Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാണമുണ്ടോ കോണ്‍ഗ്രസിന്

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജനാധിപത്യം അട്ടിമറിച്ചത് കോണ്‍ഗ്രസാണ്. നാലായിരത്തിലധികം സിക്കുകാരെ വെട്ടിനുറുക്കി കൊന്നത് കോണ്‍ഗ്രസാണ്. അതിനെ ന്യായീകരിച്ചത് രാഹുലിന്റെ അച്ഛന്‍ രാജീവാണ്. ഭരണഘടനയെ അംഗീകരിക്കാത്ത, സ്വാതന്ത്ര്യ ലബ്ധി ആഘോഷിക്കാത്ത ഒരേ ഒരു കക്ഷി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്.

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Apr 17, 2019, 05:10 pm IST
in Kerala

തിരുവനന്തപുരം: വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയശേഷം ആദ്യമായി കേരളത്തില്‍ പ്രചാരണത്തിനെത്തിയതാണ് രാഹുല്‍. പത്തനാപുരത്തും പത്തനംതിട്ടയിലും ആലപ്പുഴയിലുമായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രസംഗം. പറഞ്ഞ ഓരോ വാക്കും കേരളത്തിലെ കോണ്‍ഗ്രസിനെ വെട്ടിലാക്കുന്നതാണ്. പത്തനാപുരത്തെ ആദ്യപ്രസംഗത്തില്‍ കൊല്ലത്തെ കശുവണ്ടിത്തൊഴിലാളികള്‍ക്കുള്ള കണ്ണീര്‍ വാര്‍ക്കലായി. കശുവണ്ടി തൊഴിലാളികള്‍ കഷ്ടത്തിലാണെന്നും അവരെ സഹായിക്കാന്‍ നരേന്ദ്രമോദി ഒന്നും ചെയ്തില്ലെന്നാണ് രാഹുലിന്റെ ആരോപണം. കശുമാങ്ങയ്‌ക്ക് അകത്താണോ പുറത്താണോ അണ്ടി എന്നറിയാത്ത ഈ വിരുതന് കശുവണ്ടി ഫാക്ടറികളെയും തൊഴിലാളികളെയും കുറിച്ച് ഒരു നിശ്ചയവുമില്ലെന്ന് വ്യക്തം.

കശുവണ്ടി ഫാക്ടറികള്‍ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലുമാണ്. കശുവണ്ടി വികസന കോര്‍പ്പറേഷന്റെ തലപ്പത്തിരുന്ന് അഴിമതിയുടെ ദുര്‍ഗന്ധം പരത്തിയ വ്യക്തിയെ തൊട്ടടുത്തിരുത്തിയാണ് ദേശീയ അധ്യക്ഷന്‍ വിവരക്കേട് വിളമ്പിയത്. കോര്‍പ്പറേഷനും സര്‍ക്കാരുമാണ് കശുവണ്ടിത്തൊഴിലാളികളെ സഹായിക്കേണ്ടത്. നരേന്ദ്രമോദിക്ക് ഇതില്‍ പങ്കൊന്നുമില്ലെന്ന കാര്യം ഈ ചങ്ങാതിക്ക് അറിയുകപോലുമില്ല. കോര്‍പ്പറേഷനും സംസ്ഥാനവും ഭരിക്കാത്ത പാര്‍ട്ടിയാണ് ബിജെപി. 

പത്തനംതിട്ടയില്‍ പ്രസംഗിക്കുമ്പോള്‍ യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് ഒപ്പമാണെന്നാണ് രാഹുലിന്റെ വാദം. ശബരിമലയില്‍ പോലീസ് സഹായത്തോടെ അതിക്രമിച്ചുകയറാന്‍ ശ്രമിച്ച അവിശ്വാസികളെ തള്ളിപ്പറയാനോ സ്ത്രീകളടക്കമുള്ള ഭക്തജനങ്ങളെ തല്ലിച്ചതച്ചതിനെ അപലപിക്കാന്‍പോലും തയ്യാറായില്ല. ഭക്തര്‍ക്കൊപ്പമല്ല സംസ്ഥാന സര്‍ക്കാരിനൊപ്പമാണെന്ന വ്യക്തമായ നിലപാടാണ് രാഹുല്‍ പ്രസ്താവിച്ചത്. ആലപ്പുഴയില്‍  പ്രസംഗിച്ചപ്പോള്‍ കോണ്‍ഗ്രസ് ആരോടൊപ്പം എന്ന് ഒന്നുകൂടി വ്യക്തമായി.

ആര്‍എസ്എസ് ഭരണഘടനാ സ്ഥാപനങ്ങള്‍ തകര്‍ത്തതുപോലെ ഒരിടത്തും സിപിഎം പെരുമാറിയിട്ടില്ലെന്ന നല്ല സര്‍ട്ടിഫിക്കറ്റും രാഹുല്‍ നല്‍കി. ആര്‍എസ്എസ് രാജ്യത്തോട് ചെയ്തതുപോലെ ഒന്നും സിപിഎം ചെയ്തിട്ടില്ലെന്നും രാഹുലിന് അഭിപ്രായമുണ്ട്.  നാണമില്ലേ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കെന്ന് ആരും ചോദിച്ചുപോകും. 

കേരളത്തില്‍ കോണ്‍ഗ്രസ് മാര്‍ക്‌സിസ്റ്റ് വിരുദ്ധ മുന്നണിയിലാണ്. മാര്‍ക്‌സിസ്റ്റ് ഭരണത്തില്‍ മനുഷ്യന്റെ തലയ്‌ക്കും തെങ്ങിന്റെ  കുലയ്‌ക്കും രക്ഷയില്ലെന്ന് പറയുന്നത് യുഡിഎഫുകാരാണ്. കാസര്‍കോടും കണ്ണൂരും ചെന്ന് മാര്‍ക്‌സിസ്റ്റുകാര്‍ സല്‍ഗുണ സമ്പന്നരാണെന്ന് പറയാന്‍ രാഹുല്‍ തയ്യാറാകുമോ? രാഹുലിന്റെ നിലപാട് കെ. സുധാകരന്‍ അംഗീകരിക്കുമോ? പെരിയ ഉള്‍ക്കൊള്ളുന്ന കാസര്‍കോട് മത്സരിക്കുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന് അംഗീകരിക്കാനാകുമോ? രാഹുല്‍ പറഞ്ഞത് ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ സിപിഎമ്മിനെതിരെ നിര്‍ത്തിയ സ്ഥാനാര്‍ത്ഥികളെ മുഴുവന്‍ പിന്‍വലിക്കാന്‍ തയ്യാറുണ്ടോ? 

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജനാധിപത്യം അട്ടിമറിച്ചത് കോണ്‍ഗ്രസാണ്. നാലായിരത്തിലധികം സിക്കുകാരെ വെട്ടിനുറുക്കി കൊന്നത് കോണ്‍ഗ്രസാണ്. അതിനെ ന്യായീകരിച്ചത് രാഹുലിന്റെ അച്ഛന്‍ രാജീവാണ്. ഭരണഘടനയെ അംഗീകരിക്കാത്ത, സ്വാതന്ത്ര്യ ലബ്ധി ആഘോഷിക്കാത്ത ഒരേ ഒരു കക്ഷി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ആര്‍എസ്എസുകാരെ റിപ്പബ്ലിക് ദിനപരേഡില്‍ ക്ഷണിച്ച് നിര്‍ബന്ധപൂര്‍വം പങ്കെടുപ്പിച്ചത് അച്ഛന്റെ അമ്മയുടെ അച്ഛന്‍ നെഹ്‌റുവാണ്. രാഹുലിന് കഷ്ടം ഒന്നും അറിയില്ല, അവന്‍ കുട്ടിയാണ്.

രാഹുല്‍ വിഡ്ഢിത്തം അലങ്കാരമാക്കുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)
Kerala

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

Mollywood

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

World

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

പുതിയ വാര്‍ത്തകള്‍

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.