Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മറക്കരുത് 51 നുണകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2019, 08:14 am IST
in Vicharam

സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും എന്നും 51 എന്ന അക്കത്തോടു ഏറെ പ്രിയമാണ്. പാര്‍ട്ടി ശത്രുവിനെ 51 വെട്ടുവെട്ടിയാണ് അവര്‍ ഒഴിവാക്കിയത്. 51 നുണകളുമായാണ് ഭക്തര്‍ക്കെതിരെ സുപ്രീംകോടതില്‍ വാദിച്ചതും. ഭക്തരുടെ നെഞ്ച് പിളര്‍ന്ന ആ നുണകളും കുതന്ത്രങ്ങളും ഒരിക്കലും പൊറുക്കരുത്. 

ശബരിമല സംബന്ധിച്ച് സുപ്രീം കോടതിയുടെ പരമാര്‍ശം വന്നതുമുതല്‍ ഇടത് സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും നുണകള്‍ പടച്ചുവിടുകയായിരുന്നു. യുവതികള പ്രവേശിപ്പിക്കണോ എന്ന് പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണം എന്ന് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു എന്നതായിരുന്നു  ആദ്യത്തെ കള്ളം. അത് പൊള്ളത്തരമാണെന്ന് സുപ്രീംകോടതി രേഖകള്‍ തെളിയിച്ചു. പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്നും സാവകാശം ആവശ്യപ്പെടുമെന്നൊക്കെ പറഞ്ഞ ദേവസ്വം ബോര്‍ഡും നുണകള്‍ പറഞ്ഞ് പറ്റിച്ചു. 

ഒരു ശ്രീലങ്കന്‍ കള്ളക്കഥ

ജനുവരി നാലിന് ശ്രീലങ്കന്‍ യുവതി മല ചവുട്ടിയെന്ന് സിപിഎമ്മും മുഖ്യമന്ത്രിയും പാര്‍ട്ടി ചാനലും നുണപറഞ്ഞു. ആചാര ലംഘനം നടത്തിയെന്ന ദൃശ്യങ്ങളും പാര്‍ട്ടി ചാനല്‍ പ്രചരിപ്പിച്ചു. എന്നാല്‍ താന്‍ പ്രവേശിച്ചില്ലെന്ന് ശ്രീലങ്കന്‍ യുവതിയും ഭര്‍ത്താവും വ്യക്തമാക്കിയിട്ടും നുണകളുടെ രാജാവായ മുഖ്യമന്ത്രി തിരുത്താന്‍ തയാറായില്ല. ഇന്റലിജന്‍സും സര്‍ക്കാരിന്റെ അവകാശ വാദം തള്ളി. രാമേശ്വരം സ്വദേശിയായ ശരവണമാരനും അദ്ദേഹത്തിന്റെ ഭാര്യ ശ്രീലങ്കന്‍ സ്വദേശിയും ഉള്‍പ്പെട്ട സംഘം ദര്‍ശനത്തിനായി പമ്പയില്‍ എത്തി. അവിടെനിന്ന് പോലീസ് മഫ്തിയില്‍ സുരക്ഷ ഒരുക്കിയാണ് മരക്കൂട്ടത്തേക്ക് എത്തിച്ചത്. എന്നാല്‍ മരക്കൂട്ടത്ത് വച്ച് വ്യാജ ഇരുമുടിക്കെട്ടുമായി സുരക്ഷ ഒരുക്കാനെത്തിയ മഫ്തി പോലീസ് ചാനലുകാരെക്കണ്ട് ഓടി ഒളിച്ചു. ഇതോടെ ശശികലയുടെ സംഘം വേര്‍പിരിഞ്ഞു. 

രാത്രി ഹരിവരാസനം പാടി നട അടച്ചതോടെ ശശികലയുടെ ഭര്‍ത്താവിനെ ഭക്തര്‍ തിരിച്ചറിഞ്ഞു. മാധ്യമങ്ങളും വളഞ്ഞു. അദ്ദേഹത്തെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഈ സമയം അദ്ദേഹം പറഞ്ഞത് ശശികല ദര്‍ശനം നടത്തിയിട്ടില്ല എന്നാണ്. തുടര്‍ന്ന് അദ്ദേഹത്തെ പോലീസ് പമ്പയിലെത്തിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെ പമ്പയില്‍ വച്ച് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ തനിക്ക് ദര്‍ശനം നടത്താന്‍ പോലീസ് സൗകര്യങ്ങള്‍ ചെയ്തില്ലെന്ന് ശശികല ആവര്‍ത്തിച്ചു. 

എന്നാല്‍ രാത്രി 11 മണിമുതല്‍ തന്നെ ശശികല ദര്‍ശനം നടത്തി മലയിറങ്ങി എന്ന് പാര്‍ട്ടി ചാനല്‍ ബ്രേക്കിംഗ് ന്യൂസ് നല്‍കി. ഇതോടെ മറ്റ് ചില മാധ്യമങ്ങളും ഏറ്റെടുത്തു. ഭര്‍ത്താവ് സത്യം വെളിപ്പെടുത്തിയിട്ടും വാര്‍ത്ത പാര്‍ട്ടി ചാനല്‍ പിന്‍വലിച്ചില്ല. ശശികല മാധ്യമങ്ങളെ കണ്ടതിനശേഷം യുവതി ദര്‍ശനം നടത്തിയില്ലെന്ന് തിരുത്തും നല്‍കി. 

പരംജ്യോതി പുരുഷനായിരുന്നു

മകരവിളക്കിന് ശേഷം സുപ്രീംകോടതിയില്‍ ബിന്ദുവും കനകദുര്‍ഗയും സുരക്ഷ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ 51 നുണകളുമായി പരമോന്നത നീതിപീഠത്തെപ്പോലും തെറ്റിദ്ധരിപ്പിച്ചത്. 51 യുവതികള്‍ പ്രവേശിച്ചുവെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.   51 യുവതികളുടെ പേരും ഫോണ്‍നമ്പരും വിലാസവുമുള്ള പട്ടിക സംസ്ഥാന സര്‍ക്കാര്‍ നല്‍കി. എന്നാല്‍ ആ ലിസ്റ്റില്‍ കനകദുര്‍ഗയുടെയോ ബിന്ദുവിന്റെയോ പേര് ഇല്ല. പട്ടിക പുറത്ത് വന്നതിന് പിന്നാലെ അതിലുള്ള വിവരങ്ങള്‍ അനുസരിച്ച് നടത്തിയ അന്വേഷണത്തിലാണന് സര്‍ക്കാര്‍ നടത്തിയ കള്ളക്കളി പൊളിഞ്ഞത്. 

പട്ടികയിലെ 21-ാം നമ്പര്‍ തമിഴ്‌നാട് ചെന്നൈ തുണ്ടാളം, നെഹ്‌റു എന്ന വിലാസത്തിലെ പരംജ്യോതി 48 വയസ്സ് എന്നത് പുരുഷനെന്ന് തെളിഞ്ഞു. പതിനെട്ടാം നമ്പര്‍ കലാവതിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ചത് ചെന്നൈ സ്വദേശിയായ ശങ്കര്‍ എന്ന ടാക്‌സി ഡ്രൈവറെയാണ്. കൂടാതെ 35-ാം നമ്പര്‍ തമിഴ്‌നാട് സ്വദേശി കല, 42-ാം നമ്പര്‍ തമിഴ്‌നാട് സ്വദേശി ദൈവ സിഗാമണി എന്നിവരും പുരുഷന്മാരാണെന്ന് തെളിഞ്ഞു. ആദ്യപേരുകാരി പദ്മാവതിക്ക് പട്ടികയില്‍ 48 വയസ്സാണ്. എന്നാല്‍ ഇവരുടെ വോട്ടേഴ്‌സ് കാര്‍ഡിലെ പ്രായം അനുസരിച്ച് 55 വയസ്സാണ്. 39-ാം നമ്പര്‍ പുഷ്പത്തിന് പട്ടികയില്‍ വയസ്സ് 46 ആണ്. പട്ടികയിലെ നമ്പരില്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് 48 വയസ്സുള്ള മകന്‍. പുഷ്പത്തിന് 63 വയസ്സുണ്ടെന്നും ഇതിന് മുമ്പും ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നും പറഞ്ഞു. 

ഇങ്ങനെ പട്ടികയിലുള്ളവരുടെ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ നില്‍കിയ വിവരങ്ങള്‍ക്ക് കടകവിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. ചിലരുടെ ഫോണ്‍ എടുക്കുന്നത് യാതൊരു ബന്ധവും ഇല്ലാത്തവരും. മറ്റ് ചിലരുടെ നമ്പര്‍ നിലവിലേ ഇല്ലായിരുന്നു. ഇതെല്ലാം എന്തിനു വേണ്ടിയായിരുന്നു എന്നുചോദിച്ചാല്‍, അയ്യപ്പ ഭക്തരെ ദ്രോഹിക്കുക എന്നത് മാത്രമായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം എന്ന് പറയേണ്ടിവരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേയർ ആള് വേറെയാണ് ;  നേരിട്ടിറങ്ങി വി വി രാജേഷ് ; പാളയം മാർക്കറ്റിലെ അനധികൃത പണപ്പിരിവ് അവസാനിപ്പിച്ചു

News

‘മമതയുടെ അവലക്ഷണപ്രതിമ’ തകർത്ത് ദൂരെയെറിഞ്ഞു, ബംഗാളിലെ ഒരു വിവാദംകൂടി അവസാനിപ്പിച്ച് സുവേന്ദു

India

രത്തൻ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പുതിയ സെക്രട്ടറി, രാഹുല്‍ജീ…ഇത് കൊള്ളയ്‌ക്കുള്ള പ്രതിഫലമോ?: ബിജെപി നേതാവ് കെ സുരേന്ദ്രൻ

India

ബംഗ്ലാദേശികളെ പ്രീണിപ്പിച്ച മമതയ്‌ക്ക് പണി നൽകിയത് മുസ്ലീങ്ങൾ തന്നെ ; ബംഗാളിലെ മുസ്ലീം ഭൂരിപക്ഷ ബൂത്തിൽ ബിജെപി ജയിച്ചത് 97 ശതമാനം വോട്ട് നേടി 

ഇഷ മറിയം ഹാരിസ് (ഇടത്ത്)
News

കോക് റോച്ച് ജനതാ പാര്‍ട്ടിക്ക് വേണ്ടി കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച് വീഡിയോ ചെയ്ത മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസിനെ തിരഞ്ഞ് ഐബി

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ റേഷൻ വിതരണത്തിലെ വൻ വെട്ടിപ്പ് പിടികൂടുന്നു; ജൂൺ ഒന്നുമുതൽ സുവേന്ദുവിന്റെ അന്നപൂർണ്ണ പദ്ധതി

ഓപ്പറേഷൻ സിന്ദൂരിൽ ചൈനീസ് ആയുധങ്ങൾ കാരണം മാനം പോയി ; ഇനി തുർക്കിയുടെ ആയുധങ്ങൾ മതിയെന്ന് പാകിസ്ഥാൻ : വാങ്ങുന്നത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ

കോക് റോച്ച് ജനതാ പാര്‍ട്ടിയുടെ ലോഗോ (ഇടത്ത്) ബെംഗളൂരുവിലെ എന്‍ജിഒ അനുകൂല, മോദി വിരുദ്ധ മാധ്യമമായ ദ ന്യൂസ് മിനിറ്റ്, അരവിന്ദ് കെജ്രിവാള്‍, ഇന്ത്യയിലെ പതിനായിരക്കണക്കിന് എന്‍ജിഒ സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ച ജോര്‍ജ്ജ് സോറോസ്, പാറ്റ ജനതാ പാര്‍ട്ടി ഉണ്ടാക്കിയ അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

കോക് റോച്ച് ജനതാ പാര്‍ട്ടി ബെംഗളൂരുവില്‍ മനുഷ്യച്ചങ്ങല സൃഷ്ടിക്കുന്നു; മോദിവിരുദ്ധ എൻജിഒകളുടെ കേന്ദ്രമായ ബെംഗളൂരുവിലെ പരിപാടിയില്‍ ആശങ്ക

പ്രേംനസീർ സുഹൃത് സമിതി -ഉദയസമുദ്ര ഗ്രൂപ്പ് പ്രേം സ്‌മൃതി 2026 രാഷ്‌ട്രീയ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

‘ പുറത്തുനിന്നുള്ള ചില പണികൾ എനിക്ക് വന്നിട്ടുണ്ട്. അൻസിബയുടെ പിന്നിൽ വേറെ ആരെങ്കിലുമുണ്ടോയെന്നറിയില്ല ‘ ; ടിനി ടോം

കാട്ടാളന് A സർട്ടിഫിക്കറ്റ് ,മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

മോഹന്‍ലാലിന്റെ 66-ാം പിറന്നാളിനോടനുബന്ധിച്ച് ജിയോ ഹോട്ട്സ്റ്റാര്‍ ഫിലിം ഫെസ്റ്റിവല്‍

വമ്പൻ പ്രതീക്ഷകൾ സൃഷ്ടിച്ച് അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം റിലീസ് കൗണ്ട്ഡൗൺ ആരംഭിച്ചു; ആഗോള റിലീസ് 2026 ജൂലൈ 3

സത്യദേവിന്റെ പതിനാറാം ചിത്രം ‘സമവർത്തി’ ഫസ്റ്റ് ലുക്ക് പുറത്ത്

ബമ്പർ ലോട്ടറിയടിച്ചത് കരുനാഗപ്പള്ളി ആനയടി സ്വദേശി പൊന്നന്; ഭാഗ്യനമ്പർ എടുത്തത് അമ്മ ലോട്ടറി ഏജൻസിയിൽ നിന്നും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.