Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രക്ഷാ സമിതിയില്‍ ചൈന എത്തിയത് നെഹ്‌റു കാരണം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 15, 2019, 02:53 am IST
in India

ന്യൂദല്‍ഹി: രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ബുദ്ധിശൂന്യതമൂലമാണ് ഐക്യരാഷ്‌ട്രസഭയുടെ രക്ഷാസമിതിയില്‍ ഇന്ത്യ ഇരിക്കേണ്ട സ്ഥാനത്ത് ചൈന കയറിപ്പറ്റിയതെന്ന്  ബിജെപി. മോദിക്ക് ചൈനയെ പേടിയാണെന്ന രാഹുലിന്റെ പരാമര്‍ശത്തിന്, നെഹ്‌റുവും കുടുംബവും ചെയ്ത ഇന്ത്യാവിരുദ്ധ നടപടികളുടെ കണക്കുകള്‍ നിരത്തിയാണ് ബിജെപി മറുപടി നല്‍കിയത്. മസൂദ് അസറിനെ ഭീകരപട്ടികയില്‍ പെടുത്താനുള്ള രക്ഷാ സമിതി അംഗങ്ങളുടെ ശ്രമം ചൈന നാലാം തവണയും വീറ്റോ ചെയ്തതാണ് നെഹ്‌റു കുടുംബത്തിന്റെ ചൈനീസ് പ്രേമം സംബന്ധിച്ച പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നത്.

താങ്കളുടെ മുതുമുത്തച്ഛന്‍ ചൈനയ്‌ക്ക് നല്‍കിയ സമ്മാനത്തിന്റെ വിലയാണ് യുഎന്‍ രക്ഷാ സമിതിയിലെ അംഗത്വം, ബിജെപി ചൂണ്ടിക്കാട്ടി. താങ്കളുടെ മുതുമുത്തച്ഛന്റെ സമ്മാനം ഇല്ലായിരുന്നെങ്കില്‍ ചൈനയ്‌ക്ക് സമിതി അംഗത്വം ലഭിക്കില്ലായിരുന്നു. താങ്കളുടെ കുടുംബമാണ് ഇന്ത്യയ്‌ക്ക് എല്ലാ കുഴപ്പങ്ങളും  വരുത്തിയത്. ഭീകരതയ്‌ക്കെതിരായ യുദ്ധം ഇന്ത്യ ഉറപ്പായും വിജയിക്കും. അക്കാര്യം പ്രധാനമന്ത്രി മോദിക്ക് വിട്ടേക്കൂ. താങ്കള്‍ ചൈനീസ് നയതന്ത്ര പ്രതിനിധികളുമായി രഹസ്യമായി സുഖിച്ചോളൂ, ബിജെപി തിരിച്ചടിച്ചു. കൈലാസ യാത്രയ്‌ക്കിടെ രാഹുല്‍ ചൈനീസ് നയതന്ത്രജ്ഞരുമായി രഹസ്യ ചര്‍ച്ച നടത്തിയ വിവരങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.

യുഎന്‍ രക്ഷാസമിതിയില്‍ നടന്നതു സംബന്ധിച്ച് മുഖ്യമന്ത്രിമാര്‍ക്ക് നെഹ്‌റു 1955ല്‍ എഴുതിയ കത്തിലെ പരാമര്‍ശങ്ങള്‍ പുറത്തുവിട്ടുകൊണ്ടായിരുന്നു ബിജെപിയുടെ ആക്രമണം. യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ ഇന്ത്യന്‍ താത്പര്യങ്ങളോട് ഒത്തുതീര്‍പ്പ് നടത്തിയ നെഹ്‌റുവിന്റെ നടപടികളെപ്പറ്റി പഠിച്ചിട്ടു വേണം രാഹുല്‍ ഇക്കാര്യത്തില്‍ പ്രസ്താവന നടത്താനെന്നും ബിജെപി ഓര്‍മിപ്പിച്ചു. 

ചൈനയെ യുഎന്നിലേക്ക് എടുക്കാനും ഇന്ത്യയെ യുഎന്‍ സുരക്ഷാ കൗണ്‍സിലിലേക്ക് ഉയര്‍ത്താനുമുള്ള തീരുമാനം അമേരിക്കയാണ് ഇന്ത്യയെ അറിയിച്ചത്. എന്നാല്‍, ചൈന പോലെയുള്ള വലിയ രാജ്യം സുരക്ഷാ കൗണ്‍സിലില്‍ ഇല്ലാതിരിക്കുന്നത് മോശമാണെന്നും ഇന്ത്യയ്‌ക്ക് പകരം അവരെ ഉള്‍പ്പെടുത്തണമെന്നും നെഹ്‌റു അമേരിക്കയ്‌ക്ക് മറുപടി നല്‍കി. ഇന്ത്യയ്‌ക്ക് സുരക്ഷാ കൗണ്‍സില്‍ സ്ഥാനം നല്‍കാനുള്ള തീരുമാനം തനിക്ക് സ്വീകാര്യമല്ലെന്നും ചൈന പോലുള്ള വലിയ രാജ്യത്തിന് സ്ഥാനമില്ലാത്ത സുരക്ഷാ കൗണ്‍സിലിലേക്ക് ഇന്ത്യ ഇല്ലെന്നും നെഹ്‌റു പറഞ്ഞു. ചൈനയ്‌ക്ക് സ്ഥാനം നല്‍കുമോ എന്ന ചോദ്യത്തിനാണ് ഉത്തരം ആദ്യം വേണ്ടതെന്നും ഇന്ത്യയുടെ സ്ഥാനം പിന്നീട് പരിഗണിക്കാമെന്നും നെഹ്‌റു നിലപാടെടുത്തതായി അദ്ദേഹം തന്നെ മുഖ്യമന്ത്രിമാര്‍ക്കയച്ച കത്തില്‍ വ്യക്തമാക്കുന്നു. 

വലിയ കാര്യമായി അവകാശപ്പെട്ടുകൊണ്ട് ജവഹര്‍ലാല്‍ നെഹ്‌റു തന്നെ വെളിപ്പെടുത്തിയ ഈ നയതന്ത്ര വിഡ്ഢിത്തത്തിന്റെ വിലയാണ് ആറര പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇന്ത്യ നല്‍കിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയ്‌ക്ക് പകരം സുരക്ഷാ കൗണ്‍സിലില്‍ കയറിപ്പറ്റിയ ചൈന അവിടെയിരുന്ന് നിരന്തരം ഇന്ത്യയ്‌ക്കെതിരെ നടപടികള്‍ തുടരുന്നു. നെഹ്‌റുവിന്റെ ചൈനീസ് പ്രേമത്തിന് കമ്യൂണിസ്റ്റ് ചൈന നല്‍കിയ മറുപടി 1962ലെ യുദ്ധമായിരുന്നു എന്നതും ചരിത്രം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

India

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

India

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

India

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

Kerala

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് അതിരുകടക്കേണ്ടെന്ന് ഹൈക്കോടതി, നിയമന യോഗ്യത നിശ്ചയിക്കേണ്ടത് പൊലീസല്ല

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

ഞാൻ ഹിന്ദുവാണ് , ആർ എസ് എസുമാണ് : ചങ്കുറപ്പോടെ തലയുയർത്തി നിന്ന് പറഞ്ഞ ശാന്തിശ്രീ പണ്ഡിറ്റ് ; ജെ എൻ യുവിന്റെ വൈസ് ചാൻസലർ

ആർ.എസ്.എസ് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടന ; ആ വേദിയിൽ ഇതുവരെ രാജ്യത്തെ തകർക്കാനോ , വിഭജനം സൃഷ്ടിക്കാനോ ആഹ്വാനം ഉണ്ടായിട്ടില്ല

ഹാജരാകാതിരുന്നത് ഒത്തുതീര്‍പ്പിനോ?, വിജയ്, സംഗീത വിവാഹമോചന കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി

കണ്ണൂരില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ഹജ്ജ് ചെയ്ത ശേഷം സഹോദരൻ പാട്ട് ഉപേക്ഷിച്ചു ; ഭാവിയിൽ ഞാനും സംഗീതം ഉപേക്ഷിച്ച് അള്ളാഹുവിന്റെ വഴിയിലേയ്‌ക്ക് പോകുമെന്ന് ഗായകൻ സൽമാൻ അലി

ഷിഗെല്ല ബാധിച്ച് തിങ്കളാഴ്ച 2 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.