Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്നിങ്‌സ് തോല്‍വിയില്‍ നിന്ന് കേരളം കരകയറി; 8ന് 390

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2018, 01:05 am IST
in Sports

വിഷ്ണുവിനോദ്

തിരുവനന്തപുരം: ക്യപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും വിഷ്ണുവിനോദിന്റെയും തകര്‍പ്പന്‍ സെഞ്ചുറിക്കരുത്തില്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മധ്യപ്രദേശിനെതിരെ ഇന്നിങ്‌സ് തോല്‍വിയില്‍ നിന്ന് കേരളം കരകയറി. ഒന്നാം ഇന്നിങ്ങ്‌സില്‍ 265 റണ്‍സിന്റെ ലീഡ് വഴങ്ങുകയും രണ്ടാം ഇന്നിങ്‌സില്‍ നാലിന് എട്ട് റണ്‍സ് എന്ന നിലയിലും തകര്‍ന്നടിഞ്ഞ കേരളം മൂന്നാം ദിനമായ ഇന്നലെ കളിനിര്‍ത്തുമ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സെന്ന നിലയില്‍. രണ്ട് വിക്കറ്റ് കയ്യിലിരിക്കെ കേരളത്തിന് ഇപ്പോള്‍ 125 റണ്‍സിന്റെ ലീഡുണ്ട്.

രഞ്ജിയിലെ കന്നി സെഞ്ചുറി നേടിയ വിഷ്ണു വിനോദ് 155 റണ്‍സോടെയും ബേസില്‍ തമ്പി 30 റണ്‍സോടെയും ക്രീസിലുണ്ട്. സച്ചിന്‍ 143 റണ്‍സെടുത്തു പുറത്തായി. 211 പന്തില്‍ 14 ബൗണ്ടറിയും മൂന്നു സിക്‌സും സഹിതമാണ് സച്ചിന്‍ 143 റണ്‍സെടുത്തത്. ഇതുവരെ 226 പന്തുകള്‍ നേരിട്ട വിഷ്ണു, 18 ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് 155 റണ്‍സെടുത്തത്. ബേസില്‍ തമ്പി 49 പന്തില്‍ നാലു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 30 റണ്‍സെടുത്തു.

സച്ചിന്‍ ബേബി

നാലിന് 38 എന്ന നിലയില്‍ ഇന്നലെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച കേരളത്തിന് 100 റണ്‍സായപ്പോഴേക്കും രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായി. സ്‌കോര്‍ 80-ല്‍ എത്തിയപ്പോള്‍ 26 റണ്‍സെടുത്ത വി.എ. ജഗദീഷും സ്‌കോര്‍ 100-ല്‍ എത്തിയപ്പോള്‍ 19 റണ്‍സെടുത്ത സഞ്ജു സാംസണും പുറത്തായി. സഞ്ജു റണ്ണൗട്ടാവുകയായിരുന്നു. സച്ചിനും ജഗദീഷും ചേര്‍ന്ന് 72 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും ജഗദീഷ് മടങ്ങിയതോടെ കേരളം ഇന്നിങ്ങ്‌സ് തോല്‍വി ഏറ്റുവാങ്ങുമെന്ന് ഉറപ്പിച്ചു. എന്നാല്‍ അവിടുന്നങ്ങോട്ട് കളി മാറി. ഏഴാം വിക്കറ്റില്‍ സച്ചിന്‍ ബേബിക്കൊപ്പം വിഷ്ണു വിനോദ് ചേര്‍ന്നതോടെ മധ്യപ്രദേശ് ബൗളര്‍മാരുടെ പിടിയയഞ്ഞു. ഈ സഖ്യം കൂട്ടിച്ചേര്‍ത്ത 199 റണ്‍സ് കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് കേരളെത്ത തിരിച്ചെത്തിച്ചത്. കേരളത്തിന് ലീഡ് നേടിക്കൊടുത്തശേഷമാണ് ഇൗ കൂട്ടുകെട്ട് പിരിഞ്ഞത്. സ്‌കോര്‍ബോര്‍ഡില്‍ 299 റണ്‍സ് എത്തിയപ്പോള്‍ ജെയ്‌നിന്റെ പന്തില്‍ കാര്‍ത്തിയേ പിടികൂടി. പിന്നീടെത്തിയ അക്ഷയ് ഒരു റണ്‍സെടുത്ത് മടങ്ങിയെങ്കിലും കേരള സ്‌കോര്‍ അപ്പോള്‍ 320 റണ്‍സിലെത്തിയിരുന്നു. ഇതോടെ ശേഷിച്ച രണ്ടു വിക്കറ്റു കൂടി വീഴ്‌ത്തി മൂന്നാം ദിനം തന്നെ കേരളത്തെ ചുരുട്ടിക്കെട്ടാമെന്ന് മധ്യപ്രദേശ് സ്വപ്‌നം കണ്ടെങ്കിലും വിഷ്ണു വിനോദും ബേസില്‍ തമ്പിയും തരിമ്പും വിട്ടുകൊടുത്തില്ല. സച്ചിന്‍ നല്‍കിയ ആത്മവിശ്വാസത്തിന്റെ കരുത്തില്‍ മധ്യപ്രദേശ് ബൗളര്‍മാര്‍ക്കെതിരെ ഇരുവരും തകര്‍ത്തടിച്ചു കളിച്ചു. പിരിയാത്ത ഒമ്പതാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 70 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒപ്പം തോല്‍വിയുടെ വക്കില്‍ നിന്ന് കേരളത്തെ വിജയപ്രതീക്ഷകളിലേക്കു നയിക്കുകയും ചെയ്തു. ഒരു ദിവസത്തെ കളി ബാക്കിനില്‍ക്കെ പരമാവധി റണ്‍സിന്റെ ലീഡു നേടി മധ്യപ്രദേശിനെ എറിഞ്ഞുവീഴ്‌ത്താനാകും കേരളത്തിന്റെ ശ്രമം. മധ്യപ്രദേശിന് വേണ്ടി കുല്‍ദീപ് സെന്‍ മൂന്നും ആവേശ് ഖാന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര സിങ്
India

ഹാട്രിക് തോല്‍വി; ആസാം കോണ്‍ഗ്രസില്‍ തമ്മിലടിയും രാജിവെപ്പും

India

സുപ്രീം കോടതിയിൽ 4 ജഡ്ജിമാരെ കൂടി നിയമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

ആടിന്റെ തലയറുത്ത് കെട്ടിത്തൂക്കി മുസ്ലിംലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനം, കാസര്‍കോട് കെ. സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്ത നിലയില്‍
Kerala

അധികാരത്തിലേറും മുമ്പേ യുഡിഎഫിന്റെ തനിനിറം പുറത്ത്; പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്തു

ഹിന്ദു സ്വയംസേവക സംഘം ഉഗാണ്ടയില്‍ സംഘടിപ്പിച്ച ഹിന്ദു പരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍
Parivar

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

പുതിയ വാര്‍ത്തകള്‍

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

ടാന്‍സാനിയയിലെ ഹിന്ദു സ്വയംസേവക സംഘം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഹിന്ദുപരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ തമ്മിലടി; സീനിയോറിറ്റി പറഞ്ഞ് ചെന്നിത്തല, ലീഗിന്റെ ശിപാര്‍ശയില്‍ സതീശന്‍

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

യുഎസ് സേനയ്‌ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ പിന്നെയുണ്ടാകില്ലെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.