രാവണന് സന്തോഷമായി. പുത്രന്റെ വിജയത്തില്‍ അഭിമാനം കൊള്ളുകയും ചെയ്തു. മണ്ഡോദരീധന്യമാലകളും വാര്‍ത്തകേട്ട് ആശ്വസിച്ചു. അവര്‍ മേഘനാദനെ പ്രശംസിക്കുകയും ചെയ്തു. യുദ്ധം നിമിത്തം ശരീരത്തിലുണ്ടായ കൊച്ചു കൊച്ചു മുറിവുകളും ക്ഷീണവുമെല്ലാം ഭേദമാകാന്‍ മേഘനാദന്‍ തൈലത്തോണിയില്‍ കയറി കിടപ്പായി. 

പെട്ടെന്നാണ് കഥയാരെ മാറിയത്. അന്ന് അര്‍ധരാത്രി കഴിഞ്ഞപ്പോള്‍ രണാങ്കണത്തില്‍ നിന്നും ഭീഷണമായ ഞാണൊലികളും ഭയാനകമായ ആര്‍പ്പു വിളികളും തുടര്‍ച്ചയായി ഉയര്‍ന്നു. രാവണ രാജധാനിയും അന്ത:പുരവും അതുകേട്ട് നടുങ്ങി. 

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം
Kerala

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

Samskriti

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Sports

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

ആലോചനാമൃതം: ജീവിതചിത്രം

ആയുര്‍വേദമഹാത്മ്യം

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.