Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഘടകകക്ഷി നേതാക്കളെ വെട്ടി; എല്‍ഡിഎഫില്‍ അതൃപ്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2019, 11:01 am IST
in Kerala

ആലപ്പുഴ: സിപിഐ അടക്കമുള്ള ഘടകകക്ഷി നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പു പ്രചാരണ ബോര്‍ഡുകളില്‍ ഇടം നല്‍കാത്തതില്‍ എല്‍ഡിഎഫില്‍ അതൃപ്തി പുകയുന്നു. പ്രചാരണത്തില്‍ മറ്റുകക്ഷികളെ മാറ്റിനിര്‍ത്തി സിപിഎം സര്‍വാധിപത്യം ചെലുത്തുന്നതില്‍ നേരത്തേ തന്നെ അസ്വസ്ഥത ഉടലെടുത്തിരുന്നു.  മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന് പ്രചരണ പരിപാടികളില്‍ പ്രാധാന്യം നല്‍കാത്തതിനെതിരെ സിപിഎമ്മില്‍ നിന്നു തന്നെ പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെയാണ് ഘടകക്ഷികളും അതൃപ്തി അറിയിക്കുന്നത്. 

സിപിഎമ്മിന്റെ പേരില്‍ സ്ഥാപിക്കുന്ന ബോര്‍ഡുകളില്‍ ഏതൊക്കെ നേതാക്കളെ ഉള്‍പ്പെടുത്തണമെന്ന് ആ പാര്‍ട്ടിക്ക് തീരുമാനിക്കാം, എന്നാല്‍ എല്‍ഡിഎഫിന്റെ പേരിലുള്ള ബോര്‍ഡുകളില്‍ ഇടതുപക്ഷത്തെ പ്രമുഖ നേതാക്കളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താത്തത് സിപിഎം കാണിക്കുന്ന ധിക്കാരമാണെന്നാണ് വിമര്‍ശനം ഉയരുന്നത്.  മുഖ്യമന്ത്രി പിണറായി വിജയന്റെയും, സിപിഎം സംസ്ഥാന  സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ചിത്രങ്ങള്‍ മാത്രമാണ് ഹോര്‍ഡിങ്ങുകളിലുള്ളത്. 

കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ മുഖ്യമന്ത്രിയുടെയും, പാര്‍ട്ടി സെക്രട്ടറിയുടേയും ചിത്രങ്ങള്‍ വെച്ചാല്‍ മതിയെന്നാണ് തീരുമാനം എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. എന്നാല്‍ ഇത്തരത്തില്‍ ഒരു തീരുമാനം ഇടതുമുന്നണിയോ സിപിഎമ്മോ എടുത്തതായി അറിയില്ലെന്നാണ് ഘടകകക്ഷികള്‍ വ്യക്തമാക്കുന്നത്. സിപിഎമ്മിന്റെ താരപ്രചാരക സ്ഥാനത്ത് നിന്ന് അരനൂറ്റാണ്ടിന് ശേഷം വി.എസ്. അച്യുതാനന്ദന്‍ പുറത്താകുന്നതും ഇത്തവണയാണ്.

മുഴുവന്‍ സീറ്റുകളും സിപിഎമ്മും സിപിഐയും മാത്രമായി വീതം വെച്ചെടുത്തതില്‍ നേരത്തെ തന്നെ മറ്റു കക്ഷികള്‍ക്ക് അമര്‍ഷം ഉണ്ടായിരുന്നു. യുഡിഎഫില്‍ നിന്ന് സീറ്റ് മോഹിച്ച് മറുകണ്ടം ചാടിയെത്തിയ വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിക്ക് പോലും കാഴ്ചക്കാരാകേണ്ടി വന്നു. മുന്‍ കാലങ്ങളില്‍ ജനതാദളിനും, ആര്‍എസ്പിക്കും അടക്കം സീറ്റുകള്‍ ലഭിക്കുമായിരുന്നു. എന്നാല്‍ പിണറായിയും കോടിയേരിയും നയിക്കുന്ന കണ്ണൂര്‍ ലോബി  സിപിഎമ്മില്‍ ആധിപത്യം ഉറപ്പിച്ചതോടെ ഘടകകക്ഷികള്‍ വെറും വെള്ളംകോരികളും വിറക് വെട്ടികളുമായെന്നും പരാതി ഉയരുന്നു. 

ഇത്തവണ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് അഭിപ്രായ സര്‍വേകള്‍ എല്ലാം പ്രവചിക്കുന്ന സാഹചര്യത്തില്‍ അതിന്റെ ഉത്തരവാദിത്വവും പിണറായി വിജയന്‍ ഏറ്റെടുക്കണമെന്നാണ് ഘടകകക്ഷികളുടെ നിലപാട്. ശബരിമല വിഷയത്തിലടക്കം സിപിഎമ്മും പിണറായി വിജയനും ഏകപക്ഷീയമായി കൈക്കൊണ്ട തീരുമാനങ്ങള്‍ ഇടതുപക്ഷത്തിന് ബാധ്യതയായി മാറുന്ന സാഹചര്യത്തിലാണ് നേതാക്കളുടെ അപ്രമാദിത്വത്തിനെതിരെയും മുന്നണിയില്‍ കലാപം ഉയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മാലിന്യം വഴിയിൽ തള്ളി, വീഡിയോ പ്രചരിച്ചു, വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു; ഗോവയിലാണ്

Kerala

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

Kerala

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

Kerala

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

Kerala

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

പുതിയ വാര്‍ത്തകള്‍

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ ഭാരത ടീം

അണ്ടര്‍ 18 ഹോക്കി: ഭാരതത്തിന് മൂന്നാം ഏഷ്യ കപ്പ്

കോട്ടയത്തിനും തൃശൂരിനും മേധാവിത്വം

ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ, എന്റെ നാടിന്റെ അഭിമാനമായൊരാള്‍: മുഖ്യമന്ത്രി

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം,നീയിപ്പോള്‍ കരയിപ്പിക്കുകയാണ്’-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യകാര സംഗമം ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

സെന്‍സസ് ഡ്യൂട്ടിക്ക് ദിവസവേതന അദ്ധ്യാപകരെ നിയമിക്കണമെന്ന് എന്‍ടിയു

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ട മറുപടി

ഐശ്വര്യദായകനായ വേട്ടയ്‌ക്കൊരുമകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.