Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശമ്പളമില്ല; കാരംകോട് സ്പിന്നിങ് മില്‍ തൊഴിലാളികള്‍ പട്ടിണിയില്‍

അരുണ്‍ സതീശന്‍ by അരുണ്‍ സതീശന്‍
Feb 26, 2019, 10:17 am IST
in Kerala

ചാത്തന്നൂര്‍: സംസ്ഥാനസര്‍ക്കാരിന്റെ കെടുകാര്യസ്ഥതയില്‍ കാരംകോട് സ്പിന്നിങ് മില്‍ തൊഴിലാളികള്‍ പട്ടിണിയില്‍. ആത്മഹത്യാഭീഷണിയുമായി ഇന്നലെ എട്ട് തൊഴിലാളികള്‍ കെട്ടിടത്തിന് മുകളില്‍ കയറിയത് പരിഭ്രാന്ത്രി പരത്തി. രാവിലെ ഏഴു മണിയോടെയാണ് കൊല്ലം സഹകരണ സ്പിന്നിങ് മില്ലിലെ എട്ട് തൊഴിലാളികള്‍ കൈയില്‍  മണ്ണെണ്ണയും തീപ്പെട്ടിയുമായി കെട്ടിടത്തിന്റെ മുകളില്‍ എത്തി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

പരവൂരില്‍ നിന്നും പത്തുമണിയോടെ അസിസ്റ്റന്റ് ലേബര്‍  ഓഫിസര്‍ രേഖ സ്ഥലത്തെത്തി മാര്‍ച്ച് 15ന് മുന്‍പ് ലേ ഓഫ് ശമ്പളം കൊടുക്കാമെന്ന  ധാരണ പ്രഖ്യാപിച്ചതോടെയാണ് സമരത്തിന് താല്‍ക്കാലിക പരിഹാരമായത്. 

ചാത്തന്നൂര്‍ സഹകരണ സ്പിന്നിങ് മില്‍ നവീകരണം ഇഴയുന്നതോടെയാണ് ലേ ഓഫ് വേതനം ഇല്ലാതെ തൊഴിലാളികള്‍ ദുരിതത്തിലായത്. ജില്ലയില്‍ സഹകരണ മേഖലയിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനമാണ് പ്രതിസന്ധിയിലാകുന്നത്. പുനരുദ്ധാരണ പാക്കേജിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക സംസ്ഥാനം കൈമാറാത്തതാണു പ്രതിസന്ധിക്കു കാരണം.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം 2015ല്‍ പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി നാഷനല്‍ കോ ഓപ്പറേറ്റിവ് ഡവലപ്‌മെന്റ് കോര്‍പറേഷനില്‍ (എന്‍സിഡിസി) നിന്ന് 57 കോടി രൂപ അനുവദിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കേരള സര്‍ക്കാരിലേക്കു നല്‍കുന്ന തുക സഹകരണ മില്ലുകളുടെ ഉന്നതസമിതിയായ ടെക്സ്റ്റ്‌ഫെഡ് മുഖേനയാണു മില്ലിനു കൈമാറുന്നത്. ആദ്യം 15 കോടിയും പിന്നീട് മൂന്നു കോടി രൂപയും കൈമാറി.

യന്ത്രങ്ങള്‍ വാങ്ങി. മന്ത്രി ഇ.പി ജയരാജന്‍ എത്തി പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. മില്ലില്‍ ഉണ്ടായിരുന്ന പഴയ മെഷിനറികള്‍ എല്ലാം വിറ്റു. തൊഴിലാളികള്‍ പട്ടിണിയിലായി. അവശേഷിക്കുന്ന തുക സര്‍ക്കാര്‍ കൈമാറാത്തതു മൂലം  നവീകരണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. 

15 കോടി രൂപ നല്‍കിയതിനു ശേഷം കേരള സര്‍ക്കാരിന്റെ പക്കല്‍ അവശേഷിക്കുന്ന തുകയില്‍നിന്നുതിരിച്ചു നല്‍കുമെന്ന വ്യവസ്ഥയില്‍ 2017ല്‍ കേരള ടെക്‌സ്‌റ്റൈല്‍സ് കോര്‍പറേഷനു 3.50 കോടി രൂപ കൈമാറുകയും ചെയ്തു. 

പിന്നീട് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ അവസാനമാണു മില്ലിന്റെ നവീകരണം പുനരാരംഭിക്കുന്നത്. ഏതാനും മാസത്തിനുള്ളില്‍ ആദ്യഘട്ട നവീകരണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കുമെന്നാണു വ്യക്തമാക്കിയിരുന്നത്. ഇലക്ട്രിക്കല്‍, സിവില്‍ അടക്കമുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും പൂര്‍ത്തിയായില്ല. നവീകരണത്തിന് അടച്ച ശേഷം ആദ്യ രണ്ടു മാസം തൊഴിലാളികള്‍ക്ക് ലേഓഫ് വേതനം ലഭിച്ചു. ഇപ്പോള്‍ അതും മുടങ്ങി. തൊഴിലാളികള്‍ പട്ടിണിയിലാണ് അതോടെയാണ് അവര്‍ സമരവുമായി ഇറങ്ങിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.
India

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

Kerala

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

Kerala

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

Kerala

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.