Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം; നഗരത്തില്‍ കഞ്ചാവ് ഉപയോഗവും കച്ചവടവും സുലഭം

നീരജ് ജി.ജി by നീരജ് ജി.ജി
May 30, 2019, 02:46 pm IST
in Local News

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ നഗരത്തില്‍ കഞ്ചാവ് ഉപയോഗവും കച്ചവടവും സുലഭം. കണ്ണികളില്‍ ചിലരെ പോലീസ് പിടികൂമെങ്കിലും പ്രധാനികളിലേയ്‌ക്ക് അന്വേഷണം നീങ്ങുന്നില്ലെന്നതാണ് കഞ്ചാവ് കച്ചവടവും ഉപയോഗവും തലസ്ഥാനത്ത് വര്‍ദ്ധിക്കാനുള്ള പ്രധാന കാരണം.

തമ്പാനൂര്‍ ബസ്റ്റാന്‍ഡ്, അട്ടക്കുളങ്ങര ജംഗ്ഷന്‍, പാളയം ജംഗ്ഷന്‍, മെഡിക്കല്‍ കേളേജ് ജംഗ്ഷന്‍, ചില ഷോപ്പിംഗ് കോംപ്ലളക്‌സുകള്‍ തുടങ്ങിയവയാണ് തലസ്ഥാനത്തെ പ്രധാന കഞ്ചാവ് കൈമാറ്റ കേന്ദ്രങ്ങള്‍. വാട്‌സ്ആപ്പ്, ടെലിഗ്രാം പോലുള്ള സോഷ്യല്‍ മീഡയ വഴിയാണ് ഇവരുടെ ഇടപാട്. 18നും 25 നും വയസ്സിനിടയിലുള്ളവരാണ് ഇടപാടുകാരില്‍ അധികവും. 

കഞ്ചാവിന് ‘എം’ എന്നതാണ് പുതിയ കോഡ് ഭാഷ. ആവശ്യക്കാരുമായി ബന്ധപ്പെടുമ്പോള്‍ അവര്‍ ഈ കോഡാണ് പറയുന്നത്. ഇതോടെ ഇവരില്‍ വിശ്വാസ വര്‍ദ്ധിക്കും. തുടര്‍ന്ന് എവിടെയാണ് എത്തേണ്ടതെന്ന് ഇവര്‍ സന്ദേശം കൈമാറും. ആവശ്യക്കാര്‍ ഇവര്‍ പറയുന്ന സ്ഥലത്തെത്തിയാലും ഇടപാടുകാര്‍ പുറത്തുവരില്ല. പോലീസോ എക്‌സൈസോ കെണിയൊരുക്കിയതാണോ എന്ന് ഉറപ്പ് വരുത്തി മാത്രമാണ് ഇവര്‍ ലഹരി കൈമാറാനായി പുറത്തുവരുന്നത്. ചില ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴിയാണ്. പേടിഎം പോലുള്ള വഴി പണം കൈമാറിയാലേ ഇവര്‍ സാധനം സ്ഥലത്തെത്തിക്കൂ.

തമിഴ്‌നാട്ടിലും ബാംഗ്ലൂരിലും നിന്നാണ് കേരളത്തിലേയ്‌ക്കുള്ള ലഹരി എത്തുന്നത്. ജില്ലയുടെ അതിര്‍ത്തി പ്രദേശമായ കളിയിക്കാവിളയില്‍ എത്തുന്ന ലഹരി ചെറു പായ്‌ക്കറ്റുകളാക്കി ഇരുചക്ര വാഹനത്തിലാണ് ചെക്ക്‌പോസ്റ്റുകള്‍ കടത്തുന്നത്. ബസ്സുകളിലും ആഡംബര വാഹനങ്ങളിലും പോലീസും എക്‌സ്‌ഐസ്സും പരിശോധന കര്‍ശനമാക്കിയപ്പോഴാണ് ഇരുചക്ര വാഹനങ്ങളില്‍ ലഹരി അതിര്‍ത്തികടന്ന് കേരളത്തിലെത്തിക്കുന്നത്. 

ഇതിനായി ചെറുസംഘങ്ങളായി പത്തോള സംഘം ജില്ലാ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്നു. ഇവര്‍ക്ക് പ്രത്യേകമായി സ്ഥലവും തിരിച്ച് നല്‍കിയിട്ടുണ്ട്. സാധനം ഇവര്‍ പറയുന്ന സ്ഥലത്തെത്തിക്കുമ്പോള്‍ അടുത്ത സംഘം ഇത് ഏറ്റെടുക്കും. ഇങ്ങനെയാണ് ജില്ലയിലെ ഇപ്പേഴത്തെ കഞ്ചാവ് കൈമാറ്റം നടക്കുന്നത്. ഇത്തരത്തില്‍ പത്തോളം സംഘങ്ങള്‍ വഴി കൈമാറിയാണ് ഇടപാടുകാരിലേയ്‌ക്ക് ലഹരി എത്തുന്നത്. 

ഇതോടെ പിടിക്കപ്പെട്ടാലും ഒന്നോ രണ്ടോ പേരില്‍ അറസ്റ്റ് ഒതുങ്ങുന്ന പ്രവണതയാണ് ഇപ്പോള്‍ ജില്ലയില്‍ കാണുന്നത്. സ്‌കൂള്‍ തുറക്കുന്നതോടനുബന്ധിച്ച് പരിശോധന വ്യാപകമാക്കിയുട്ടുണ്ടെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്: ബിഎംഎസ് അനുകൂല സംഘടനകള്‍ക്ക് മികച്ച നേട്ടം

India

യൂറോപ്യൻ വിപണി സുരക്ഷിതം; ഭാരതവും ഇനി മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍

Kerala

സാമ്പത്തിക ക്രമക്കേട്: മുന്‍ അമേരിക്കന്‍ മലയാളി ജഡ്ജി ജയിലിലേക്ക്

Kerala

മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ജമാ അത്തെ ഇസ്ലാമി നേതാവ്

India

ന്യൂദല്‍ഹിയില്‍ വന്‍ സ്‌ഫോടനത്തിനു പദ്ധതി: ഏഴ് ഭീകരര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ചോദ്യം ചെയ്യലിന് ഇ ഡി ഓഫീസില്‍ എത്തിയ വീണാ വിജയന്‍

ഇ ഡിക്ക് മുന്‍പില്‍ പതറി വീണ; ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിയില്ല വീണ്ടും വിളിപ്പിക്കും; എസ്എഫ്‌ഐഒ രേഖകള്‍ ഇന്ന് ലഭിക്കും

വിദ്യാഭ്യാസ ചെലവിനു പണം ഇല്ല; വിഡിക്കും പ്രിയമായി പിഎം ശ്രീ

വരവറിയിച്ച് മെസിയും എംബാപ്പെയും

അപ്രതീക്ഷിത ധനനേട്ടങ്ങളും ഉന്നത കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (18 ജൂൺ 2026) – AI ജ്യോതിഷം

ഫിഫ ലോകകപ്പ് 2026: ഇനി രണ്ടാം അങ്കങ്ങള്‍

ലോകകപ്പിലെ പ്രായംകൂടിയ ഗോള്‍ സ്‌കോറര്‍മാര്‍

മെസിക്ക് റെഡ് കാര്‍ഡ് കൊടുക്കാത്തതെന്തേ? വിവാദമായി ഫൗള്‍

ഹാലന്‍ഡ് ഇനി ബ്രൗട്ട് ഹാലന്‍ഡ്

മിശിഹ സംസാരിക്കുമ്പോള്‍…..

ഫിഫ ലോകകപ്പ് 2026: ഒരേയൊരു മെസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.