Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ശ്രീലങ്കയില്‍ ഭീകരത വളര്‍ത്തിയത് ഐഎസും ലഷ്‌ക്കറും ഐഎസ്‌ഐയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2019, 01:50 am IST
in World

ന്യൂദല്‍ഹി: ശ്രീലങ്കയില്‍ ഭീകരത വളര്‍ത്തിയത് ലഷ്‌ക്കര്‍ ഇ തൊയ്ബ. ഇവരുടെ സഹായത്തോടെയാണ് നാഷണല്‍ തൗഹീദ് ജമാഅത്ത് അവിടെ തഴച്ചുവളര്‍ന്നതെന്നാണ് സൂചന. തൗഹീദിന് പാക്കിസ്ഥാനില്‍ പല സഹായ സംഘടനകളും അനുയായികളുമുണ്ടെന്നും ഇവര്‍ ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നും ഇന്ത്യ ശ്രീലങ്കയെ പലകുറി അറിയിച്ചിരുന്നു.

കടുത്ത ഇസ്ലാമിക വാദികളായ വഹാബികളുടെ സ്വാധീനം അവിടെ വന്‍തോതില്‍ കൂടിയിട്ടുണ്ടെന്നും അതിനാല്‍ അവിടം ലഷ്‌ക്കറിന്റെയും അതുപോലുള്ള ഭീകരസംഘടനകളുടെയും പ്രവര്‍ത്തന മേഖലയാകാന്‍ സാധ്യതയുണ്ടെന്നും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കരുതുന്നു.

 ശ്രീലങ്കയിലും സിറിയയിലും അഫ്ഗാനിലും മ്യാന്‍മറിലും  സൊമാലിയയിലും ലഷ്‌ക്കറിന്റെ സാന്നിധ്യമുണ്ടെന്ന് 2016-ല്‍ ഇന്ത്യന്‍ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ലഷ്‌ക്കറിന്റെ ഉപസംഘടനയും അവരുടെ സാമ്പത്തിക സ്രോതസ്സുമായ ഫലാ ഇ ഇന്‍സാനിയത്തിന്റെ സാന്നിധ്യമാണ് ഈ രാജ്യങ്ങളിലുള്ളത്.  ലഷ്‌ക്കര്‍ ശ്രീലങ്കയില്‍ പാകിയ വിത്തിന്റെ വിളവെടുപ്പാണ് നാഷണല്‍ തൗഹീദ് ചെയ്യുന്നതെന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ വിലയിരുത്തുന്നതും. ഇതിനു പുറമേ ലഷ്‌ക്കറിന്റെ ചാരിറ്റി വിഭാഗമായ ഇദ്ര ഖാദിമത് ഇ ഖലാഖ് 2004-ല്‍ ശ്രീലങ്കയിലും മാലദ്വീപിലും സുനാമി ദുരന്ത ദുരിതാശാ്വസ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

ശ്രീലങ്കയില്‍ താവളം കെട്ടിപ്പടുക്കാനുള്ള ലഷ്‌ക്കറിന്റെ ശ്രമങ്ങള്‍ പതിനഞ്ചു വര്‍ഷമായി തുടങ്ങിയിട്ട്. ഇന്ത്യക്ക് ചുറ്റും ഭീകരതയുടെ വലയം തീര്‍ക്കാനാണ് ഇന്ത്യയുടെ പദ്ധതി. അതിന്റെ ഭാഗമായാണ് ശ്രീലങ്കയിലും അവര്‍ അടിത്തറയുറപ്പിച്ചത്. ഈ ശ്രമങ്ങളാണ് തൗഹീദിനും കരുത്തായത്. ഈറ്റര്‍ ബോംബ് സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ തൗഹീദ് ജമാഅത്താണെന്ന് ശ്രീലങ്ക തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. തൗഹീദിന് അല്‍ഖ്വയ്ദയുമായും ബന്ധമുണ്ട്. ആഗോള ജിഹാദിന് അല്‍ഖ്വയ്ദ ശ്രീലങ്കയിലെ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുമുണ്ട്. ഇവര്‍ക്ക് പരിശീലനം നല്‍കുന്നത് പാക്കിസ്ഥാനിലാണ്. അതിനാല്‍  തൗഹീദിന്റെ തമിഴ്‌നാട്ടിലെ സാന്നിധ്യവും ഇന്ത്യക്ക് വലിയ ഭീഷണിയാണ്.

ലഷ്‌ക്കറും തമിഴ്പുലികളും തമ്മില്‍ 92 മുതല്‍ക്കേ ബന്ധമുണ്ടായിരുന്നു. ആയുധശേഖരണം, പരിശീലനം എന്നിവയ്‌ക്കായിരുന്നു സഖ്യമുണ്ടാക്കിയത്. ശ്രീലങ്കയിലെ മുസ്ലിം ഭീകരര്‍ക്ക് ആയുധം ആദ്യമായി നല്‍കിയത് തമിഴ് പുലികളായിരുന്നു. 

ലഷ്‌ക്കറിന് സുരക്ഷിത താവളം അവിടെ ഒരുക്കാന്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐയും സഹായം നല്‍കി. ഇതുമായി ബന്ധപ്പെട്ട് ഒരിക്കല്‍ അറസ്റ്റിലായ ശ്രീലങ്കന്‍ പൗരനായ മുഹമ്മദ് സാക്കീര്‍ ഹുസൈന്‍ ഇപ്പോള്‍ ചെന്നൈയില്‍ തടവിലാണ്. ഇയാള്‍ പാക് ചാരനായിരുന്നു.

 മുംബൈ  ഭീകരാക്രമണക്കേസിലെ പ്രതിയായിരുന്ന ലഷ്‌ക്കര്‍ ഭീകരന്‍ ഫയാസ് കാഗ്‌സിയാണ് ജര്‍മന്‍ ബേക്കറി സ്‌ഫോടനക്കേസിലെ പ്രതി മിര്‍സ ഹിമായത്ത് ബെയ്ഗിന് പരിശീലനം നല്‍കിയത്. അതും കൊളംബോയില്‍ വച്ച്. അതായത് അന്നു മുതല്‍ക്കേ ശ്രീലങ്കയില്‍ ഭീകരരുടെ ശക്തമായ സാന്നിധ്യം ഉണ്ടായിരുന്നുവെന്നര്‍ഥം. 40 ഓളം ശ്രീലങ്കന്‍ യുവാക്കളാണ് ഐഎസില്‍ ചേര്‍ന്നിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു; ഹംസ ബുർഹാനെ വെടിവച്ച് കൊന്നത് അജ്ഞാതരായ തോക്കുധാരികൾ

India

ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി; 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ മോചിപ്പിച്ചു, മൂന്നു പേർ കസ്റ്റഡിയിൽ

India

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

India

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

India

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

പുതിയ വാര്‍ത്തകള്‍

ബംഗാൾ: ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്, പകുതി കടന്നു

‘ദൃശ്യം 3’ ആരാധകർക്കൊപ്പം കണ്ട് മോഹൻലാൽ; പ്രേക്ഷകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചും വിജയം ആഘോഷിച്ച് നടൻ

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇനി സഭയിൽ നമ്മളുമുണ്ട്; ബിജെപി എംഎൽഎമാർക്ക് ആശംസകളുമായി സുരേഷ് ഗോപി

രാജീവ് ചന്ദ്രശേഖർ എന്ന ഞാൻ; നിയമസഭാംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ

കഴക്കൂട്ടത്തിന്റെ വികസനത്തിന് തുടക്കമായി; വി. മുരളീധരൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു

ക്രീം ബിസ്‌ക്കറ്റുകള്‍ അത്യന്തം അപകടകാരി; പ്രമേഹവും ഹൃദ്‌രോഗവും ക്ഷണിച്ചുവരുത്തും

മലയാളി യുവതി ബം​​ഗളൂരുവിൽ ബലാത്സം​ഗത്തിന് ഇരയായി; പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.