Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആയുര്‍വേദ, സിദ്ധ ഔഷധ മരുന്നുകളുടെ പരസ്യങ്ങള്‍ക്ക് കടിഞ്ഞാണ്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 18, 2019, 07:35 am IST
in Kerala

തിരുവനന്തപുരം: ഔഷധ വിപണിയില്‍ തെറ്റിദ്ധരിപ്പിക്കുന്ന  പരസ്യങ്ങള്‍ നല്‍കി കോടികള്‍ കൊയ്യുന്ന  ആയുര്‍വേദ, സിദ്ധ,  ഔഷധ മരുന്നുകള്‍ക്ക് കടിഞ്ഞാണ്‍. പരസ്യം നല്‍കുന്നതിനു മുമ്പ് അവയുടെ വിശദ വിവരം ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നല്‍കി അനുമതി വാങ്ങണം. അല്ലാത്തവയ്‌ക്കെതിരെ കര്‍ശന നടപടിയും വന്‍തുക പിഴയും ഈടാക്കും. കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്ത  ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമഡീസ് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്    സംസ്ഥാനത്തും നിയമം കര്‍ശനമായി നടപ്പിലാക്കുന്നത്. 

യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെയാണ് പത്ര ദൃശ്യ മാധ്യമങ്ങള്‍ വഴിയും അല്ലാതെയും ആയുര്‍വേദ സിദ്ധ  ഔഷധ മരുന്നുകളുടെ പരസ്യങ്ങള്‍ പ്രചരിക്കുന്നത്. പരസ്യത്തില്‍ ആകൃഷ്ടരായി ഔഷധങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നവരുടെ അസുഖങ്ങള്‍ ഭേദമാകാതെ വഞ്ചിതരാവുകയും തുടര്‍ന്ന്  ഡ്രഗ്‌സ് കണ്‍ട്രോളറുടെ മുന്നില്‍ പരാതിയുമായി എത്താറാണ് പതിവ്.

കേരളത്തില്‍ മാത്രം കഴിഞ്ഞ വര്‍ഷം വിവിധ കോടതികളിലായി 118 കേസുകള്‍  രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ പ്രമുഖ ആയുര്‍വേദ കമ്പനികള്‍ എല്ലാം നിയമനടപടികളില്‍ കുടുങ്ങി. എന്നാല്‍ തെറ്റ് ഏറ്റു പറഞ്ഞ് ചെറിയ തുക പിഴ നല്‍കി തടിതപ്പാറാണ് പതിവ്. വീണ്ടും  ഈ ഔഷധം  വിപണിയില്‍ എത്തും. അതിനാലാണ് കര്‍ശന വ്യവസ്ഥകളോടുകൂടി നിയമം ഭേദഗതി ചെയ്തത്. 

 മോഹിപ്പിക്കും ഔഷധങ്ങള്‍

പ്രമേഹം, മൂലക്കുരു, സന്ധിവേദന, അമിതവണ്ണം കുറയ്‌ക്കല്‍, വണ്ണം കൂട്ടല്‍, ഉദരരോഗം, ലൈംഗിക ഉത്തേജക മരുന്നുകള്‍ തുടങ്ങി രോഗികളെ ആകര്‍ഷിക്കാന്‍ പാകത്തിന് നിരവധി ഔഷധങ്ങള്‍  വിപണിയില്‍ സുലഭം. 

ദീര്‍ഘകാലം ചികിത്സിച്ചിട്ടും ഭേദമാകാത്ത അസുഖങ്ങള്‍ വളരെ പെട്ടെന്ന് ഭേദമാകുമെന്നും മറ്റ് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകില്ല എന്ന പരസ്യം കൂടിയാകുമ്പോള്‍  ഉപഭോക്താക്കള്‍ ആകൃഷ്ടരാകുന്നു. എന്നാല്‍ പ്രമേഹത്തിനും ഹൃദ്രോഹത്തിനും ചികിത്സയുള്ള ഒരാള്‍ പരസ്യത്തില്‍ ആകൃഷ്ടനായി പ്രമേഹത്തിന്റെ ഔഷധം മാത്രം കഴിച്ചാല്‍ കൂടുതല്‍ കുഴപ്പത്തിലേക്ക് എത്തപ്പെടും. അതിനാല്‍ ഔഷധ പരസ്യങ്ങള്‍ക്ക് കടുത്ത നിയന്ത്രണം വേണമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 

കൂട്ട് കച്ചവടം പൊളിയുമ്പോള്‍ അക്ഷരം മാറ്റി പുതിയ ഉല്‍പ്പന്നം

സംസ്ഥാനത്ത് വിപണിയിലുള്ള  ആയുര്‍വേദ സിദ്ധ ഉല്‍പ്പന്നങ്ങളില്‍ അധികവും കൂട്ടു കച്ചവടം പൊളിയുമ്പോള്‍ മറ്റൊരു പേരില്‍ വിപണിയിലെത്തുന്നവ. 

പാര്‍ട്ട്ണര്‍ഷിപ്പ് വ്യാപാരത്തിലുള്ളവരോ കുടുംബപരമായോ ഔഷധ കമ്പനികള്‍ നടത്തുന്നവര്‍  തമ്മില്‍ പിരിയുമ്പോള്‍ പുതിയ ഉല്‍പ്പന്നം വിപണിയില്‍ ഇറക്കുന്നു. വിപണിയിലുള്ള ഔഷധത്തിന്റെ പേരില്‍ ഏതെങ്കിലും ഒരു അക്ഷരം മാറ്റിയാണ് പുതിയവ അവതരിപ്പിക്കുന്നത്. ഇത്തരത്തില്‍ യഥാര്‍ത്ഥ പേരിനോട് സാമ്യമുള്ള തമ്മില്‍ തിരിച്ചറിയാനാകാത്ത  നിരവധി ഔഷധങ്ങളാണ് വിപണിയില്‍ഉള്ളത്. 

 ഏപ്രില്‍ മുതല്‍ നിയമം പ്രാബല്യത്തില്‍ 

ആയുര്‍വേദ സിദ്ധ ഔഷധങ്ങളുടെ പരസ്യം നല്‍കുന്നതിനു മുമ്പ്  അവയുടെ വിശദവിവരവും ഔഷധത്തിന്റെ സാമ്പിളും  ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് ഇനി നല്‍കണം.  ഈ ഔഷധം കഴിച്ചാല്‍ പരസ്യത്തില്‍ പറഞ്ഞിരിക്കുന്ന അസുഖങ്ങള്‍ ഭേദമാക്കുന്നതോടൊപ്പം  മറ്റ് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതാണോ എന്ന വിശദമായ പരിശോധന ഡ്രഗ്‌സ് വിഭാഗം നടത്തണം. തെറ്റാണെങ്കില്‍ പരസ്യം മാറ്റിനല്‍കണം. 

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഒരു യൂണിഫിക്കേഷന്‍ നമ്പരും സര്‍ട്ടിഫിക്കറ്റും ഡ്രഗ്‌സ് വിഭാഗം നല്‍കും. ഇവ കൂടി  ഉള്‍പ്പെടുത്തിവേണം പരസ്യം നല്‍കേണ്ടത്. പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ഡ്രഗ്‌സ് വിഭാഗം പ്രത്യേക നിരീക്ഷണം നടത്തും. 

അനുമതി നല്‍കാത്ത പരസ്യമാണ് പ്രസിദ്ധീകരിക്കുന്നതെങ്കില്‍ ആ ഔഷധം പൂര്‍ണമായും വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ഔഷധക്കമ്പനിയുടെ ലൈസന്‍സ് തന്നെ സസ്‌പെന്‍ഡു ചെയ്യാനും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. 

 കേരളത്തില്‍  മെല്ലെപ്പോക്ക്

ആയുര്‍വേദ സിദ്ധ ഔഷധങ്ങളുടെ വിപണി കോടികള്‍ കൊയ്യുന്ന സംസ്ഥാനത്ത് പുതിയ നിയമം നടപ്പിലാക്കുന്നതില്‍ മെല്ലെപ്പോക്ക്. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ ഭേദഗതി  നിയമം സംസ്ഥാന ഗസറ്റില്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം ഇറക്കണം. 

കഴിഞ്ഞ വര്‍ഷം നിയമം ഭേഗഗതി ചെയ്‌തെങ്കിലും സംസ്ഥാനത്ത് നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടേയുള്ളൂ. പരസ്യങ്ങളുടെ മേല്‍നോട്ടത്തിനായി പ്രോജക്ടര്‍ സ്‌ക്രീന്‍ ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ ഓഫീസില്‍ തയാറാക്കണം.  അധികം ജീവനക്കാരെ നിയമിക്കണം. എന്നാല്‍ സംസ്ഥാനത്തെ ആരോഗ്യ ഭവന്‍ കെട്ടിടത്തിലെ കാര്‍ പാര്‍ക്കിംഗ് സ്ഥലത്തെ രണ്ട് മുറികളാണ് നിലവില്‍ നല്‍കിയിരിക്കുന്നത്. ഈ മുറികളില്‍ ആയുഷ് വിഭാഗത്തിന്റെ പ്രവര്‍ത്തനവും നടക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.