Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ക്ലാസിക് ക്ലാഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2019, 04:16 am IST
in Sports

ചെന്നൈ: കലാശപ്പോരാട്ടത്തില്‍ സ്ഥാനമുറപ്പിക്കാന്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് ഇറങ്ങുന്നു. ഐപിഎല്‍ പന്ത്രണ്ടാം പതിപ്പിന്റെ ക്വാളിഫയര്‍ ഒന്നില്‍ ധോണിയുടെ ചെന്നൈ മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ നേരിടും. എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ രാത്രി 7.30ന് കളിതുടങ്ങും.

ഇന്ന് ജയിക്കുന്ന ടീം ഫൈനലിലെത്തും. തോല്‍ക്കുന്ന ടീമിന് ഫൈലിലെത്താന്‍ മറ്റൊരു അവസരം കൂടി ലഭിക്കും. നാളെ നടക്കുന്ന ദല്‍ഹി ക്യാപിറ്റല്‍സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എലിമിനേറ്റര്‍ മത്സരത്തില്‍ ജയിക്കുന്ന ടീമും ക്വാളിഫയര്‍ ഒന്നില്‍ തോറ്റ ടീമും രണ്ടാം ക്വാളിയഫയറില്‍ ഏറ്റുമുട്ടും. ഇതിലെ വിജയികളും കലാശക്കളിക്ക് അര്‍ഹത നേടും. മെയ് 12നാണ് കലാശപ്പോരാട്ടം.

പതിനാല് മത്സരങ്ങളില്‍ പതിനെട്ട് പോയിന്റോടെ ലീഗില്‍ ഒന്നാം സ്ഥാനക്കാരായാണ് മുംബൈ ഇന്ത്യന്‍സ് ഫൈനലിലെത്തിയത്. ചെന്നൈക്കും പതിനെട്ട് പോയിന്റ് ലഭിച്ചെങ്കിലും റണ്‍റേറ്റില്‍ അവര്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

മൂന്ന് തവണവീതം ഐപിഎല്‍ കിരീടം ചൂടിയ ടീമുകളാണ് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്ങ്‌സും.

മുന്‍ ഇന്ത്യന്‍ നായകന്‍ ധോണി നയിക്കുന്ന ചെന്നൈയുടെ തുടക്കം ഗംഭീരമായിരുന്നു. വിജയങ്ങള്‍ നേടി കുതിച്ച അവര്‍ അവസാന ലീഗ് മത്സരത്തില്‍ കിങ്ങ്‌സ് ഇലവന്‍ പഞ്ചാബിനോട് തോറ്റു.

ഐപിഎല്ലില്‍ ചെന്നൈയുടെ ഏറ്റവും വലിയ എതിരാളികളാണ് മുംബൈ. ലീഗ് മത്സരങ്ങളില്‍ രണ്ട് തവണ ഈ ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സാണ് വിജയം നേടിയത്. പക്ഷെ സ്വന്തം തട്ടകത്തിലാണ് കളിയെന്നത് ചെന്നൈക്ക് പ്രതീക്ഷ നല്‍കുന്നത്. ആരാധകരുടെ പിന്തുണയില്‍ ജയം നേടാമെന്ന പ്രതീക്ഷയിലാണ് ധോണിപ്പട. 

ഈ സീസണില്‍ ചെന്നൈക്ക് സ്വന്തം തട്ടകത്തില്‍ മികച്ച റെക്കോഡാണുളളത്. എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന ഏഴു ഹോംമാച്ചുകളില്‍ ആറിലും ചെന്നൈ വിജയക്കൊടി നാട്ടി.

ജസ്പ്രീത് ബുംറ, ലസിത് മലിംഗ, ഹാര്‍ദിക് പാണ്ഡ്യ, ലെഗ് സ്പിന്നര്‍ രാഹുല്‍ ചഹാര്‍ എന്നിവര്‍ അണിനിരക്കുന്ന മുംബൈയുടെ ബൗളിങ്ങ് നിര ശക്തമാണ്. ചെന്നെയുടെ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ മുംബൈയുടെ ബൗങ്ങിനെ അടിച്ചുനിരത്തിയാല്‍ ആതിഥേയര്‍ക്ക് വിജയം നേടാനാകും.

ഈ സീസണില്‍ ചെന്നൈക്കായി കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്‌സ്മാന്‍ നായകന്‍ ധോണിയാണ്. 12 മത്സരങ്ങളില്‍ മൂന്ന് അര്‍ധ സെഞ്ചുറിയടക്കം 368 റണ്‍സ് നേടി. ഫാ ഡുപ്ലെസിസ്, സുരേഷ് റെയ്‌ന, ഷെയ്ന്‍ വാട്‌സണ്‍ എന്നിവരാണ് ബാറ്റിങ്ങ് നിരയിലെ മറ്റ് പ്രമുഖര്‍. ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ച കേദാര്‍ ജാദവിന്റെ സേവനം ഈ മത്സരത്തില്‍ ചെന്നൈക്ക് ലഭിക്കില്ല. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ പരിക്കേറ്റതാണ് കാരണം.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ക്വിന്റണ്‍ ഡികോക്ക്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് മുംബൈയുടെ ബാറ്റിങ്ങ് നിരയിലെ കരുത്തര്‍. ഇത് വരെ നടന്ന മത്സരങ്ങളില്‍ ഡികോക്ക് 492 റണ്‍സും ശര്‍മ 386 റണ്‍സും നേടിയിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യ 380 റണ്‍സും നേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലവ് ലി മൈത്ര (ഇടത്ത്) രൂപാ ഗാംഗുലി (വലത്ത്)
Kerala

രൂപാഗാംഗുലി വിജയത്തിലേക്ക്, നടിയായ തൃണമൂലിന്റെ ലവ് ലി മൈത്ര പിന്നില്‍

Kerala

കടകംപള്ളി സുരേന്ദ്രനെ മലർത്തിയടിച്ച് കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന് വീരോചിത വിജയം

India

ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് വിജയുടെ വീട്ടിലെത്തി തൃഷ

Kerala

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

India

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.