Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സ്വര്‍ണക്കടത്തിന്റെ കാണാപ്പുറങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2019, 03:58 am IST
in Editorial

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് പിടികൂടിയ സംഭവം ചുരുളഴിയുമ്പോള്‍ നടുക്കുന്ന വിവരങ്ങളാണ് വെളിപ്പെടുന്നത്. കേസിലെ പ്രധാന പ്രതിയും ദുബായില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്നയാളുമായ സെറീന ഷാജിക്ക് പാക്കിസ്ഥാന്‍ സ്വദേശിയായ നദീമുമായി ബന്ധമുണ്ടെന്നും, സ്വര്‍ണക്കടത്ത് സംഘത്തെ പരിചയപ്പെടുത്തിക്കൊടുത്തത് ഇയാളാണെന്നുമുള്ള റവന്യൂ ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍ രഹസ്യങ്ങളുടെ കവാടം തുറക്കുമെന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. തിരുവനന്തപുരം വിമാനത്താവളം വഴി ഇരുപത്തിയഞ്ച് കിലോ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ ബന്ധങ്ങള്‍ ശക്തവും വ്യാപകവുമായ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. അനധികൃത സ്വര്‍ണക്കടത്ത് കേസുകള്‍ പലതും അധികം വൈകാതെ തേഞ്ഞുമാഞ്ഞുപോകുകയാണ് പതിവ്.

കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനടക്കം നിരവധിപേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. സെറീനയ്‌ക്ക് പുറമെ, സുനില്‍കുമാര്‍, വിഷ്ണു സോമസുന്ദരം, ഇടതുപക്ഷ നേതാവായ അഡ്വ. ബിജുമോഹന്‍, ഇയാളുടെ ഭാര്യ വിനീത, സ്വര്‍ണം വാങ്ങിച്ചിരുന്ന ജുവല്ലറി ഉടമ മുഹമ്മദലി, മാനേജര്‍മാരായ റാഷിദ്, അബ്ദുള്‍ ഹക്കിം എന്നിവര്‍ പ്രതികളായിരിക്കുന്ന കേസില്‍ പല കാര്യങ്ങളും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ഈ സംഘം കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ 400 കിലോ സ്വര്‍ണം കടത്തിയിട്ടുണ്ടാകാമെന്ന ഡിആര്‍ഐയുടെ നിഗമനംപോലും മഞ്ഞുമലയുടെ മേല്‍ത്തുമ്പ് മാത്രമാകാനേ സാധ്യതയുള്ളൂ. ബാഹ്യമായ ഇടപെടലുകളില്ലാതെ ശരിയായ അന്വേഷണം നടത്തിയാലല്ലാതെ ഇക്കാര്യത്തില്‍ സത്യം പുറത്തുവരില്ല. അതിന് കഴിയുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്

കാറപകടത്തില്‍ കൊല്ലപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മാനേജര്‍മാരായ പ്രകാശ് തമ്പി, വിഷ്ണു എന്നിവര്‍ക്ക് സ്വര്‍ണക്കടത്തുമായുള്ള ബന്ധം ഉദ്വേഗജനകമായ സിനിമാക്കഥ പോലെയാണ് പരിണമിക്കുന്നത്. ദുരൂഹത ചൂഴ്്ന്ന് നില്‍ക്കുന്ന കാറപകടത്തിന്റെ കാണാപ്പുറങ്ങളില്‍ എന്തൊക്കെയാണ് നടന്നിട്ടുള്ളതെന്ന് ഇപ്പോഴത്തെ നിലയില്‍ ഊഹിക്കാന്‍പോലും ആവുന്നില്ല. ബാലഭാസ്‌കറിന്റെ ജീവനെടുത്ത അപകടംപോലും ആസൂത്രിതമായിരുന്നോ എന്ന് സംശയിക്കേണ്ടിവരുന്നു. ഇക്കാര്യത്തില്‍ ബാലഭാസ്‌കറിന്റെ അച്ഛനും ബന്ധുക്കളും പറയുന്ന കാര്യങ്ങള്‍ ഗൗരവത്തിലെടുത്ത് അന്വേഷിക്കേണ്ട ബാധ്യത അധികൃതര്‍ക്കുണ്ട്. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന സിബിഐ തന്നെ ഇക്കാര്യവും അന്വേഷിച്ചാലേ സത്യം പുറത്തുവരികയുള്ളൂ എന്നിടത്തേക്കാണ് സ്ഥിതിഗതികള്‍ പുരോഗമിക്കുന്നത്.

വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്ത് നിത്യസംഭവമാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാത്രം സമീപകാലത്ത് സ്വര്‍ണ്ണക്കടത്ത് പിടികൂടിയ സംഭവങ്ങള്‍ നിരവധിയാണ്. തിരുവനന്തപുരത്തും കരിപ്പൂരും പരിശോധനകള്‍ കര്‍ശനമാക്കിയപ്പോള്‍ കണ്ണൂര്‍ വിമാനത്താവളമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഗ്രാമിന് 50 രൂപ നികുതിയടച്ച് സ്വര്‍ണം കൊണ്ടുവരാമെന്ന നില, പി. ചിദംബരം മന്ത്രിയായിരിക്കെ മാറ്റിയതാണ് വന്‍തോതിലുള്ള സ്വര്‍ണക്കടത്തിന് ഇടയാക്കുന്നതെന്ന് കരുതുന്നവരുണ്ട്. ഇപ്പോള്‍ വിലയുടെ 35 ശതമാനം നികുതിയടയ്‌ക്കണം. ഒരു കിലോ സ്വര്‍ണം കടത്തിയാല്‍ നാല് ലക്ഷം രൂപയോളം കിട്ടുമെന്നാണ് പറയുന്നത്. സ്വര്‍ണം കടത്തുന്നത് ആരായിരുന്നാലും അതിന് പിന്നില്‍ വമ്പന്മാരായിരിക്കും എന്നുറപ്പാണ്. മായികലോഹമായി തുടരുന്ന കാലത്തോളം സ്വര്‍ണത്തിനുള്ള ആവശ്യം വര്‍ധിക്കുകയേയുള്ളൂ. ഇക്കാര്യത്തില്‍ യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള നടപടികള്‍ ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടാവണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

Vasthu

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

India

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

Spiritual

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

World

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

പുതിയ വാര്‍ത്തകള്‍

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.