Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പൊളിച്ചടുക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2019, 06:45 am IST
in Sports

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വെടിക്കെട്ടിന് തീകൊളുത്തിയ വമ്പന്മാരൊക്കെ ഇംഗ്ലണ്ടിലെ ലോകകപ്പിലും കൂറ്റന്‍ അടികള്‍ക്ക് തയ്യാറെടുത്തുകഴിഞ്ഞു. അടുത്തിടെ സമാപിച്ച ഐപിഎല്ലില്‍ 784 തവണയാണ് ബൗണ്ടറി ലൈനിനു മുകളിലൂടെ പന്തുകള്‍ മൂളി പാഞ്ഞത്. വിന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍, ആന്ദ്രെ റസ്സല്‍ ഇന്ത്യയുടെ മുന്‍ നായകന്‍ എം.എസ്.ധോണി, ഹാര്‍ദിക് പാണ്ഡ്യ, ഓസ്‌ട്രേലിയയുടെ ക്രിസ് ലിന്‍, ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലര്‍, ജോണി ബെയര്‍സ്‌റ്റോ, ഓസീസിന്റെ ഡേവിഡ് വാര്‍ണര്‍ തുടങ്ങിയ ഹിറ്റര്‍മാരാണ് ഐപിഎല്ലില്‍ ബാറ്റിങ് വെടിക്കെട്ട്് തീര്‍ത്തത്്. ഇവരൊക്കെ ലോകകപ്പില്‍ അവരവരുടെ ദേശീയ ടീമുകളെ പ്രതിനിധാനം ചെയ്യുന്നുണ്ട്. 

ഐപിഎല്ലില്‍ ഇരുപത് ഓവറുകളിലാണ് കളി. പക്ഷെ ലോകകപ്പ് 50 ഓവര്‍ മത്സരങ്ങളാണ്. ഇംഗ്ലണ്ടിലെ കാലാവസ്ഥയും പിച്ചും അനുകൂലമായാല്‍ ഹിറ്റര്‍മാര്‍ നിറഞ്ഞാടുമെന്ന് ഉറപ്പാണ്. ആരാധകര്‍ക്ക് വീണ്ടുമൊരു വെടിക്കെട്ടു    വിരുന്ന് ആഘോഷിക്കാം.

ഇംഗ്ലണ്ടില്‍ 1999 ലാണ് അവസാനമായി ലോകകപ്പ് അരങ്ങേറിയത് 

. അന്ന് മേയ് പതിനാല് മൂതല്‍ ജൂണ്‍ 20 വരെയായിരുന്നു മത്സരങ്ങള്‍. അന്നും കലാവസ്ഥയും പിച്ചുമൊക്കെ കളിയെ ബാധിച്ചിരുന്നു. ഇത്തവണ മെയ് 30 നാണ് ലോകകപ്പ് ആരംഭിക്കുന്നത്. അതിനാല്‍ ചൂടുള്ള കലാവസ്ഥയായിരിക്കും. ചൂട് കൂടുന്നത് വിക്കറ്റുകളുടെ സ്വഭാവം മാറ്റും.

ലോകകപ്പ് അരങ്ങേറുന്ന ജൂണ്‍ ജൂലൈ മാസങ്ങളില്‍ ഇംഗ്ലണ്ടിലെ പിച്ച് ഫാസ്റ്റ് ബൗളര്‍മാരെ തുണയ്‌ക്കില്ല. പുതിയ പന്തിന്റെ തിളക്കം തീരുന്നതോടെ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് വിക്കറ്റ് വീഴ്‌ത്താന്‍ കഷ്ടപ്പെടേണ്ടിവരുമെന്ന് ഓസീസിന്റെ മുന്‍ പേസര്‍ ബ്രെറ്റ് ലീ പറഞ്ഞു.

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനും ഇതേ അഭിപ്രായമാണ്. വേനല്‍ക്കാലമായതിനാല്‍ വിക്കറ്റുകള്‍ ഫ്‌ളാറ്റാകുമെന്ന് സച്ചിന്‍ വെളിപ്പെടുത്തി. 

ലോകകപ്പിന് എത്തുന്ന ബൗളര്‍മാരില്‍ ഭൂരിഭാഗവും പരിചയസമ്പന്നരാണ്. അവസരത്തിനൊത്ത് പന്തെിറിയാന്‍ അവര്‍ക്ക് കഴിയുമെന്നാണ് വിശ്വാസം. ഐപിഎല്ലില്‍ ആന്ദ്രെ റസ്സലും ഹാര്‍ദിക് പാണ്ഡ്യയുമൊക്ക മിക്കപ്പോഴും എതിരാളികളുടെ ദുര്‍ബലമായ പന്തുകളാണ് അതിര്‍ത്തികള്‍ക്ക് മുകളിലൂടെ പറപ്പിച്ചത്. ലോകകപ്പിലും ഇവരില്‍ നിന്ന ഇത്തരം വെടിക്കെട്ടുകള്‍ പ്രതീക്ഷിക്കാം.

ഐപിഎല്‍ മത്സരങ്ങള്‍ നടന്ന ചില ഗ്രൗണ്ടുകളുടെ ബൗണ്ടറി ലൈന്‍ ചെറുതായയും ബിഹ് ഹിറ്റര്‍മാരെ തുണച്ചു. ഇംഗ്ലണ്ടില്‍ നോട്ടിങ് ഹാം ഒഴിച്ചുള്ള ഗ്രൗണ്ടുകളിലെ ബൗണ്ടറി ലൈനുകള്‍ നീളമേറിയതാണ്. 2015 നു ശേഷം നോട്ടിങ് ഹാമിലെ ട്രെന്റ്  ബ്രിഡ്ജില്‍  മൂന്ന് തവണ സ്‌കോര്‍ 391 റണ്‍സ് കടന്നു. ഇത്തവണ ലോകകപ്പില്‍ പാക്കിസ്ഥാനെ വിന്‍ഡീസ് ഈ ഗ്രൗണ്ടില്‍ നേരിടും. ഗ്രൗണ്ടിന്റെ ആനുകൂല്യം മുതലാക്കി ക്രിസ് ഗെയ്‌ലും ആന്ദ്രെ റസ്സലും കത്തിക്കയറും. ഇംഗ്ലണ്ട് – പാക്കിസ്ഥാന്‍ മത്സരവും ഇവിടെ നടക്കുന്നുണ്ട്. ജോസ് ബട്‌ലര്‍, ബെയര്‍സ്‌റ്റേ, മോര്‍ഗന്‍ എന്നിവരും അടിച്ചു തകര്‍ക്കും.

ഇന്ത്യന്‍ താരങ്ങളായ ഹാര്‍ദിക്, ധോണി, രോഹിത് എന്നിവര്‍ക്കും ഈ ഗ്രൗണ്ടില്‍ വെടിക്കെട്ട് ബാറ്റിങ്ങ് കാഴ്ചവയ്‌ക്കാന്‍ അവസരമുണ്ട്. ന്യൂസിലന്‍ഡ് – ഇന്ത്യ പോരാട്ടവും ട്രെന്‍ഡ് ബ്രിഡ്ജിലാണ് നടക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; എൻഡിഎ സ്ഥാനാർത്ഥി ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി
India

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

India

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

Kerala

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

India

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

അഖിൽ മാരാർ ആശുപത്രിയിൽ: നിങ്ങൾ ആഘോഷിക്കൂ എന്ന് കുറിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.