Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എതിര്‍പ്പുകളില്‍ വലഞ്ഞ് എല്‍ഡിഎഫ്

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Mar 10, 2019, 09:36 am IST
in Kerala

തൃശൂര്‍: കളങ്കിതരും  ആരോപണവിധേയരുമായവരെ സ്ഥാനാര്‍ഥികളാക്കിയതു വഴി സിപിഎം, പ്രത്യേകിച്ച് എല്‍ഡിഎഫ്  പൊതുസമൂഹത്തിലും സൈബര്‍ ലോകത്തും നേരിടുന്നത് രൂക്ഷ വിമര്‍ശനം.  പക്ഷേ പാര്‍ട്ടി നേതൃത്വം ഇതൊന്നും കേട്ടമട്ടില്ല. മണ്ഡലം, ജില്ലാക്കമ്മിറ്റികളുടെ എതിര്‍പ്പ് പോലും അവഗണിച്ചാണ് ഇവരെ നേതൃത്വം സ്ഥാനാര്‍ഥികളാക്കുന്നത്. ഇതോടെ പ്രാദേശിക നേതൃത്വത്തില്‍ പലരും നിര്‍ജീവമായിട്ടുണ്ട്.   

സീറ്റ് ഇല്ലെന്നറിഞ്ഞതോടെ എല്‍ഡിഎഫില്‍ ഇടഞ്ഞ് നില്‍ക്കുന്ന ഘടക കക്ഷികളും സിപിഎമ്മിന് ഭീഷണിയാകും. കഴിഞ്ഞതവണ ലഭിച്ച ഒരു സീറ്റിനായി ഇക്കുറി മുട്ടിലിഴഞ്ഞെങ്കിലും ജനതാദള്‍(എസ്)ന്റെ  രോദനം സിപിഎം ചെവിക്കൊണ്ടില്ല. മുന്‍പ്രധാനമന്ത്രി ദേവഗൗഡവരെ ഇടപെട്ടിട്ടും ഫലമുണ്ടായില്ല. 

സീറ്റ് ലഭിക്കാത്തതില്‍ വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദളും കടുത്ത അമര്‍ഷത്തിലാണ്. പത്ത് വര്‍ഷം മുന്‍പ് ഇടതുമുന്നണി കോഴിക്കോട് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് വീരനും കൂട്ടരും മുന്നണി വിട്ടത്. ഇത് ജനതാദളിന്റെ പിളര്‍പ്പിനും കാരണമായി. വീരന്റെ കൂടെ പോകാതെ മാത്യു ടി. തോമസും കൂട്ടരും അന്ന് എല്‍.ഡി.എഫില്‍ ഉറച്ചുനിന്നു. പിന്നീട് യുഡിഎഫില്‍ പോയ വീരേന്ദ്രകുമാര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിച്ചെങ്കിലും ദയനീയമായി തോറ്റു. ഇക്കുറി മടങ്ങിയെത്തിയിട്ടും ഇടതുമുന്നണി സീറ്റ് നല്‍കാത്തതില്‍ അവര്‍ അങ്ങേയറ്റം അസ്വസ്ഥരാണ്. മുന്നണി വിടണമെന്ന് പാര്‍ട്ടിക്കുള്ളില്‍ ആവശ്യമുയരുന്നുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. 

ഈ സാഹചര്യത്തില്‍ മുന്നണിക്കുള്ളില്‍ തന്നെ നിലയുറപ്പിച്ച് പ്രതിഷേധം കടുപ്പിക്കുകയാവും ഇരുവിഭാഗങ്ങളും ചെയ്യുക. അകന്ന് നില്‍ക്കുന്ന പഴയ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളെ അടുപ്പിക്കാനും ഈ പ്രതിഷേധം ഇടയാക്കിയേക്കാം. അത് സിപിഎമ്മിനെ ബാധിക്കുകയും ചെയ്യും. പ്രത്യേകിച്ച് വടകര, കോഴിക്കോട്, മണ്ഡലങ്ങളില്‍. വടകര സീറ്റില്‍ പി. ജയരാജനെ വീഴ്‌ത്താന്‍ ഈ സോഷ്യലിസ്റ്റ് ഗ്രൂപ്പുകള്‍ക്കാകും. പ്രത്യേകിച്ച് ആര്‍എംപി ജയരാജനെതിരെ നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തില്‍. 

വീരേന്ദ്രകുമാര്‍ എല്‍ഡിഎഫില്‍ മടങ്ങിയെത്തിയപ്പോള്‍ മുതല്‍ ഇരു വിഭാഗങ്ങളും ലയിക്കണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നിരുന്നു. ലോക്‌സഭ സീറ്റ് മുന്നില്‍ക്കണ്ടാണ് ലയനം നീണ്ടുപോയത്. സീറ്റ്് ലഭിക്കില്ലെന്ന് ഉറപ്പായതോടെ ലയന സാധ്യത അവശേഷിക്കുന്നുണ്ട്. അതിന്റെ ആദ്യപടിയാകും ഒരുമിച്ച് നിന്നുള്ള വിലപേശല്‍.

കേരളകോണ്‍ഗ്രസ് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗവും കടുത്ത നിരാശയിലാണ്. ഇടുക്കിയോ കോട്ടയമോ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. മാണിയുമായി ഇടഞ്ഞ് നില്‍ക്കുന്ന പി.ജെ. ജോസഫിനെ യുഡിഎഫില്‍ നിന്ന് പുറത്തുചാടിക്കാനാണ് തങ്ങള്‍ക്ക് സീറ്റ് നിഷേധിക്കുന്നതെന്നാണ് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം കരുതുന്നത്. പി.ജെ. ജോസഫ് യുഡിഎഫ് വിട്ടാല്‍ കോട്ടയമോ ഇടുക്കിയോ നല്‍കാമെന്ന് സിപിഎം ഉറപ്പ് നല്‍കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇതിന് സാധ്യതയില്ല. കോട്ടയത്തിന്റെ കാര്യത്തില്‍ മാണി വിട്ടുവീഴ്ച ചെയ്യുമെന്നും ജോസഫിന് സീറ്റ് നല്‍കുമെന്നുമാണ് സൂചന. 

സീറ്റ് ഇല്ലെന്നറിഞ്ഞതോടെ ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം പ്രതിഷേധമറിയിച്ചുകഴിഞ്ഞു. കോട്ടയം, ഇടുക്കി സീറ്റുകളില്‍ ഇവരുടെ നിലപാട് സിപിഎമ്മിന് തലവേദനയാകും. 

കേരളത്തില്‍ നിന്ന് പരമാവധി പാര്‍ട്ടി എംപിമാരെ പാര്‍ലമെന്റിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 16 സീറ്റിലും സിപിഎം സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

India

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

India

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

‘ ഇനി ഒരു സ്വേച്ഛാധിപതിയെയും തങ്ങൾ സഹിക്കില്ല , മുനീർ കുഞ്ഞുങ്ങൾക്ക് വേണ്ട ഭക്ഷണം വരെ തടഞ്ഞ് വച്ച ദുഷ്ടനാണ് ‘: പാക് അധീന കശ്മീർ കത്തുന്നു

വാട്ട്സ്ആപ്പിലെ യൂസര്‍നെയിം ഫീച്ചര്‍ ചര്‍ച്ചയ്‌ക്കു ശേഷം മതി, മെറ്റയ്‌ക്ക് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍

മമിത ബൈജുവിന്റെ വളർച്ചയിൽ താൻ വളരെ സന്തോഷവതിയാണെന്ന് ഐശ്വര്യ ലക്ഷ്മി : അവൾ എനിക്ക് ഒരു കുട്ടിയെപ്പോലെയാണെന്നും പൊന്നിയൻ സെൽവം നടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.