Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം ഭീകരരുടെ ഹബ്ബ്

അനീഷ് അയിലം by അനീഷ് അയിലം
Apr 30, 2019, 05:33 pm IST
in Kerala

തിരുവനന്തപുരം: ഇന്ത്യയില്‍ ഇസ്ലാമിക ഭീകരതയുടെ അടിത്തറ ഏറ്റവും ശക്തമായിട്ടുള്ളത് കേരളത്തില്‍. അതിനാലാണ് ലോകത്ത് എവിടെ ഭീകരാക്രമണം നടന്നാലും അതുമായി ബന്ധപ്പെട്ട അന്വേഷണം കേരളത്തിലേക്ക് നീളുന്നത്. കേരളം  ഭീകരരുടെ ഒരു പ്രധാന ഹബ്ബാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന സൂചന.

ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ നാഷണല്‍ തൗഹീദ് ജമാഅത്തുമായി ബന്ധപ്പെട്ട അന്വേഷണം കേരളത്തിലെത്തിയതാണ് ഏറ്റവും ഒടുവിലത്തേത്. ഇംഗ്ലണ്ടിലെയും ഫ്രാന്‍സിലേയും സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലും അന്വേഷണം നടന്നിരുന്നു. ആറ് വര്‍ഷം മുമ്പ് ഇംഗ്ലണ്ടില്‍ നടന്ന സ്‌ഫോടനത്തിന്റെ അന്വേഷണം കേരളത്തിലുമെത്തി. ഇംഗ്ലണ്ടില്‍ നിന്നുള്ള അന്വേഷണ ഏജന്‍സിയുടെ ആവശ്യപ്രകാരം ദേശീയ ഏജന്‍സിയായ എന്‍ഐഎ ആണ് അന്ന് ഇംഗ്ലണ്ടിലെ സ്‌ഫോടനവുമായ ബന്ധപ്പെട്ട് കേരളത്തില്‍ അന്വേഷണം നടത്തിയത്. 

പാരീസില്‍ ഏഴിടത്ത് നടന്ന  ഭീകരാക്രമണത്തില്‍  ഫ്രഞ്ച് പോലീസ് കേരളത്തിലെത്തിയാണ് അനേഷണം നടത്തിയത്. സിറിയയില്‍ ആയുധ പരിശീലനം ലഭിച്ച, കനകമല ഐഎസ് ക്യാമ്പ് കേസില്‍ പിടിയിലായ സുബഹാനിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി ഫ്രഞ്ച് പോലീസ് ചോദ്യംചെയ്തു. വിദേശ രാജ്യത്തെ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് ഒരു യൂറോപ്യന്‍ അന്വേഷണ ഏജന്‍സി ഇന്ത്യയിലെ തടവുകാരനെ ചോദ്യം ചെയ്യുന്നത് ആദ്യമായിട്ടാണ്. 153 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണ കേസില്‍ പിടിയിലായ സലാഹ് അബ്ദുസലാമിനൊപ്പം സിറിയയില്‍ ആയുധ പരിശീലനം ലഭിച്ച ആളാണ് തൊടുപുഴ സ്വദേശി സുബഹാനി ഹാജി മൊയ്തീന്‍. എന്നിട്ടും സംസ്ഥാനത്തെ ഭീകര  പ്രവര്‍ത്തനത്തെകുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസ് തയാറായില്ല.

സംസ്ഥാനത്തെ ഏറ്റവും സുപ്രധാന ഭീകര കേസായിരുന്നു വാഗമണിലേത്. 2007 ഡിസംബര്‍ 10 മുതല്‍ 22 വരെ വാഗമണിലെ കോലാഹല മേട്ടില്‍ നിരോധിത സംഘടനയായ സിമി ക്യാമ്പ് നടത്തിയ കേസില്‍ നാല് മലയാളികളടക്കം 35 പ്രതികളാണ് വിചാരണ നേരിട്ടത്. കണ്ണൂരിലെ കനകമലയില്‍ നടന്ന ഐഎസ് ക്യാമ്പ് നടത്തിയവരില്‍ പിടിയിലായത് ഏഴുപേരാണ്. അവര്‍ക്ക് ജാമ്യമെടുക്കാന്‍ മുന്നോട്ടുവന്നവരെക്കുറിച്ചോ സന്നദ്ധസംഘടനകളെകുറിച്ചോ കേരള പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടില്ല.  എന്‍ഐഎ അന്വേഷിക്കുന്നതിനാല്‍ കേരളപോലീസ് ആ ഭാഗത്തേക്ക് ശ്രദ്ധിക്കാറില്ല. മലപ്പുറം സ്‌ഫോടനത്തില്‍ പ്രതികളെ പിടികൂടി നടപടി അവസാനിപ്പിച്ചു. കുറ്റിപ്പുറം പാലത്തിനടിയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതും കൊല്ലം കളക്ടറേറ്റിലെ സ്‌ഫോടനവും അന്വേഷണം എങ്ങുമെത്തിയില്ല. ഇസ്ലാമിക് സ്റ്റേറ്റിലേക്കുള്ള റിക്രൂട്ട്‌മെന്റിനെ കുറിച്ച് ഇന്നും പോലീസിന് കൃത്യമായ ധാരണയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലെത്തി; പഞ്ചരാഷ്‌ട്ര പര്യടനത്തിന്റെ അവസാന ഘട്ടം

മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉത്തര- ദക്ഷിണ കേരളത്തിന്റെ 26-ാമത് സംയുക്ത സംസ്ഥാന വാര്‍ഷികം
ഉദ്ഘാടനം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ നിര്‍വഹിക്കുന്നു
Kerala

ബാലസമൂഹം അതിജീവന ശീലമുള്ളവരാകണം: ആര്‍. പ്രസന്നകുമാര്‍

കേരള ആരോഗ്യ സര്‍വകലാശാല ബിരുദദാന സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സാമൂഹ്യ പ്രതിബദ്ധതയും സേവന മനോഭാവവും ആരോഗ്യരംഗത്ത് അനിവാര്യം: ഗവര്‍ണര്‍

Kerala

സാമുദായിക സന്തുലനം അട്ടിമറിക്കപ്പെട്ടു; ചരിത്രത്തിലാദ്യമായി ഹിന്ദു ന്യൂനപക്ഷ മന്ത്രിസഭ, വലിയ നഷ്ടം ഈഴവ സമുദായത്തിന്

Samskriti

ഈ രീതിയിലുള്ള ഗണേശ വിഗ്രഹങ്ങളാണോ വീട്ടിലുള്ളത്? എങ്കില്‍ ഇവ അറിയുക

പുതിയ വാര്‍ത്തകള്‍

ഇവ പൂജാമുറിയില്‍ ഉണ്ടെങ്കില്‍ ഭാഗ്യങ്ങള്‍ക്ക്‌ പകരം ദോഷം വന്നു ചേരുമോ? അറിയാം ഇക്കാര്യങ്ങൾ

തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസിന് ആലുവയിൽ സ്‌റ്റോപ്പ്

നേതൃത്വം വിചാരണ ചെയ്യപ്പെടുന്നു; പിണറായിക്കെതിരെ നീക്കം ശക്തം, സിപിഎം ആഭ്യന്തര പ്രതിസന്ധിയില്‍

വന്ദേമാതരത്തിനെതിരെ സിപിഎം; പൂര്‍ണമായും അവതരിപ്പിച്ചത് തെറ്റെന്ന് പ്രസ്താവന

വാഷിങ്ടണ്‍ പോസ്റ്റിന്റെ ആഗോള എഐ കൗണ്‍സിലിലേക്ക് അദീബ് അഹമ്മദ്

ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായതില്‍ പ്രതിഷേധിച്ച് ബാങ്കിന് മുന്നില്‍ സമരം ചെയ്യുന്ന ധന്യയും കുടുംബവും

ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായി; കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കിന് മുന്നില്‍ സമരവുമായി കുടുംബം

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഷാഹിനയുടെ പ്രദര്‍ശനത്തില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

കവുങ്ങിന്‍പാളയും അടയ്‌ക്കാത്തൊണ്ടും കൊണ്ട് മനോഹരമായ പൂക്കള്‍; ഗവര്‍ണറെ ആകര്‍ഷിച്ച് ഷാഹിനയുടെ പ്രദര്‍ശനം

ബ്രസീല്‍ ടീമില്‍ മിലിറ്റാവോയും റോഡ്രിഗോയും എസ്താവോയും ഇല്ല

സുല്‍ത്താന്‍ വരാര്‍! ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ നെയ്‌മറും

ബാസ്‌കറ്റ്‌ബോളിന്റെ സമൂലമാറ്റം ലക്ഷ്യമിട്ട് പ്രഫഷണല്‍ ലീഗ് വരുന്നു; ബിഎല്‍കെ ആദ്യ സീസണ്‍ ജൂണ്‍ നാല് മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.