Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇത് പുതുചരിത്രം

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
May 31, 2019, 03:00 am IST
in Vicharam

 മൂന്നില്‍ രണ്ട് ഭൂരിപ ക്ഷം നേടി വിജയിച്ച ചരിത്രം കോണ്‍ഗ്രസിനുണ്ട് എന്നാല്‍ ഇത്തവണ കോണ്‍ഗ്രസിന് ദയനീയ പരാജയമാണ് സംഭവിച്ചത്. പതിനാറാം ലോക്‌സഭയിലെന്നതുപോലെ ഇക്കുറിയും ഔദ്യോഗിക പ്രതിപക്ഷമാകാന്‍ അവര്‍ക്കാകില്ല. 52 സീറ്റ് മാത്രമാണ് അവര്‍ക്ക് നേടാനായത്. 55 സീറ്റെങ്കിലും വേണം ഔദ്യോഗിക പ്രതിപക്ഷമാകാന്‍. തോല്‍വി ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസിനാവുന്നില്ല. തോല്‍വിയില്‍ മനം നൊന്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ പദവി ഒഴിയാന്‍ ഉറച്ചുനില്‍ക്കുകയാണ്.

ഞാന്‍ മടുത്തു. എനിക്ക് പകരം മറ്റൊരാള്‍ വരട്ടെ എന്നാണ് രാഹുല്‍ പറയുന്നത്. ”അയ്യോ അച്ചാ പോകല്ലെ” എന്നാവര്‍ത്തിക്കുന്ന ചിന്താവിഷ്ടയായ ശ്യാമളയെ ഓര്‍മ്മിക്കുകയാണ് കോണ്‍ഗ്രസുകാര്‍. ഇന്നലെ അവര്‍ രാജ്യവ്യാപകമായി പ്രകടനം നടത്തി. ആവശ്യം ഒന്നുമാത്രം. രാഹുല്‍ രാജി വയ്‌ക്കരുത്. കോണ്‍ഗ്രസിനെ തകര്‍ക്കരുത്. 134 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ രൂപം നല്‍കിയ കോണ്‍ഗ്രസ് വെള്ളക്കാരുടെ രക്തം പേറുന്ന കോണ്‍ഗ്രസ് നേതൃത്വം ഉദകക്രിയ നടത്താന്‍ ഒരുങ്ങിനില്‍ക്കുകയാണ്. അതിനെ മറി കടക്കാന്‍ എന്തിനാണോവോ കോണ്‍ഗ്രസുകാര്‍ തെരുവിലിറങ്ങുന്നത്.

കോണ്‍ഗ്രസിന്റെ ദൗത്യം പൂര്‍ത്തിയായി. അത് പിരിച്ചുവിടണം എന്ന് ഗാന്ധിജി ആഗ്രഹിച്ചതാണ്. അതിന് നെഹ്‌റു തയാറായില്ല. രാജ്യം വെട്ടിമുറിച്ചാലും അധികാരത്തില്‍ തുടരാനുള്ള നെഹ്‌റുവിന്റെ ആര്‍ത്തിയാണ് കോണ്‍ഗ്രസിനെ നിലനിര്‍ത്തിയത്. അതിന് പരമാവധിയായി നെഹ്‌റു കുടുംബത്തില്‍ നിന്നും ആരും കോണ്‍ഗ്രസിന്റെ തലപ്പത്ത് വേണ്ടെന്ന് ചിലരെങ്കിലും തിരിച്ചറിഞ്ഞു. രാഹുല്‍ ഉള്‍പ്പെടെ, അതാണ് ശരിയായ ചിന്ത. ഗാന്ധിജിയുടെ പേര് ദുരുപയോഗം ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസ് ഇത്രയും കാലം നിലനിന്നത്. നെഹ്‌റു കുടുംബ പാരമ്പര്യം പറഞ്ഞെങ്കില്‍ എത്രയും കാലം മുമ്പെ കോണ്‍ഗ്രസ് നിലംപരിശായേനെ.

ആരാണ് സാര്‍ ഗാന്ധി കുടുംബം. ഗാന്ധിജിയും ഇന്ദിരയും തമ്മില്‍ എന്ത് ബന്ധമാണുള്ളത്. ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, സോണിയഗാന്ധി, രാഹുല്‍ഗാന്ധി, വ്യാജന്മാരുടെ വ്യാപാരം കൊയ്തത് അധികാരസ്ഥാനങ്ങളേറെ. കള്ളവ്യാപാരത്തിന് എപ്പോഴെങ്കിലും അന്ത്യമുണ്ടാകുമല്ലോ. ഇപ്പോള്‍ സമയമെത്തി.

കോണ്‍ഗ്രസ് പാരമ്പര്യമോ കുടുംബ മാഹാത്മ്യമോ ഇല്ലാത്ത രണ്ടാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. നേരത്തെ ഈ ഗണത്തില്‍ മൂന്നുതവണ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അടല്‍ ബിഹാരി വാജ്‌പേയി. നരേന്ദ്ര മോദിയുടെ രണ്ടാമത്തെ സത്യപ്രതിജ്ഞയാണ് ഇന്നലെ നടന്നത്. ഒന്‍പത് രാഷ്‌ട്രത്തലവന്‍മാരും മുഖ്യമന്ത്രിമാരും. രാഷ്‌ട്രീയ സാമൂഹ്യ സാംസ്‌കാരിക നായകന്മാരുമടക്കമുള്ള 8000 പേരെ സാക്ഷിയാക്കിയായിരുന്നു സത്യപ്രതിജ്ഞ. കഴിഞ്ഞ അഞ്ചുവര്‍ഷം സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേമ പദ്ധതികളുമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. അതിനെ നന്ദിപൂര്‍വം സ്മരിച്ചുകൊണ്ടാണ് ജനങ്ങള്‍ പോളിങ് ബൂത്തിലേക്ക് പോയത്. ഒന്നോ രണ്ടോ പ്രധാന സംസ്ഥാനങ്ങളൊഴിച്ച് ജനങ്ങള്‍ കൂട്ടമായി താമര ചിഹ്നത്തില്‍ വോട്ടുചെയ്തു. 303 സീറ്റില്‍ ബിജെപിയെ വിജയിപ്പിക്കാന്‍ 22 കോടി വോട്ടര്‍ താമര ചിഹ്നത്തില്‍ വിശ്വാസം അര്‍പ്പിച്ചു. ഭരണകക്ഷിയെ ഇത്രയും പേര്‍ അംഗീകരിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണ്. അതുകൊണ്ടുതന്നെ ഇത് പുതുചരിത്രമാണ്. ഇതിന്റെ പകുതി വോട്ടുപോലും രണ്ടാമത്തെ ഏറ്റവും വലിയ കക്ഷിക്ക് ലഭിച്ചില്ലെന്ന് ഓര്‍ക്കണം.

ജയവും പരാജയവും ജനാധിപത്യത്തിന്റെ ഭാഗമാണ്. 1984 മുതല്‍ രണ്ട് സീറ്റില്‍ മാത്രം ഒതുങ്ങിയ പാര്‍ട്ടിയാണ് ബിജെപി. അന്നും ബിജെപിക്ക് ഏഴ് ശതമാനം വോട്ട് ലഭിച്ചു. തുടര്‍ന്ന് വന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിയുടെ ഗ്രാഫ് മുകളിലേക്ക് തന്നെയായിരുന്നു. ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും കറകളഞ്ഞ ദേശീയ ബോധവും സര്‍വോപരി ജനക്ഷേമ തല്പരതയുമാണ് ബിജെപിയെ ഒന്നാമതെത്തിച്ചത്. ജനങ്ങളര്‍പ്പിച്ച വിശ്വാസം തിരിച്ചു നല്‍കുകയാണ് ഇന്നത്തെ കര്‍ത്തവ്യം.

കഴിഞ്ഞ അഞ്ചുവര്‍ഷം അടിസ്ഥാനവര്‍ഗത്തെ ലക്ഷ്യമിട്ട പ്രവര്‍ത്തനമാണ് നടത്തിയത്. നരേന്ദ്രമോദിയുടെ രണ്ടാം മന്ത്രിസഭയും ആരോടും പ്രീണനമോ പീഡനമോ ഇല്ലാതെ ഭരണം മുന്നോട്ടുകൊണ്ടുപോകും എന്ന കാര്യത്തില്‍ സംശയമില്ല. പുതു ഇന്ത്യയുടെ സങ്കല്പ പത്രം എന്നാണ് ബിജെപിയുടെ പ്രകടന പത്രികയെ വിശേഷിപ്പിച്ചിരുന്നത്. 

യുവാക്കളേയും കര്‍ഷകരേയും ഉള്‍പ്പെടെ പരിഗണിച്ച് ആരോഗ്യത്തിനും വികസനത്തിനും മുന്‍ഗണന നല്‍കുന്ന സങ്കല്‍പ് പത്ര സമഗ്രമേഖലയേയും പരാമര്‍ശിക്കുന്നു. സ്വതന്ത്രഭാരതം 2022ല്‍ എഴുപത്തഞ്ചാം  വയസ്സിലേക്ക് കടക്കുമ്പോള്‍ പിന്നിടാന്‍ ഉദ്ദേശിക്കുന്ന എഴുപത്തഞ്ച് വികസനപ്പടവുകള്‍ എണ്ണി പറയുന്ന പ്രകടനപത്രിക പുതിയ ഇന്ത്യയുടെ മാനിഫെസ്റ്റോ ആണ്.ഇത് വെറും വാഗ്ദാനങ്ങളല്ല നിര്‍വ്വഹിക്കാന്‍ കഴിയുന്ന പദ്ധതികളാണ്. ഇത് അഞ്ചു വര്‍ഷത്തിനകം പ്രാവര്‍ത്തികമാക്കുമ്പോള്‍ അതാവും നവഭാരത സൃഷ്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലാലേട്ടന്റെ ബോക്സ്‌ ഓഫീസ് മാജിക്‌;: വെറും 58 മണിക്കൂർ കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ദൃശ്യം 3

India

ബിജെപി അധികാരത്തില്‍ വന്നാല്‍ മീന്‍ നിരോധിക്കുമെന്ന മമതയുടെ നുണ പൊളിച്ച് .സുവേന്ദു അധികാരിയുടെ അമ്മ അഞ്ച് രൂപയ്‌ക്ക് മീനും ചോറും

Kerala

ടി.പി വധക്കേസിലെ ഗൂഢാലോചനയില്‍ കെ.കെ രമ പുനരന്വേഷണം ആവശ്യപ്പെട്ടുവെന്ന വ്യാജവാര്‍ത്തയുമായി റിപ്പോര്‍ട്ടര്‍ ടിവി, നിഷേധിച്ച് രമ

World

യുഎസ് ഇറാന്‍യുദ്ധം അവസാനിച്ചേക്കുമെന്ന് ട്രംപ്, തീരുമാനം ഞായറാഴ്ചയെന്നും ട്രംപ്

തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഏറ്റവും ചെറിയ ഉപഗ്രഹമായ കലാം സാറ്റ് നിര്‍മ്മിച്ച റിഫാത്ത് ഷാരൂഖ് (വലത്ത്) ഇന്ന് കോടികളുടെ ആസ്തിയുള്ള കാറ്റലിക്സ് സ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് ഗുജറാത്തില്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്ന റിഫാത്ത് ഷാരൂഖ് (ഇടത്ത്)
India

കേരളത്തിലെ മുസ്ലിങ്ങള്‍ മോദിയ്‌ക്കെതിരെ വര്‍ഗ്ഗീയതും പറഞ്ഞുകൊണ്ടിരിക്കും, റിഫാത്ത് ഷാരൂഖ് ഇന്ന് ഗുജറാത്തില്‍ എയ്റോസ്പേസ് കമ്പനി ഉടമ

പുതിയ വാര്‍ത്തകള്‍

മോഹന്‍ലാലിന്റെ അടുത്തിരുന്ന കരഞ്ഞ എസ്തറിനെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി എസ്തര്‍

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

ബിജെപിയുടെ ആവർത്തിച്ചുള്ള സർക്കാരുകൾ, വോട്ടർമാർ നല്ല ഭരണം കാണുന്നു ; 2027 യോഗിയ്‌ക്കൊപ്പമോ ? കാരണങ്ങൾ നിരത്തി കൃത്യമായ പ്രവചനവുമായി പ്രദീപ് ഗുപ്ത

‘1947ൽ ഭാരതത്തിലെ എല്ലാ മുസ്ളീങ്ങളും പാകിസ്ഥാനിലേയ്‌ക്ക് പോയിരുന്നെങ്കില്‍ ഇന്ന് ഭാരതം യുഎസ് പോലെ ആകുമായിരുന്നു’:-വൈറലായി ജേണലിസ്റ്റിന്റെ വാക്കുകള്‍

പാകിസ്ഥാനിലും അമേരിക്കയിലും 90 ശതമാനം വരെ ഇന്ധനവിലവര്‍ധവുണ്ടായപ്പോള്‍ ഭാരതത്തില്‍ കൂട്ടിയത് 3.2 ശതമാനം മാത്രം

സതീശന്‍ പിണറായിക്ക് പഠിക്കുന്നോ? തന്നെ വിമര്‍ശിച്ച കെഎസ്‍ആര്‍ടിസി ഡ്രൈവറെ സസ്പെന്‍റ് ചെയ്ത് സതീശന്‍

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സവർക്കറായി തിളങ്ങി , പക്ഷെ ഔറംഗസേബാകാൻ വിസമ്മതിച്ച് നടൻ രൺദീപ ഹൂഡ

മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്, അമേരിക്കന്‍ പ്രസിഡന്‍റിന്റെ സന്ദേശം കൈമാറി മാർക്ക് റൂബിയോ

അടുത്ത മുപ്പത് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതി രാജ്യമാകുമെന്ന് രാജ്നാഥ് സിങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.