Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പാരമാര്‍ഥിക സത്യങ്ങളുടെ ധര്‍മഗീത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2019, 03:00 am IST
inSamskriti

കലിയുഗം ആരംഭിച്ചപ്പോള്‍ പാണ്ഡവര്‍ രാജ്യഭാരം അഭിമന്യുവിന്റെ പുത്രനായ പരീക്ഷിത്തിനെ ഏല്‍പ്പിച്ച് മഹാപ്രാസ്ഥാനീക യാത്രയ്‌ക്കൊരുങ്ങി, ബദരീനാഥത്തിലേക്ക് പുറപ്പെട്ടു എന്ന് മഹാഭാരതം വിവക്ഷിക്കുന്നു. 

മഹാഭാരത യുദ്ധത്തില്‍ വിജയിച്ച പാണ്ഡവര്‍ 38 വര്‍ഷമാണ് രാഷ്‌ട്രഭരണം നടത്തിയതെന്ന് കാണുന്നു. ഇതു രണ്ടും കൂടിച്ചേര്‍ന്നാല്‍ നമുക്ക് മഹാഭാരത യുദ്ധം നടന്ന വര്‍ഷം കൂട്ടിയെടുക്കാന്‍ സാധിക്കും. കലിയുഗം ആരംഭിച്ചത് ബി സി 3102  ഫെബ്രുവരി 17 ാം തീയതി അര്‍ധരാത്രി. അതില്‍ നിന്ന് 38 വര്‍ഷം പുറകോട്ടെടുത്താല്‍ ബി സി 3140 ! മഹാഭാരത യുദ്ധം നടന്നത് ബി. സി. 3140 ല്‍. അതനുസരിച്ച് മഹാഭാരത യുദ്ധത്തില്‍ ഉപദേശിച്ച ഭഗവത്ഗീതയ്‌ക്ക് അമ്പത്തി ഒന്നര നൂറ്റാണ്ടിലധികം പഴക്കമുണ്ട്. 

ആ ഗീതാ സന്ദേശങ്ങള്‍ ഇന്നും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കാനായി പരിശ്രമിക്കേണ്ടതാണ്. ജ്ഞാനയോഗവും കര്‍മയോഗവും ഭക്തിയോഗവും ഗീതയില്‍ വിവരിക്കുന്നു. 

ലോകമെങ്ങുമുള്ള പണ്ഡിതര്‍ക്കും ചിന്തകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ഭഗവത്ഗീത ആവേശവും മാര്‍ഗനിര്‍ദേശവുമായിരുന്നു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ജീവിതാന്ത്യത്തിലെ ഒരു ദശാബ്ദക്കാലം ഗീതാസന്ദേശങ്ങള്‍ പകര്‍ത്തികൊണ്ടുള്ളൊരു ജീവിതമാണ് നയിച്ചിരുന്നത്. ആദ്യത്തെ ആറ്റംബോംബ് മന്‍ഹാട്ടന്‍ പരീക്ഷണങ്ങളിലൂടെ വികസിപ്പിച്ചെടുത്ത റോബര്‍ട്ട് ഓപ്പണ്‍ ഹീമര്‍, ആറ്റം ബോംബ് പൊട്ടുന്ന ശബ്ദവും ദൃശ്യവും കേട്ടും കണ്ടും ഗീതയിലെ വിശ്വരൂപ ദര്‍ശനത്തിന്റെ വരികളാണ് ഉദ്ധരിച്ചത്. 

 ഗീതയില്‍ പാരമാര്‍ഥിക സത്യങ്ങളായ ഉപനിഷദ് ചിന്താധാരകളുടെ സത്തയാണുള്ളത്. അതുപോലെ പ്രായോഗിക ധര്‍മശാസ്ത്രത്തിലെ സത്തും അടങ്ങിയിരിക്കുന്നു. എല്ലാത്തരത്തിലുമുള്ള ചിന്താധാരകള്‍ക്കും സ്ഥാനം നല്‍കിയിട്ടുള്ള മഹത്തായ ഒരു ലഘുഗ്രന്ഥം. അതാണ് ഭഗവത് ഗീത. ഗീത മന:പാഠമാക്കിയില്ലെങ്കിലും അതിന്റെ അഗാധമായ സന്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ വിഷമമുണ്ടാകില്ല. സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്ന ഗീതാസന്ദേങ്ങളുടെ വ്യാഖ്യാനത്തിലേക്ക്…

അര്‍ജുനവിഷാദ യോഗം:   മഹാഭാരതയുദ്ധം ആരംഭിക്കുന്നതിനെക്കുറിച്ച് ധൃതരാഷ്‌ട്രര്‍ സഞ്ജയനോട് ‘എന്റെ ആള്‍ക്കാരും പാണ്ഡവരുടെ ആള്‍ക്കാരും ധര്‍മക്ഷേത്രമാകുന്ന കുരുക്ഷേത്രതില്‍ എന്തെല്ലാം ചെയ്തു’  എന്നു ചോദിക്കുന്ന വരിയോടെയാണ് ഭഗവത്ഗീത ആരംഭിക്കുന്നത്. അതിനു മറുപടിയായി സഞ്ജയന്‍ യുദ്ധക്ഷേത്രത്തില്‍ രണ്ടു പക്ഷത്തുമുള്ളവരെ ആദ്യം ധൃതരാഷ്‌ട്രര്‍ക്ക് പരിചയപ്പെടുത്തുന്നു. യുദ്ധാരംഭത്തിന്റെ ഭാഗമായി പാണ്ഡവ, കൗരവ പക്ഷത്തുള്ളവര്‍ മുഴക്കിയ യുദ്ധകാഹളവും, ശംഖഭേരി ധ്വനികളുംസഞ്ജയന്‍ വിവരിച്ചു കൊടുത്തു. 

ശ്രീകൃഷ്ണന്‍, അര്‍ജുനനന്റെ രഥം രണ്ടു സേനകളേയും മധ്യത്തില്‍ നിര്‍ത്തുകയും ചെയ്തു. അര്‍ജുനനാകട്ടെ, രണ്ടുപക്ഷത്തും നില്‍ക്കുന്ന തന്റെ ബന്ധുക്കളെയും അവരുടെ കൂടെയുള്ളവരേയും കണ്ടിട്ട് തകര്‍ന്ന മനസ്സോടെ ശ്രീകൃഷ്ണനോടായി വിലപിച്ചുകൊണ്ടു പറയുന്നു. 

‘ഹേ, കൃഷ്ണ, രണ്ടുപക്ഷത്തും നില്‍ക്കുന്ന സ്വജനങ്ങളെ കാണുമ്പോള്‍ ഇവരെയാണല്ലോ യുദ്ധത്തില്‍ വധിക്കേണ്ടതെന്നോര്‍ത്ത് ഞാന്‍ ആകെപ്പാടെ തളര്‍ന്നു. വിപരീതങ്ങളായ ശകുനങ്ങള്‍ കാണുന്നു. എനിക്ക് വിജയവും രാജ്യവും സുഖഭോഗങ്ങളും ഒന്നും വേണ്ട. ഈ ബന്ധുഹത്യയെന്ന മഹാപാപം ചെയ്യനെനിക്കാകില്ല. സ്വജനങ്ങളെ വധിച്ച് എന്തു രാജ്യം, എന്തു സുഖഭോഗങ്ങള്‍ ലഭിക്കാനാണ്. സ്വന്തം കുലം നശിപ്പിക്കുകയെന്ന അധര്‍മവും അതിലൂടെ കുലസങ്കരമുണ്ടാകാന്‍ കാരണവും അതിനാല്‍ നരകം അനുഭവിക്കേണ്ടി വരുന്ന അവസ്ഥയ്‌ക്കുമെല്ലാം  ഈ യുദ്ധം കാരണമാകുമെന്നതിനാല്‍ ഈ മഹാപാതകത്തിന് നമ്മള്‍ ( അര്‍ജുനനും ശ്രീകൃഷ്ണനും ) കൂട്ടു നില്‍ക്കരുത്. ‘

ഈ യുദ്ധത്തില്‍ കൗരവര്‍ എന്നെ  വധിച്ചാലും ഞാന്‍ അവരെ വധിക്കില്ലെന്നതു തീര്‍ച്ചയാണെന്നു പറഞ്ഞ് അര്‍ജുനനന്‍ രഥത്തിലിരുന്നു. യഥാര്‍ഥത്തില്‍ കര്‍മനിരതനാകേണ്ട വേളയില്‍ ധീരയോദ്ധാവ് തളര്‍ന്നു വീഴുന്ന വിവരണമാണ് അര്‍ജുനന്റെ വിഷാദം നിറഞ്ഞ വാക്കുകളിലൂടെ നാം വായിക്കുന്നത്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു
Sports

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

Kerala

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആലോചനാമൃതം: ജീവിതചിത്രം

ആയുര്‍വേദമഹാത്മ്യം

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.