Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രതിഷേധം

കെ.സുജിത് by കെ.സുജിത്
Jun 9, 2019, 07:24 am IST
in India

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ രാഹുല്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് മുതിര്‍ന്ന നേതാക്കള്‍. ഫലപ്രഖ്യാപനത്തിന് ശേഷം രാജി പ്രഖ്യാപിച്ച രാഹുല്‍ ആഴ്ചകള്‍ക്ക് ശേഷവും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതാണ് പ്രശ്‌നം. ഒന്നുകില്‍ രാഹുല്‍ തുടരണം, അല്ലെങ്കില്‍ രാജിവച്ചൊഴിയണം. ഇത് രണ്ടുമില്ലാതെ തീരുമാനം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത് പാര്‍ട്ടിയെ കൂടുതല്‍ നിഷ്‌ക്രിയമാക്കുമെന്നാണ് നേതാക്കളുടെ വികാരം. ഇത് തുറന്നുപറഞ്ഞ് കഴിഞ്ഞ ദിവസം മുന്‍ കേന്ദ്ര മന്ത്രി വീരപ്പ മൊയ്‌ലി രംഗത്തെത്തി. 

”രാഹുല്‍ പാര്‍ട്ടിയെ ഏറ്റെടുക്കണം. ഇനി ഒഴിയാനാണ് തീരുമാനമെങ്കില്‍ മറ്റൊരാളെ കണ്ടെത്തി സ്ഥാനം ഏല്‍പ്പിക്കണം. ഈ നില തുടര്‍ന്നാല്‍ കോണ്‍ഗ്രസ് വലിയ വില കൊടുക്കേണ്ടി വരും”. അദ്ദേഹം വ്യക്തമാക്കി. രാഹുലിനോട് രാജിവയ്‌ക്കരുതെന്ന് ആവശ്യപ്പെടാന്‍ വിവിധ സംസ്ഥാനങ്ങളോട് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ആദ്യമായാണ് ഒരു നേതാവ് രാജിവച്ചാലും കുഴപ്പമില്ലെന്ന പരസ്യ പ്രസ്താവന നടത്തുന്നത്. പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാടായി മൊയ്‌ലിയുടെ വാക്കുകള്‍ വിലയിരുത്തപ്പെടുന്നു.  

അധ്യക്ഷനും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായിരുന്ന രാഹുലിനാണ് തോല്‍വിയുടെ പ്രധാന ഉത്തരവാദിത്വം. അമേഠിയില്‍ തോറ്റതും രാഹുലിനെ പ്രതിക്കൂട്ടിലാക്കുന്നു. പാര്‍ട്ടിയില്‍ ദുര്‍ബലനാകുന്നത് തടയാനും വിമര്‍ശനങ്ങള്‍ ഒഴിവാക്കാനുമാണ് അദ്ദേഹം രാജിഭീഷണി ഉയര്‍ത്തിയത്. വൈകാരിക അന്തരീക്ഷമുണ്ടാക്കി പരാജയ കാരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് പോലും ഒഴിവാക്കിയ രാഹുല്‍ മുതിര്‍ന്ന നേതാക്കളെ പഴിചാരി. പ്രധാനമന്ത്രി കള്ളനാണെന്ന നെഗറ്റീവ് പ്രചാരണം തിരിച്ചടിച്ചെന്ന വികാരം നേതാക്കള്‍ക്കുണ്ട്. എന്നാല്‍, തന്റെ പ്രചാരണം മറ്റ് നേതാക്കള്‍ ഏറ്റെടുത്തില്ലെന്ന പരാതി ഉന്നയിച്ച് രാഹുല്‍ വിമര്‍ശനം തടുത്തു.

രാജിഭീഷണി ആവര്‍ത്തിക്കുന്ന രാഹുല്‍ രാജിവച്ചൊഴിയുകയോ മറ്റൊരാളെ നിര്‍ദേശിക്കുകയോ ചെയ്യുന്നില്ല. പ്രിയങ്ക വരട്ടെയെന്ന അഭിപ്രായം, നെഹ്‌റു കുടുംബത്തിന് പുറത്ത ുനിന്നൊരാള്‍ മതിയെന്ന നിലപാടിലൂടെ തന്ത്രപൂര്‍വം രാഹുല്‍ വെട്ടി. സോണിയയുടെ നിശ്ബദതയും ദുരൂഹമാണ്. മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി പാര്‍ട്ടിയില്‍ കൂടുതല്‍ കരുത്തനാവുകയാണ് രാഹുല്‍ ലക്ഷ്യമിടുന്നത്.  കമല്‍നാഥിന് പകരം ജ്യോതിരാദിത്യ സിന്ധ്യയെയും ഗെഹ്‌ലോട്ടിനെ മാറ്റി സച്ചിന്‍ പൈലറ്റിനെയും മുഖ്യമന്ത്രിയാക്കാനാണ് അദ്ദേഹത്തിന് താല്‍പര്യം. മറ്റ് സംസ്ഥാനങ്ങളിലും തന്റെ വിശ്വസ്തരെ നിര്‍ണായക പദവിയിലെത്തിക്കാന്‍ ഈ അവസരം ഉപയോഗിക്കാന്‍ സാധിക്കുമെന്നും കണക്കുകൂട്ടലുണ്ട്. എന്നാല്‍ ഇതെത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് നേതാക്കള്‍ സംശയം പ്രകടിപ്പിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സര്‍ക്കാരിന്‌റെ 12 വര്‍ഷം, മോദിയുടെ ചരിത്ര നേട്ടം: ആഘോഷമാക്കാന്‍ ബുധനാഴ്ച എന്‍ഡിഎ യോഗം

India

ഇന്ത്യാ സഖ്യം ഇപ്പോൾ ദുർബലമാണ്;.മമത ബാനര്‍ജിയുടെ ആവശ്യപ്രകാരം വിളിച്ച യോഗം…അതിപ്പോള്‍ പരാജയപ്പെട്ട പ്രാദേശിക നേതാക്കളുടെ സംഘം …

Kerala

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി നിലവില്‍ വരും, പരമ്പരാഗത വള്ളങ്ങള്‍ മാത്രം ഇറക്കാം

സ്കൂളിലെ പ്രഥമാധ്യാപിക (ഇടത്ത്) പ്രഥമാധ്യാപികയെ ചോദ്യംചെയ്യുന്ന മുസ്ലിം യുവാക്കള്‍ (വലത്ത്)
Kerala

കൊല്ലം ശാസ്താംകോട്ട സ്കൂളിലെ പ്രധാനഅധ്യാപികയെ ഭീഷണിപ്പെടുത്തി മുസ്ലിം യുവാക്കള്‍, തൊപ്പിധരിച്ചവര്‍ക്ക് അഡ്മിഷന്‍ നല്‍കിയില്ലെന്ന് ആരോപണം

Kerala

നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാര്‍ഡ് വിഷയത്തിലെ അതിജീവിതയുടെ ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിക്കും

പുതിയ വാര്‍ത്തകള്‍

ടൂറിസ്റ്റുകൾക്ക് രഹസ്യമായി മദ്യം നൽകാം ; നിയമപരമായി വിൽക്കുന്നതിന് എതിർപ്പ് ; ലക്ഷദ്വീപിൽ മദ്യവിൽപ്പന പറ്റില്ലെന്ന് ഇടത് -ഇസ്ലാമിസ്റ്റ് സംഘം

കരകയറാനുള്ള വഴി തേടി സിപിഎം, പൊതുജനങ്ങളോട് ആരായാന്‍ തീരുമാനം!

വി.ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തുടരും

ടിനി ടോമിനെതിരെ കേസ് എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അന്‍സിബ

സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമം: പാക് നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യ

ഏത് സമയത്തും തിരിച്ചടിക്കാം ; ഇന്ത്യ സദാ സജ്ജമാക്കിയിരിക്കുന്നത് 12 ആണവായുധങ്ങൾ ; SIPRI റിപ്പോർട്ട്

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പലിലെ മൂന്ന് വിദേശ ജീവനക്കാര്‍ക്ക് മടങ്ങാന്‍ അനുമതി

കോണ്‍ഗ്രസിന് തിരിച്ചടി, കേസ് മറച്ചുവെച്ചതിന് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശപത്രിക തള്ളി; ബിജെപിയുടെ മഹേഷ് കെവത്ത് രാജ്യസഭയിലേക്ക്

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.