Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരിമണല്‍ ഖനനം തുടരും : ഇ.പി. ജയരാജന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2019, 03:02 pm IST
in Kerala

തിരുവനന്തപുരം : ആലപ്പാട് കരിമണല്‍ ഖനനം തുടരുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ. പി. ജയരാജന്‍. നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിന് മറുപടി നല്‍കിവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 

കൊല്ലംതീരത്ത് കാണപ്പെടുന്ന ധാതു നിക്ഷേപം ഖനനം ചെയ്യാന്‍ ആരംഭിച്ചിട്ട് 50 വര്‍ഷം കഴിഞ്ഞു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡ് (ഐആര്‍ഇ), സംസംഥാന പൊതു മേഖലാ സ്ഥാപനമായ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (കെഎംഎംഎല്‍) എന്നീ സ്ഥാപനങ്ങളാണ് നിലവില്‍ ആലപ്പാട് ്ഖനനം നടത്തി വരുന്നത്. 22.5 നീളത്തിലാണ് പ്രദേശത്ത് ഖനനം നടത്തി വരുന്നത്. 

ആലപ്പാട് പഞ്ചായത്തില്‍ 16.5 കിലോമീറ്റര്‍ നീളത്തിലാണ് കരിമണല്‍ നിക്ഷേപം ഉള്ളത്. ഇതില്‍ ബാക്കി 16 കിലോമീറ്റര്‍ നീളത്തില്‍ കടല്‍ഭിത്തി കെട്ടിയിരിക്കുകയാണ്. ബാക്കിയുള്ള 500 മീറ്റര്‍ നീളത്തിലാണ് ഖനനവുമായി ബന്ധപ്പെട്ട സീ വാഷിങ് നടത്തി വരുന്നത്. ആലപ്പാട് തെക്കേയറ്റത്ത് ഐആര്‍ഇയാണ് ഖനനം നടത്തുന്നത്. 

പരിസ്ഥിതി ദോഷമല്ലാത്തതും, മാനദണ്ഡങ്ങള്‍ പാലിച്ചുമുള്ള ഖനനത്തിന് പൊതു സമൂഹം എതിരല്ലാത്തതിനാല്‍ ഖനനം തുടരുമെന്നും ജയരാജന്‍ അറിയിച്ചു. ധാതു നിക്ഷേപങ്ങള്‍ പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയല്ല. അതുകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്‌ക്കായി ഇത് പ്രയോജനപ്പെടുത്തണമെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.

കരിമണല്‍ ഖനനം മൂലം മത്സ്യ സമ്പത്ത് കുറയുന്നുവെന്ന ആശങ്ക അടിസ്ഥാന രഹിതമാണെന്ന് ടി.എം. മഹാദേവന്‍ ചെയര്‍മാനായ എക്‌സ്‌പേര്‍ട് കമ്മിറ്റിയുടെ പഠനത്തില്‍ കണ്ടെത്തിയിരുന്നു. കൂടാതെ നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്(എന്‍സിഇഎസ്എസ്) എന്ന സ്ഥാപനം ഗവേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആലപ്പാട് കരിമണല്‍ ഖനനം നടത്തി വരുന്നത്. 

ആലപ്പാട് ഖനന പ്രദേശത്ത് നിന്ന് ചില ഭാഗങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് റീ സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ശോഷണം, സുനമി എന്നിവ കാരണം പടിഞ്ഞാറന്‍ മേഖലയില്‍ തീരശോഷണം സംഭവിക്കുന്നുണ്ടെന്ന് ശീസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളില്‍ നിരവധി ഡാമുകള്‍ ഉള്ളതിനാല്‍ കടലിലേക്ക് ഒഴുകി വരുന്ന മണലിന്റെ അളവ് ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഇതും തീരശോഷണത്തിന് കാരണമാണ്. അതുകൊണ്ടുതന്നെ കരഭൂമി നഷ്ടപ്പെട്ടെന്ന പ്രദേശവാസികളുടെ വാദം വസ്തുതാപരമാണെന്നും ജയരാജന്‍ അറിയിച്ചു. 

വിവിധ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം മഴക്കാലത്ത് സീ വാഷിങ് നിര്‍ത്തിവെയ്‌ക്കാറുണ്ട്. ഖനനം നടത്തിയ ശേഷം പ്രദേശത്ത് കുഴി അവശേഷിക്കുകയാണെങ്കില്‍ അവിടെ വെള്ള മണല്‍ വിരിച്ച് നികത്തുന്നുമുണ്ട്. ആലപ്പാട് തീരശോഷണം നടക്കുന്നുവെന്ന് കാണിച്ച് പ്രദേശവാസികളുടെ നേതൃത്വത്തില്‍ സമരം നടത്തി വരുന്ന സാഹചര്യത്തില്‍ ശാസ്ത്രീയമായി എങ്ങനെ കരിമണല്‍ ഖനനം നടത്താമെന്നത് സംബന്ധിച്ച് എന്‍സിഇഎസ്എസ് പഠനം നടത്തി വരികയാണ്.

ഒരു മാസത്തിനുള്ളില്‍ ഇതിന്റെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും. അതുവരെ സീവാഷിങ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ആലപ്പാട് പ്രദേശവാസികളുടെ സമരം 97 ദിവസം പിന്നിട്ടിട്ടും ഒത്തുതീര്‍പ്പിന് സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍
Kerala

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

India

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍
India

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

India

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

Kerala

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.