Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അന്വേഷണം കൂടുതല്‍ ള്‍ഫ് മലയാളികളിലേക്ക്

സാനു കെ സജീവ്‌ by സാനു കെ സജീവ്‌
May 9, 2019, 05:00 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: ഐഎസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ടുള്ള അന്വേഷണം കൂടുതല്‍ ഗള്‍ഫ് മലയാളികളിലേക്ക്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരു സംഘം ഐഎസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) വ്യക്തമായ വിവരം ലഭിച്ചു.

 കേരളത്തില്‍ നിന്നുള്ളവര്‍ ഗള്‍ഫ് രാജ്യങ്ങളിലെത്തിയ ശേഷമാണ് ഐഎസ് ഭീകര കേന്ദ്രങ്ങളിലേക്ക് കടന്നതെന്ന് കഴിഞ്ഞ ദിവസം എന്‍ഐഎ കസ്റ്റഡിയിലെടുത്ത കൊല്ലം ചങ്ങന്‍കുളങ്ങര സ്വദേശി ഫൈസല്‍ വെളിപ്പെടുത്തി. ഖത്തറില്‍ നിന്നാണ് ഫൈസലിനെ എന്‍ഐഎ കേരളത്തില്‍ എത്തിച്ചത്. ഗള്‍ഫില്‍ ഐഎസിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മലയാളികളുടെ വിവരങ്ങള്‍ എന്‍ഐഎക്ക് ലഭിച്ചിട്ടുണ്ട്. ഇവരെ നാട്ടില്‍ എത്തിക്കുന്നതിനുവേണ്ട നടപടികള്‍ എംബസിയുമായി ബന്ധപ്പെട്ട് ആരംഭിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ ജോലിക്കുപോയി തിരികെ വരാത്തവരില്‍ ചിലര്‍ ഭീകര സംഘടനകളില്‍ എത്തിയിട്ടുണ്ട്. പാക്കിസ്ഥാന്‍ ഭീകരസംഘടനകളിലും മലയാളികള്‍ എത്തിപ്പെട്ടിട്ടുണ്ടെന്നും ഫൈസല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 

ഐഎസ് കേന്ദ്രമായ കാബൂളില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് സ്വദേശിയും ഐഎസ് ഭീകരനുമായ അബ്ദുള്ള റാഷിദാണ് ദക്ഷിണേന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സമാന ചിന്താഗതിയുള്ള കേരളത്തിലെ തീവ്ര സംഘടനകള്‍ക്ക് പ്രത്യേക സന്ദേശങ്ങളും റാഷിദ് നല്‍കിയിട്ടുണ്ട്. ഐഎസിന്റെ കേരളത്തിലെ മുഖ്യകണ്ണിയും, സംഘാടകനുമായ റിയാസ് അബൂബക്കറിനെ എന്‍ഐഎ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

മുഹമ്മദ് ഫൈസലിനെയും റിയാസിനെയും ഒന്നിച്ചും അല്ലാതെയും ചോദ്യംചെയ്യുന്നത് തുടരുകയാണ്. ഭീകര ആശയങ്ങളില്‍ ആകൃഷ്ടരായി, ഫൈസലുമായും റിയാസ് അബൂബക്കറുമായും ബന്ധപ്പെട്ടിരുന്ന പന്ത്രണ്ടോളം പേര്‍ എന്‍ഐഎ നിരീക്ഷണത്തിലാണ്. 

ശ്രീലങ്കയില്‍ സ്‌ഫോടനത്തിന് ഉപയോഗിച്ച ടിഎടിപി രാസവസ്തു കേരളത്തിലും 

ശ്രീലങ്കന്‍ സ്‌ഫോടനത്തിന് ഉപയോഗിച്ച വിനാശകാരിയായ ട്രൈ അസറ്റോണ്‍ പെറോക്‌സൈഡ് (ടിഎടിപി) രാസവസ്തു കേരളത്തിലുണ്ടെന്ന് മുഹമ്മദ് ഫൈസല്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. ഐഎസ് നടത്തിയ സ്‌ഫോടനങ്ങളില്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് ടിഎടിപി. മുമ്പ് എന്‍ഐഎ അറസ്റ്റ് ചെയ്ത കാസര്‍കോട് സ്വദേശികളും ഇത് എന്‍ഐഎ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഐബിയും, സൈനിക ഇന്റലിജന്‍സ് സംഘവും ഇരുവരെയും ചോദ്യം ചെയ്യുമെന്നാണ് വിവരം. കര, നാവിക, വ്യോമ സേനകളുടെ ഇന്റലിജന്‍സ് സംഘം തിരുവനന്തപുരത്തും കൊച്ചിയിലും ക്യാമ്പ് ചെയ്യുകയാണ്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൊഹ്റാന്‍ മംദാനിയുടെ ബിരിയാണി തീറ്റയ്‌ക്കെതിരെ അമേരിക്കയില്‍ കടുത്ത എതിര്‍പ്പ്

ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)
India

ഉദ്ധവ് താക്കറെ ശിവസേനയുടെ ഹിന്ദി വിരോധം മുതലെടുക്കാന്‍ ചെന്ന സ്റ്റാലിന് കണക്കിന് കൊടുത്ത് ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും

India

ബിലാവൽ ഭൂട്ടോയ്‌ക്കെതിരെ ലഷ്‌കർ-ഇ-ത്വയ്ബ ; ഹാഫിസ് സയീദ് ഇതുവരെ ചെയ്തതെല്ലാം പാകിസ്ഥാനു വേണ്ടി

India

അസിം മുനീറും ട്രംപും തമ്മിലുള്ള ബന്ധത്തിന് പിന്നില്‍ രണ്ടു പേര്‍ക്കുമുള്ള സ്വാര്‍ത്ഥമോഹങ്ങള്‍

India

മുഹറം പരിപാടിക്കിടെ നടന്ന വിരുന്നിൽ ഭക്ഷ്യവിഷബാധ ; ഒരു മരണം ; 150 ഓളം പേർ ആശുപത്രികളിൽ

പുതിയ വാര്‍ത്തകള്‍

ബിലാവല്‍ ഭൂട്ടോയുടെ മസൂദ് അസറിനെ വിട്ടുതരാമെന്ന പ്രസ്താവന മറ്റൊരു ചതി; സിന്ദൂനദീജലം ചര്‍ച്ച ചെയ്യാനുള്ള തന്ത്രം

യുപി പൊലീസിനെ ആക്രമിച്ച കേസിൽ ഇസ്ലാമിസ്റ്റുകൾ അറസ്റ്റിൽ ; പിടിയിലായതിനു പിന്നാലെ മാപ്പ് പറഞ്ഞ് രക്ഷപെടാൻ ശ്രമം

പതിനൊന്ന് ഗ്രാം ഹെറോയിനുമായി അസം സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ

കാട്ടാളനിൽ പെയ്തിറങ്ങാൻ ചിറാപു‌ഞ്ചി വൈബ് ! സോഷ്യൽ മീഡിയയിലെ വൈറൽ താരം ഹനാൻ ഷായെ പുതിയ റോളിൽ അവതരിപ്പിക്കാൻ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

ഞങ്ങളുടെ പൂർവ്വികൻ ശ്രീരാമദേവനാണ് ; ഗുരുപൂർണിമ ദിനത്തിൽ 151 മുസ്ലീങ്ങൾ കാശിയിൽ ഗുരു ദീക്ഷ സ്വീകരിക്കുന്നു

ഡയലോഗുകളുടെ ആൽക്കെമിസ്റ്റ് ! ഉണ്ണി ആറിനെ കാട്ടാളന്റെ ലോകത്തേക്ക് സ്വാഗതം ചെയ്ത് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

ഹസ്രത്ത് ഇമാം ഹുസൈൻ കാണിച്ച പാത വേണം എല്ലാവരും പിന്തുടരാൻ : മുഹറത്തിന് ആശംസയുമായി രാഹുൽ

രാഹുല്‍ ഗാന്ധി ചൈന പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങിനെൊപ്പം (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂറിലൂടെ നുണകള്‍ പറഞ്ഞുപരത്തി ചൈന അവരുടെ യുദ്ധജെറ്റുകള്‍ വില്‍ക്കുന്നു; ചൈനയുടെ നുണകള്‍ക്ക് കുടപിടിക്കാന്‍ രാഹുല്‍ഗാന്ധിയും

ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കറിന് ഹൃദ്യമായ വരവേല്‍പ്, തിങ്കളാഴ്ച ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം

മക്കളില്ലാത്ത ദമ്പതിമാര്‍ക്ക് സന്താനസൗഭാഗ്യം നല്‍കാന്‍ തൃപ്പൂണിത്തുറയിലെ പൂര്‍ണ്ണത്രയീശന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies