Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്ലസ് വണ്‍ കോഴ; മാനേജ്‌മെന്റും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളി

അജി ബുധനൂര്‍ by അജി ബുധനൂര്‍
May 15, 2019, 07:37 am IST
in Kerala

തിരുവനന്തപുരം: എയ്ഡഡ് വിദ്യാലയങ്ങളില്‍ മാനേജ്‌മെന്റ് ക്വാട്ടയിലെ പ്ലസ്‌വണ്‍ പ്രവേശനത്തിന് തലവരിപ്പണം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ സംവിധാനമില്ല. വിദ്യാഭ്യാസ വകുപ്പ് മാനേജ്‌മെന്റുകളുടെ താളത്തിനൊത്ത് തുള്ളുന്നു.

എസ്എസ്എല്‍സിക്ക് എഴുപത് ശതമാനം മാര്‍ക്കെങ്കിലും വാങ്ങിയ വിദ്യാര്‍ത്ഥികളുടെ പ്രവേശനക്കാര്യം മാത്രമെ സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ ആലോചിക്കുന്നുള്ളു. ബാക്കിയുള്ളവര്‍ മാനേജമെന്റ് ക്വാട്ടയില്‍ അഡ്മിഷന്‍ നേടുകയോ അല്ലെങ്കില്‍ ഓപ്പണ്‍ സ്‌കൂളില്‍ പഠിക്കുകയോ വേണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വാദം. ഒടുവില്‍ പ്ലസ്‌വണ്‍ പ്രവേശനം പൂര്‍ത്തിയാകുമ്പോള്‍ ആയിരക്കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കും.

മാനേജ്‌മെന്റും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയാണ് പ്രവേശനത്തിലുടനീളം. ഏക ജാലകസംവിധാനത്തിലൂടെയാണ് പ്രവേശനം. എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചപ്പോള്‍ 4,26,513 വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ഇവര്‍ക്കെല്ലാം പ്ലസ്‌വണ്‍ പ്രവേശനം ലഭിക്കുമെന്നാണ് വകുപ്പിന്റെ അവകാശ വാദം. എന്നാല്‍, ഏകജാലക പ്രവേശനം പല ഘട്ടങ്ങളിലായി നടത്തുന്നത് മനേജ്‌മെന്റിന് അനുഗ്രഹമാണ്. 

 ആദ്യ ലിസ്റ്റ് പ്രസിദ്ധീകരിച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് അടുത്ത ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. പ്രവേശനം ലഭിച്ചവര്‍ക്ക് സ്‌കൂളുകള്‍ മാറാനുള്ള അവസരവും നല്‍കും. ഇതോടെ മുന്‍ഗണനാക്രമത്തില്‍ പ്രവേശനത്തില്‍ ഇടംപിടിക്കാത്തവര്‍ ചെന്നെത്തുന്നത് തലവരിപ്പണം നല്‍കേണ്ട എയ്ഡഡ് മാനേജ്‌മെന്റിന്റെ അടുത്തേക്കാകും. ഈ അവസരം മുതലെടുത്ത് മാനേജ്‌മെന്റ് തലവരിപ്പണവും ഉയര്‍ത്തും.

മാനേജ്‌മെന്റ് അഡ്മിഷന്‍ പൂര്‍ത്തിയാകുമ്പോള്‍ ഏകജാലകത്തിന്റെ അവസാനഘട്ട പട്ടികയും പ്രസിദ്ധീകരിക്കും. പട്ടികയില്‍ ഇടം പിടിച്ചെങ്കിലും തലവരിപ്പണം കൊടുത്തതിനാല്‍ സര്‍ക്കാര്‍ ക്വാട്ടയിലെ പ്രവേശനത്തിന് വിദ്യാര്‍ത്ഥികള്‍ മുതിരില്ല. ഇതാണ് ഏകജാലകം എന്ന ഓമനപ്പേരില്‍ പ്ലസ്‌വണ്‍ പ്രവേശനത്തില്‍ കണ്ടു വരുന്നത്. ഭരണകക്ഷിക്ക് തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള  ആവശ്യങ്ങള്‍ക്ക് നല്ലൊരു തുക സംഭാവനയായി നല്‍കണം. അതിനാലാണ് ഈ മേഖലയിലെ കോഴയ്‌ക്ക് സര്‍ക്കാരും കൂട്ട് നില്‍ക്കുന്നത്.

മാനേജ്‌മെന്റ് സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടത്

തിരുവനന്തപുരം: എയ്ഡഡ് വിദ്യാലയങ്ങളിലെ പ്ലസ്‌വണ്‍ മാനേജ്‌മെന്റ് സീറ്റുകള്‍ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍. ഇത് സര്‍ക്കാരിന് ഏറ്റെടുക്കാനാകില്ല. അധ്യാപക-അനധ്യാപകര്‍ക്ക് ശമ്പളം മാത്രമെ സര്‍ക്കാര്‍ നല്‍കുന്നുള്ളു. കെട്ടിടത്തിന്റെ അറ്റകുറ്റപണികള്‍ മാനേജ്‌മെന്റാണ് വഹിക്കുന്നത്, അവര്‍ പറഞ്ഞു. 

കോഴ നിര്‍ത്തലാക്കാന്‍ സംവിധാനമില്ലെന്ന് ഹയര്‍ സെക്കന്‍ഡറി വിഭാഗം

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിലെ തലവരിപ്പണം നിര്‍ത്തലാക്കാന്‍  സംവിധാനങ്ങളില്ലെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ പി.കെ. സുധീര്‍ബാബു.  എസ്എസ്എല്‍സി കഴിഞ്ഞ പരമാവധി വിദ്യാര്‍ത്ഥികള്‍ക്കും  പ്ലസ്‌വണ്ണിന് അഡ്മിഷന്‍ നല്‍കണം. തലവരിപ്പണം സംബന്ധിച്ച് പരാതികള്‍ ഉയരുന്നുണ്ട്. എന്നാല്‍ പരാതി നല്‍കാന്‍ ആരും തയാറല്ല. അതിനാല്‍ ഫലപ്രദമായ അന്വേഷണം നടത്താനും സാധിക്കില്ല.  എയ്ഡഡ് മേഖലയില്‍ പ്ലസ്‌വണ്‍ പ്രവേശനത്തിന് റാങ്ക്‌ലിസ്റ്റ് നിര്‍ബന്ധമാക്കാന്‍ സാധിക്കില്ലെന്നും സുധീര്‍ബാബു പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.